Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പരമപുരുഷന്റെ സേവകന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2015, 09:22 pm IST
in Samskriti

അബ്രവില്ലക്ഷ്മണം പ്രീതഃ

സമുദ്രാത്ജലമാനയ

തേനചേമം മഹാപ്രാജ്ഞമഭിഷിഞ്ച

വിഭീഷണ

ലക്ഷ്മണ സമുദ്രജലം കൊണ്ടുവരൂ. ആ ജലം കൊണ്ട് ഈ മഹാപ്രാജ്ഞനെ രാക്ഷസരാജ്യത്തിന്റെ സിംഹാസനത്തില്‍ അഭിഷേകം ചെയ്യൂ. രാമാജ്ഞയനുസരിച്ച് താന്‍ അപ്പോള്‍തന്നെ വിഭീഷണനെ ലങ്കാധിപതിയായി അഭിഷേകം ചെയ്തു.

ശ്രീരാമചന്ദ്രന്‍ ഒറ്റക്കിരിക്കുന്ന അവസരം നോക്കി സുഗ്രീവന്‍ രാമനോട് ചോദിച്ചു. പ്രഭോ ഇനി രാവണനും അഭയം ചോദിച്ച് വരികയാണെങ്കില്‍ അങ്ങ് എന്തുചെയ്യും? ലങ്ക തിരിച്ച് രാവണന് കൊടുക്കുമോ? ആ ചോദ്യത്തിന് ശ്രദ്ധേയമായ ഉത്തരമാണ് രാമന്‍ നല്‍കിയത്.

പറഞ്ഞ വാക്ക് പറഞ്ഞതുതന്നെ വാക്കില്‍ യാതൊരു മാറ്റവുമില്ല. ഇനി രാവണന്‍ വന്ന് അഭയംതേടിയാലും വിഭീഷണന്‍ ലങ്കാധിപതിയായിരിക്കും. രാവണന് നല്‍കാനായി എന്റെ കൈവശം അയോദ്ധ്യയുണ്ടല്ലോ?

സുഗ്രീവന്‍ വിഭീഷണനെ ആശ്ലേഷിച്ചശേഷം പറഞ്ഞു. ഇനിമുതല്‍ അങ്ങ് പരമപുരുഷനായ ശ്രീരാമന്റെ സേവകന്മാരില്‍ മുഖ്യനാകുന്നു. രാവണനിഗ്രഹത്തിനായി ഭവാന്‍ ഇനി കഴിയാവുന്ന സഹായങ്ങള്‍ ചെയ്തുതരണം. അതുമൂലം അങ്ങേക്ക് ശ്രേയസ്സ് ലഭിക്കുന്നതാണ്.

സുഗ്രീവന്‍ പറഞ്ഞതുകേട്ട് വിഭീഷണന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. അഖിലേശ്വരനായ ശ്രീരാമന് ആരുടേയും സഹായം ആവശ്യമുള്ളതായി എനിക്കുതോന്നുന്നില്ല. അദ്ദേഹത്തെ സഹായിക്കുന്നതായി നമുക്ക് തോന്നുന്നതുതന്നെ വിഡ്ഢിത്തമാണ്. മായയുടെ പ്രഭാവത്താല്‍, സത്വ, രജ, തമോഗുണ ഭാവങ്ങളിലൂടെ നാം അങ്ങിനെ വിചാരിച്ചുപോകുന്നു. നാമെല്ലാവരും ശ്രീരാമ ഭൃത്യന്മാരാണെന്ന് മനസ്സിലാക്കിക്കൊണ്ട് അദ്വയഭാവത്തോടുകൂടി അദ്ദേഹത്തെ സേവിക്കുകയാണ് വേണ്ടത്.

രണ്ടുപേരുടേയും സംഭാഷണം ശ്രദ്ധിച്ചുകൊണ്ടിരുന്ന ശ്രീരാമചന്ദ്രന്‍ വിഭീഷണനോടായി പറഞ്ഞു. ഞങ്ങള്‍ ലങ്ക എന്ന് കേട്ടിട്ടേ ഉള്ളൂ. അതിന്റ ഉത്ഭവം, വലിപ്പം, സമ്പത്ത്, സജ്ജീകരണം ഇവയെക്കുറിച്ച് ഒന്നും അറിഞ്ഞിട്ടില്ല. അതറിയുന്നത് നമ്മുടെ ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായിരിക്കും. അതുകൊണ്ട് അതിനെപ്പറ്റി വിശദമാക്കിയാല്‍ നന്നായിരിക്കും.

വിഭീഷണന്‍ പറഞ്ഞു. ലങ്കയെപ്പറ്റി സമ്പൂര്‍ണ്ണമായ ഒരു വിവരണം അത്ര എളുപ്പമല്ല. അത്രയ്‌ക്ക് സര്‍വ്വതോന്മുഖമായ വ്യാപ്തിയും സമാനതകളില്ലാത്ത പ്രത്യേകതകളും നിറഞ്ഞതാണ് ലങ്ക. നാം അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ട ചില വസ്തുതകളെ എന്നാല്‍ കഴിയുംവിധത്തില്‍ ഞാന്‍ വിവരിക്കാം.

പണ്ടൊരിക്കല്‍ നാഗശ്രേഷ്ഠനായ വാസുകിയും ജഗല്‍പ്രാണനായ വായുദേവനും തമ്മില്‍ ആരാണ് കൂടുതല്‍ ശക്തിശാലിയെന്ന വിഷയത്തില്‍ മത്സരബുദ്ധിയോടുകൂടി വാശിയേറിയ വാഗ്വാദം നടന്നു. സകല പ്രാണികളേയും ജീവനോടെ നിലനിര്‍ത്തുന്നത് ഞാനാണെന്നും ഞാനില്ലെങ്കില്‍ലോകംനിര്‍ജീവമായിരിക്കുമെന്ന് വായുദേവനും. എപ്പോഴും ചഞ്ചലസ്വഭാവമുള്ളവനും ഒരു രൂപംപോലുമില്ലാത്തവനാണെന്നും, നിസ്സാരനായ നീ എന്നേക്കാളെന്നല്ല ആരെക്കാളും മോശപ്പെട്ടവനാണെന്ന് വാസുകിയും വാദിച്ചു. ഇവര്‍ തമ്മില്‍ പോര് മൂത്തപ്പോള്‍ ഇന്ദ്രന്‍ ഇടപെടുകയും ബലപരീക്ഷക്ക് ഒരു മാര്‍ഗ്ഗം നിര്‍ദ്ദേശിക്കുകയും ചെയ്തു.

ആയിരം കൊടുമുടികളുള്ള മഹാമേരുവിനെ വാസുകി തന്റെ ആയിരം ഫണങ്ങളെക്കൊണ്ട് അമര്‍ത്തിപ്പിടിക്കട്ടെയെന്നും; ആ സമയത്ത് അവയില്‍ ഒന്നിനെയെങ്കിലും വായു അടിച്ചിളക്കിപ്പറപ്പിക്കട്ടെയെന്നും പറപ്പിച്ചാല്‍ വായുശക്തന്‍ ഇല്ലെങ്കില്‍ വാസുകി ബലശാലിയെന്നും ഇന്ദ്രന്‍ നിബന്ധനവെച്ചു.

ഇന്ദ്രന്റെ പരീക്ഷണനിര്‍ദ്ദേശം സ്വീകരിച്ച് വാസുകി തന്റെ ഫണങ്ങളെക്കൊണ്ട് മേരുവിന്റെ ആയിരം ശൃംഗങ്ങളേയും ബലമായി അമര്‍ത്തിപ്പിടിച്ചു. വായുദേവന്‍ ഒരു കൊടുമുടിയെങ്കിലും അടര്‍ത്തിയെടുക്കാനായി ശൃംഗങ്ങളില്‍ മാറിമാറി ആഞ്ഞുവീശി. ഒരു പഴുതും കിട്ടാതായപ്പോള്‍ വായു ഒരു സൂത്രം പ്രയോഗിച്ചു. അല്പവും അനങ്ങാതെ ഒരിടത്ത് നിലയായി. വായുവിന്റെ യാതൊരനക്കവും ഇല്ലാതായപ്പോള്‍ വാസുകി വായു തോറ്റോടിപ്പോയിരിക്കുമെന്ന് വിചാരിച്ച് എവിടെയാണെന്ന് കണ്ടുപിടിക്കാനായി തന്റെ ഫണമൊന്നുയര്‍ത്തി. ചുറ്റും നോക്കാന്‍ തുടങ്ങി. ഈ തക്കം നോക്കി വായു വാസുകി ഫണമുയര്‍ത്തിയ ശൃംഗത്തെ അടര്‍ത്തിയെടുത്ത് പറപ്പിച്ച് ദക്ഷിണസമുദ്രത്തില്‍ നിക്ഷേപിച്ചു. സമുദ്രജലത്തില്‍ മുങ്ങിക്കിടന്നിരുന്ന ത്രികൂടപര്‍വതത്തിന്റെ മുകളില്‍ ആ ശൃംഗം ഉറച്ചിരുന്നുപോയി. അങ്ങിനെ സമുദ്രനിരപ്പിനു മുകളില്‍ കാണുന്ന രത്‌നാചല ശൃംഗമാണ് ലങ്ക. ഈ ലങ്കാദ്വീപ് സര്‍വത്ര രത്‌നമയവുമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

Kerala

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

Kerala

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

News

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

News

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

പുതിയ വാര്‍ത്തകള്‍

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ” ഗാനം ലിറിക്കൽ വീഡിയോ പുറത്ത്

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം “അവറാച്ചൻ ആൻഡ് സൺസ്” : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.