Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ജില്ലയിലെ സ്വകാര്യ ബസുകളില്‍ ടിക്കറ്റുമില്ല ചില്ലറയുമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2015, 01:28 pm IST
in Malappuram

പെരിന്തല്‍മണ്ണ: ജില്ലയില്‍ സര്‍വീസ് നടത്തുന്ന ഒട്ടുമിക്ക സ്വകാര്യ ബസുകളിലും ബസ് ചാര്‍ജ് നല്‍കിയാല്‍ ടിക്കറ്റ് ഇല്ല, മിനിമം ചാര്‍ജ്ജായ ഏഴ് രൂപക്ക് 10 രൂപ നല്‍കിയാല്‍ ബാക്കിയുമില്ല. മിണ്ടിയാല്‍ ജീവനക്കാരുടെ തനിനിറം കാണുമെന്നതിനാല്‍ യാത്രക്കാര്‍ ചോദിക്കാറുമില്ല.

ഇനി അഥവാ ഈ അനീതിക്ക് എതിരെ പ്രതികരിച്ചാലോ, കാര്യങ്ങള്‍കയ്യാങ്കളിയിലെ അവസാനിക്കൂ. ജില്ലയില്‍ ഏകദേശം 3000 സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നതായാണ് കണക്കുകള്‍. ഇവയില്‍ പകുതി ബസുകളിലും ടിക്കറ്റ് നല്‍കാറില്ല. പിന്നെയുള്ളത് ചില ലിമിറ്റഡ് സ്‌റ്റോപ്പ് ഫാസ്റ്റ് പാസഞ്ചര്‍ ബസുകളാണ്. പേരിനെങ്കിലും ടിക്കറ്റ് നല്‍കുന്നത് ഇവര്‍ മാത്രമാണ്. അതേസമയം ബാക്കി നല്‍കാത്തതുമായി ബന്ധപ്പട്ട് സ്വകാര്യ ബസ് ജീവനക്കാരുമായി തര്‍ക്കിക്കാന്‍ മാത്രമേ സമയമുള്ളെന്നാണ് യാത്രക്കാരുടെ പരാതി. ചില്ലറ ഇല്ല എന്ന ജീവനക്കാരുടെ വാദത്തിന് യാതൊരു ന്യായീകരണവും ഇല്ലന്നാണ് യാത്രക്കാരുടെ പക്ഷം. കാരണം, ദിവസവും നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് സ്വകാര്യ ബസുകളില്‍ യാത്ര ചെയ്യുന്നത്. ഇവരൊക്കെ തന്നെ കണ്‍സഷന് തുകയായ രണ്ടുരൂപയും അതിന് മുകളിലും ചില്ലറയായി തന്നെയാണ് നല്‍കുന്നത്. ആ ചില്ലറെ എവിടെ പോയെന്ന് യാത്രക്കാര്‍ ചോദിക്കുന്നു. അയല്‍ സംസ്ഥാനമായ തമിഴ് നാട്ടില്‍ സ്വകാര്യ ബസുകളിലെ മിനിമം ചാര്‍ജ്ജ് നാല് രൂപ മാത്രമാണ്. കേരളത്തില് കൂടിയ നിരക്കായ ഏഴ് രൂപ നല്‍കുന്നവര്‍ക്ക് ബാക്കി പോലും ലഭിക്കുന്നില്ല. എന്നാല്‍ വളരെ വ്യത്യസ്ഥമായ ഒരു തട്ടിപ്പ് ചില ജീവനക്കാര്‍ നടത്താറുണ്ടെന്നും യാത്രക്കാര്‍ പറയുന്നു. അതിങ്ങനെ, മിനിമം ചാര്‍ജ്ജായ ഏഴ് രൂപക്ക് 10 രൂപ നല്‍കുമ്പോള്‍ ഒരു രൂപ കൂടി നല്‍കാന്‍ കണ്ടക്ടര്‍ ആവശ്യപ്പടും. ബാക്കി നാല് രൂപ നല്‍കാനാണത്രേ. എന്നാല്‍ ഒരു രൂപ നല്‍കാനില്ലങ്കില്‍ വെറും രണ്ടുരൂപ മാത്രം നല്‍കും. ഒരു രൂപ ഇല്ലെന്ന് അറിയിക്കുകയും ചെയ്യും. കിട്ടാനുള്ളത് ഒരു രൂപ മാത്രമായതിനാല്‍ യാത്രക്കാരന്‍ ചോദിക്കാറുമില്ല ഇനി അഥവാ ചോദിച്ചാല്‍ തന്നെ ‘പിശുക്കന്‍ എന്ന് വിളിച്ച് നാണം കെടുത്തും.

എന്നാല്‍ വലിയ ഒരു നികുതി വെട്ടിപ്പിന് കൂടിയാണ് ഇവിടെ കളം ഒരുങ്ങുന്നത്. നൂറുകണക്കിന് ആളുകളുടെ കയ്യില്‍ നിന്നും ഒരു രൂപ വീതം കിട്ടുന്നത് ആയിരക്കണക്കിന് ബസുകളിലാണ്. ഇത് തന്നെ ലക്ഷങ്ങള്‍ വരും. കണക്കില്‍പ്പെടാത്ത ഈ വരുമാനത്തിന് നികുതിയും നല്‍കണ്ട. എന്നാല്‍ പത്തിന്റെയും നൂറിന്റെയും നോട്ടുകള്‍ മാത്രമാണ് യാത്രക്കാര്‍ നല്‍കുന്നതെന്നാണ് ബസ് ജീവനക്കാരുടെ വാദം. അതേസമയം ടിക്കറ്റിനെ പറ്റി ചോദിച്ചാല്‍ ഉത്തരവുമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആറ്റിങ്ങല്‍ അമര്‍ ആശുപത്രി എംഡി ഡോ. പി. രാധാകൃഷ്ണന്‍ നായര്‍ രചിച്ച '10,000 വര്‍ഷത്തെ ഭാരത ചരിത്രം, സത്യവും മിഥ്യയും' എന്ന പുസ്തകം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. ഷാബു പ്രസാദ്, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, ഡോ. പി. രാധാകൃഷ്ണന്‍ നായര്‍, ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍, മേയര്‍ വി.വി. രാജേഷ് സമീപം
Kerala

മുഗളരും ബ്രിട്ടീഷുകാരും ലക്ഷ്യമിട്ടത് ഭാരത സംസ്‌കാരത്തെ തകര്‍ക്കാന്‍: ഗവര്‍ണര്‍

Kozhikode

സദയം ബോചെ അവാര്‍ഡ് എം. ശിവന്

Kerala

വൈദ്യുതി കൂടുതല്‍ വാങ്ങേണ്ടി വരും; വൈദ്യുതി ഉപഭോഗം സര്‍വകാല റിക്കാര്‍ഡില്‍; സര്‍ചാര്‍ജും കൂടും

Kerala

വനിതാ സംവരണം: കോണ്‍ഗ്രസിനും പ്രതിപക്ഷ കക്ഷികള്‍ക്കും എതിരെ ജനവികാരമുണര്‍ത്താന്‍ ബിജെപി

Kerala

വനിതാ സംവരണ ബില്‍ അട്ടിമറിച്ച പ്രതിപക്ഷ നടപടി പ്രതിഷേധാര്‍ഹം

പുതിയ വാര്‍ത്തകള്‍

എന്‍ഐഎ കൊല്‍ക്കൊത്ത വിമാനത്താവളത്തില്‍ നിന്നും മാത്യു വാന്‍ഡൈക് എന്ന അമേരിക്കന്‍ ഏജന്‍റ് (വലത്ത്) നോയിഡയില്‍ നടന്ന ആസൂത്രിത കലാപം (നടുവില്‍)

ഒരു വര്‍ഷത്തിനകം ഡീപ് സ്റ്റേറ്റ് മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്നും ‘ഓപ്പറേഷന്‍ 37’ കരുതിയിരിക്കണെന്നും വാട്സാപില്‍ പോസ്റ്റ്

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.