Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഫോര്‍ട്ട് കൊച്ചി ബോട്ട് അപകടം: ജുഡീഷ്യല്‍ അന്വേഷണത്തിന് ആവശ്യം ശക്തമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2015, 04:15 pm IST
in Ernakulam

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ നടന്ന ബോട്ട് അപകടത്തെ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി. ബിജെപി, സിപിഎം, കോണ്‍ഗ്രസ്സ് എസ്, വെല്‍ഫയര്‍പാര്‍ട്ടി തുടങ്ങിയ സംഘടനകള്‍ ഇതിനോടകം ഈ ആവശ്യമുന്നയിച്ച് രംഗത്തെത്തി. ആഗസ്റ്റ് 26 നടന്ന ബോട്ടപകടത്തില്‍ ഇതിനോടകം 11 പേര്‍ മരിക്കുകയും 20 തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ സംഭവം നിസാരവല്‍ക്കരിക്കാനാണ് സ്ഥലത്തെ എംപിയും കൊച്ചി കോര്‍പ്പറേഷനും ശ്രമിക്കുന്നതെന്നാണ് ആക്ഷേപം.

ബോട്ട് അപകടത്തേതുടര്‍ന്ന് സര്‍ക്കാര്‍ പൊതുപരിപാടികള്‍ നിര്‍ത്തിവെച്ചിട്ടും ഫോര്‍ട്ട് കൊച്ചിയില്‍ ആഘോഷമായി പൊതുപരിപാടി നടത്തിയത് എംപിയോടും, ജനപ്രതിനിധികളോടുമുള്ള ജനങ്ങളുടെ പ്രതിക്ഷേധത്തിന് ഇടയാക്കി. യാത്രബോട്ട് 31 വര്‍ഷം പഴക്കമുള്ളതാണെന്നാണ് വിവരാവകാസ നിയപ്രകാരം ലഭിച്ച മറുപടിയില്‍ നിന്ന് വ്യക്തമാവുന്നത്. അപകടം നടന്നതിന് ശേഷം മറ്റ് സര്‍വ്വീസ് നിര്‍ത്തിവെച്ചതോടെ കോര്‍പ്പറേഷന് അപകടത്തിലുള്ള ഉത്തരവാദിത്വമാണ് മറനീക്കി പുറത്ത് വന്നത്.

മതിയായ സുരക്ഷ സംവിധാനം ഒരുക്കിയുള്ള ബോട്ട് സര്‍വ്വീസും ജങ്കാര്‍ സര്‍വ്വീസും സര്‍ക്കാര്‍ ഉത്തരവാദിത്വത്തില്‍ ആരംഭിക്കണമെന്ന് ആവശ്യം ഉയര്‍ന്ന് കഴിഞ്ഞു. സര്‍വ്വീസ് നിലച്ചതോടെ വൈപ്പിന്‍ വിവാസികള്‍ രൂക്ഷമായ യാത്ര ദുരിതം നേരിടുകയാണ്.

മരിച്ചവരുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരവും ജീവിതം മുന്നോട്ട് കൊണ്ട് പോകാനുള്ള നടപടികളും സര്‍ക്കാര്‍ ഒരുക്കണമെന്നണ്് പ്രക്ഷോഭകര്‍ മുന്നോട്ട് വെക്കുന്ന ആവശ്യം. ഈ ആവശ്യങ്ങളുന്നയിച്ച് സമരരംഗത്തേക്ക് പ്രദേശവാസികളെ നയിക്കുന്നത് നീതികേടായിരിക്കുമെന്ന് രാഷ്‌ട്രീയ നേതാക്കള്‍ അഭിപ്രായപ്പെട്ടു.ബോട്ടപകടത്തിന്റെ രൂക്ഷത വര്‍ദ്ധിപ്പിച്ചത് യാത്ര ബോട്ടിന്റെ കാലപഴക്കമാണ്. വള്ളം ഇടിച്ചതോടെ ബോട്ട് രണ്ടായി പിളരുകയായിരുന്നു. ബോട്ടില്‍ സുരക്ഷ സംവിധാനങ്ങളില്ലായിരുന്നു.

ബോട്ടിന് ഫിറ്റ്‌നസ് കൊടുത്തത് ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ നിന്ന് നീക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. കൊച്ചി നഗരസഭ ഈ അപകടത്തില്‍ നേരിട്ട് ഉത്തരവാദിയാണ്. കരാറുകാരനാണ് ബോട്ട് സര്‍വ്വീസ് നടത്തിയിരുന്നതെങ്കിലും സുരക്ഷകാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നുണ്ടോ എന്ന് അന്വേഷിക്കേണ്ടത് നഗരസഭയാണ്. മൂന്ന് വര്‍ഷം കൂടുമ്പോള്‍ ബോട്ട് അറ്റകുറ്റപണികള്‍ നടത്തി തുറുമുഖ വകുപ്പ് പരിശോധന നടത്തി രജിസ്‌ട്രേഷന്‍ നടത്തണമെന്നാണ് വ്യവസ്ഥ. എന്നാല്‍ അപകടത്തില്‍പെട്ട ബോട്ട് പെയിന്റ് അടിച്ച് പുതുക്കുകമാത്രമാണ് ചെയ്തിട്ടുള്ളത്. കൊച്ചി തുറുമുഖ ട്രസ്റ്റ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കടല്‍ നിയമങ്ങള്‍ ലംഘിച്ച് യാനങ്ങള്‍ സഞ്ചരിക്കുന്നതിന് അനുവാദം നല്‍കിയതോടെ തുറുമുഖ ട്രസ്റ്റും കുറ്റവാളിയായി തീരുകയാണ്.

തുറുമുഖവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നില്‍ വീഴ്ച മറച്ച് വെക്കുകയാണ് ലക്ഷ്യമെന്ന് ആരോപണമുണ്ട്. അന്വേഷണം നടത്തുന്നത് അനുമതി നല്‍കിയ ഉദ്യോഗസ്ഥന്റെ റാങ്കില്‍ താഴേയുള്ള ഉദ്യോഗസ്ഥനാണ്. ഇത് ദുരൂപദിഷ്ടമായ നടപടിയുടെ ഭാഗമാണ് എന്നാണ് ആരോപണം.

ബോട്ട് അപകടത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ട്വരണമെന്നും, കൊല്ലപ്പെട്ട കുടുംബങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുകയും, സുരക്ഷിതമായ ബോട്ട് സര്‍വ്വീസ് പുനരാരംഭിക്കകയും ചെയ്യണമെന്നാണ് രാഷ്‌ട്രീയകക്ഷികളുടേയും പൊതു ജനങ്ങളുടേയും വികാരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിലർ കോടികൾ പിരിച്ച് ലക്ഷങ്ങൾ കൊടുത്ത് കാറിക്കൂവി നടക്കും ; പക്ഷേ സേവാഭാരതിക്ക് അത് പറ്റില്ല , കാരണം അതിന് നേതൃത്വം നല്കുന്നവർ സ്വയം സേവകരാണ്

Kerala

കോഴിക്കോട് റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം;വാഹനങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ ഹാജരാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

സഹോദരിയുടെ അസ്ഥികൂടം ശ്മശാനത്തില്‍ നിന്നും മാന്തിയെടുത്ത് സഹോദരന്‍ ബാങ്കില്‍
India

ബാങ്കും സാധാരണക്കാരനും തമ്മില്‍ ദൂരം…മരിച്ച സഹോദരിയുടെ 20,000 രൂപയ്‌ക്ക് വേണ്ടി സഹോദരിയുടെ അസ്ഥികൂടം ചുമന്ന് ബാങ്കിലെത്തി-വിഡിയോ

Kerala

തെന്മല ഡിവിഷനിലെ കൊടും വനത്തില്‍ അസ്ഥിയും തലയോട്ടിയും കണ്ടെത്തിയത് വിറക് ശേഖരിക്കാനായി എത്തിയ സ്ത്രീകള്‍

ഒഡിഷയില്‍ ക്രൈസ്തവമിഷണറിമാരുടെ നിര്‍ദേശത്താല്‍ മാവോയിസ്റ്റുകള്‍ കൊലചെയ്ത സ്വാമി ലക്ഷ്മണാനന്ദ സരസ്വതി (ഇടത്ത്) തോക്ക്ധാരികളായ മാവോയിസ്റ്റുകള്‍- ഉദാഹരണചിത്രം (വലത്ത്)
India

വിദേശപ്പണം കൈപ്പറ്റി മതം മാറ്റുന്ന ക്രൈസ്തവമിഷണറിമാരെ എതിര്‍ത്ത 82 വയസ്സായ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി; ഏറ്റുവാങ്ങേണ്ടിവന്നത് ക്രൂരമായ മരണം

പുതിയ വാര്‍ത്തകള്‍

ഹിന്ദു ഐക്യവേദി കൊല്ലം ജില്ലാ മുഖ്യ രക്ഷാധികാരി എസ്. വിജയമോഹനന്‍ നായര്‍ അന്തരിച്ചു

തൃശൂരില്‍ പാടത്ത് കളിച്ചുകൊണ്ടിരുന്ന 4 കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു

മലപ്പുറത്ത് യുവാവിന് പാമ്പ് കടിയേറ്റു

‘എന്റെ പിള്ളേരെ തൊടുന്നോടാ ‘ ; ബിജെപി റാലിയ്‌ക്കെത്തിയവരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച ബംഗാൾ പൊലീസിനോട് രൂക്ഷമായി പ്രതികരിച്ച് അമിത് ഷാ

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ചരക്ക് ലോറിയില്‍ തീപ്പിടിത്തം

ശബരിമല യുവതീ പ്രവേശനം എതിര്‍ക്കുന്നവരുടെ വാദം സുപ്രീം കോടതിയില്‍ പൂര്‍ത്തിയായി

പാമ്പ് ഭീതി ഒഴിയുന്നില്ല, വിവിധയിടങ്ങളില്‍ പാമ്പുകളെ പിടികൂടി

ഇന്ത്യയ്ക്ക് ലഭിച്ച മൂന്ന് എസ് 400 ട്രയംഫുകള്‍ (വലത്ത്) ഇന്ത്യ ഇതിന് സുദര്‍ശന ചക്ര എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് ഒരു എസ് 400 കൂടി കപ്പലില്‍ അയച്ച് റഷ്യ; ഉക്രൈന്‍ യുദ്ധത്തിന് നടുവിലും ഇന്ത്യയോട് കരുതല്‍

ഇടുക്കിയില്‍ മാതാവിനെയും സഹോദരനെയും കൊലപ്പെടുത്തിയതിന് കാരണം മാനസിക പീഡനവും പിതൃത്വം ചോദ്യം ചെയ്തതും

എണ്ണപ്പന ഒടിഞ്ഞ് ശരീരത്തില്‍ വീണ് തൊഴിലാളി സ്ത്രീ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.