Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഫോര്‍ട്ട് കൊച്ചി ബോട്ട് അപകടം: ജുഡീഷ്യല്‍ അന്വേഷണത്തിന് ആവശ്യം ശക്തമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2015, 04:15 pm IST
in Ernakulam

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ നടന്ന ബോട്ട് അപകടത്തെ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി. ബിജെപി, സിപിഎം, കോണ്‍ഗ്രസ്സ് എസ്, വെല്‍ഫയര്‍പാര്‍ട്ടി തുടങ്ങിയ സംഘടനകള്‍ ഇതിനോടകം ഈ ആവശ്യമുന്നയിച്ച് രംഗത്തെത്തി. ആഗസ്റ്റ് 26 നടന്ന ബോട്ടപകടത്തില്‍ ഇതിനോടകം 11 പേര്‍ മരിക്കുകയും 20 തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ സംഭവം നിസാരവല്‍ക്കരിക്കാനാണ് സ്ഥലത്തെ എംപിയും കൊച്ചി കോര്‍പ്പറേഷനും ശ്രമിക്കുന്നതെന്നാണ് ആക്ഷേപം.

ബോട്ട് അപകടത്തേതുടര്‍ന്ന് സര്‍ക്കാര്‍ പൊതുപരിപാടികള്‍ നിര്‍ത്തിവെച്ചിട്ടും ഫോര്‍ട്ട് കൊച്ചിയില്‍ ആഘോഷമായി പൊതുപരിപാടി നടത്തിയത് എംപിയോടും, ജനപ്രതിനിധികളോടുമുള്ള ജനങ്ങളുടെ പ്രതിക്ഷേധത്തിന് ഇടയാക്കി. യാത്രബോട്ട് 31 വര്‍ഷം പഴക്കമുള്ളതാണെന്നാണ് വിവരാവകാസ നിയപ്രകാരം ലഭിച്ച മറുപടിയില്‍ നിന്ന് വ്യക്തമാവുന്നത്. അപകടം നടന്നതിന് ശേഷം മറ്റ് സര്‍വ്വീസ് നിര്‍ത്തിവെച്ചതോടെ കോര്‍പ്പറേഷന് അപകടത്തിലുള്ള ഉത്തരവാദിത്വമാണ് മറനീക്കി പുറത്ത് വന്നത്.

മതിയായ സുരക്ഷ സംവിധാനം ഒരുക്കിയുള്ള ബോട്ട് സര്‍വ്വീസും ജങ്കാര്‍ സര്‍വ്വീസും സര്‍ക്കാര്‍ ഉത്തരവാദിത്വത്തില്‍ ആരംഭിക്കണമെന്ന് ആവശ്യം ഉയര്‍ന്ന് കഴിഞ്ഞു. സര്‍വ്വീസ് നിലച്ചതോടെ വൈപ്പിന്‍ വിവാസികള്‍ രൂക്ഷമായ യാത്ര ദുരിതം നേരിടുകയാണ്.

മരിച്ചവരുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരവും ജീവിതം മുന്നോട്ട് കൊണ്ട് പോകാനുള്ള നടപടികളും സര്‍ക്കാര്‍ ഒരുക്കണമെന്നണ്് പ്രക്ഷോഭകര്‍ മുന്നോട്ട് വെക്കുന്ന ആവശ്യം. ഈ ആവശ്യങ്ങളുന്നയിച്ച് സമരരംഗത്തേക്ക് പ്രദേശവാസികളെ നയിക്കുന്നത് നീതികേടായിരിക്കുമെന്ന് രാഷ്‌ട്രീയ നേതാക്കള്‍ അഭിപ്രായപ്പെട്ടു.ബോട്ടപകടത്തിന്റെ രൂക്ഷത വര്‍ദ്ധിപ്പിച്ചത് യാത്ര ബോട്ടിന്റെ കാലപഴക്കമാണ്. വള്ളം ഇടിച്ചതോടെ ബോട്ട് രണ്ടായി പിളരുകയായിരുന്നു. ബോട്ടില്‍ സുരക്ഷ സംവിധാനങ്ങളില്ലായിരുന്നു.

ബോട്ടിന് ഫിറ്റ്‌നസ് കൊടുത്തത് ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ നിന്ന് നീക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. കൊച്ചി നഗരസഭ ഈ അപകടത്തില്‍ നേരിട്ട് ഉത്തരവാദിയാണ്. കരാറുകാരനാണ് ബോട്ട് സര്‍വ്വീസ് നടത്തിയിരുന്നതെങ്കിലും സുരക്ഷകാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നുണ്ടോ എന്ന് അന്വേഷിക്കേണ്ടത് നഗരസഭയാണ്. മൂന്ന് വര്‍ഷം കൂടുമ്പോള്‍ ബോട്ട് അറ്റകുറ്റപണികള്‍ നടത്തി തുറുമുഖ വകുപ്പ് പരിശോധന നടത്തി രജിസ്‌ട്രേഷന്‍ നടത്തണമെന്നാണ് വ്യവസ്ഥ. എന്നാല്‍ അപകടത്തില്‍പെട്ട ബോട്ട് പെയിന്റ് അടിച്ച് പുതുക്കുകമാത്രമാണ് ചെയ്തിട്ടുള്ളത്. കൊച്ചി തുറുമുഖ ട്രസ്റ്റ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കടല്‍ നിയമങ്ങള്‍ ലംഘിച്ച് യാനങ്ങള്‍ സഞ്ചരിക്കുന്നതിന് അനുവാദം നല്‍കിയതോടെ തുറുമുഖ ട്രസ്റ്റും കുറ്റവാളിയായി തീരുകയാണ്.

തുറുമുഖവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നില്‍ വീഴ്ച മറച്ച് വെക്കുകയാണ് ലക്ഷ്യമെന്ന് ആരോപണമുണ്ട്. അന്വേഷണം നടത്തുന്നത് അനുമതി നല്‍കിയ ഉദ്യോഗസ്ഥന്റെ റാങ്കില്‍ താഴേയുള്ള ഉദ്യോഗസ്ഥനാണ്. ഇത് ദുരൂപദിഷ്ടമായ നടപടിയുടെ ഭാഗമാണ് എന്നാണ് ആരോപണം.

ബോട്ട് അപകടത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ട്വരണമെന്നും, കൊല്ലപ്പെട്ട കുടുംബങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുകയും, സുരക്ഷിതമായ ബോട്ട് സര്‍വ്വീസ് പുനരാരംഭിക്കകയും ചെയ്യണമെന്നാണ് രാഷ്‌ട്രീയകക്ഷികളുടേയും പൊതു ജനങ്ങളുടേയും വികാരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടി ഉഷ ഹസീനയുടെ ലക്ഷ്മിപ്രിയയ്‌ക്കെതിരായ പോസ്റ്റ് അമ്മ വിവാദത്തില്‍ വര്‍ഗ്ഗീയലോബിയുണ്ടെന്നതിന് തെളിവാണ്; അമ്മയിലെ അംഗത്വം രാജിവെച്ച് ലക്ഷ്മിപ്രിയ

വൈന്‍ കുടിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസ് (വലത്ത്) എന്‍ടിഎയെ പിരിച്ചുവിടണമെന്ന് പറഞ്ഞ കോക്രോച്ച് പ്രവര്‍ത്തക, പക്ഷെ എന്താണ് എന്‍ടിഎ എന്നറിയില്ല (വലത്ത്)
India

ഇതാണ് കോക്രോച്ചിലെ കുട്ടികളുടെ കാര്യം;എന്‍ടിഎയുടെ ഫുള്‍ ഫോം അറിയില്ല, അത്യാവശ്യം വൈനടിക്കുന്ന വക്താവ്

Sport

ഓസ്ട്രിയയ്‌ക്കെതിരെ പെനാല്‍റ്റി പാഴാക്കിയ മെസ്സി വൈകാതെ ഗോള്‍ നേടി; 17 ഗോളോടെ ലോകറെക്കോഡുമായി മെസ്സി

Kerala

ആലപ്പുഴയില്‍ കോടികള്‍ വില മതിക്കുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി

India

ക്രിസ്ത്യാനിയെങ്കിലും ബിജെപിയിലേക്ക് മാറിയ റോഡ്രിഗസ് എന്ന ഗോവന്‍ ജേണലിസ്റ്റ് പറയുന്നു: “ഇന്ത്യയുടെ പുനരുജ്ജീവനത്തെ ഭാരതമായി ഞാൻ കാണുന്നു”

പുതിയ വാര്‍ത്തകള്‍

നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി,എ ഡി ജി പി അജിത് കുമാറിനെതിരെ പരാമര്‍ശം

വാട്‌സ്ആപ്പ് സിഇഒ ആയി ഇന്ത്യാക്കാരന്‍,കുനാല്‍ ഷാ സ്ഥാപിച്ച ക്രെഡില്‍ 8,550 കോടി നിക്ഷേപിക്കാന്‍ മെറ്റ

ജീവിതത്തില്‍ ഒട്ടും വര്‍ഗ്ഗീയത എന്തെന്നറിയാത്ത ശ്വേതാമേനോനെതിരെ വര്‍ഗ്ഗീയ കാര്‍ഡ് ഉപയോഗിച്ചത് ആര്?

സിഎംആര്‍എല്ലിന്റെ ചീഫ് ഫിനാന്‍സ് ഓഫീസറെ ഇഡി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

ജീവിത പങ്കാളിയാക്കാം,ബിസിനസ് പാര്‍ട്ണര്‍ ആക്കാം: വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി യുവാക്കളില്‍ നിന്നും പണം തട്ടിയ യുവതി പിടിയില്‍

വി.ഡി. സതീശന്റെ ബജറ്റില്‍ നിറയെ കേൾക്കാൻ സുഖമുള്ള പ്രഖ്യാപനങ്ങള്‍, നടപ്പാക്കാൻ കഴിയുന്ന പദ്ധതികളല്ല:വി.പി. ശ്രീപത്മനാഭന്‍

വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്,നിപ ഉറവിടം കണ്ടെത്താനായില്ല, പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച ബജറ്റ് നിര്‍ദേത്തില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് എക്‌സൈസ് മന്ത്രി എം ലിജു

ഇസ്രയേലിന്‍റെ അയേണ്‍ ഡോമില്‍ ഉപയോഗിക്കുന്ന, തമിഴ്നാട്ടില്‍ നിര്‍മ്മിയ്ക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത്)

ഇസ്രയേലിന് വേണ്ടി തമിഴ്നാട്ടില്‍ അയേണ്‍ ഡോമിന് വേണ്ട റഡാറുകള്‍ വരെ നിര്‍മ്മിയ്‌ക്കും, ഇസ്രയേല്‍ എയ്റോസ്പേസും ഡിസിഎക്സ് സിസ്റ്റംസും കൈകോര്‍ക്കുന്നു

തൃശൂരില്‍ കാട്ടാന ആക്രമണത്തില്‍ ഊരുമൂപ്പന് പരിക്കേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.