Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ഓണാവധി കഴിഞ്ഞു; അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ വന്‍തിരക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2015, 12:27 pm IST
in Malappuram

അങ്ങാടിപ്പുറം: ജില്ലയിലെ പ്രധാന റെയില്‍വേ സ്‌റ്റേഷനുകളില്‍ ഒന്നായ അങ്ങാടിപ്പുറത്ത് ഇന്നലെ നിയന്ത്രണാതീതമായ തിരക്കായിരുന്നു. ടിക്കറ്റ് കൗണ്ടര്‍ മുതല്‍ റോഡ് വരെ എതാണ്ട് 200ല്‍ അധികം യാത്രക്കാരാണ് ഒറ്റ വരിയായി ഒരേ സമയം ക്യൂ നില്‍ക്കേണ്ടി വന്നത്.

പലപ്പോഴും യാത്രക്കാര്‍ തമ്മില്‍ വഴക്കും ഉണ്ടായി. തിരക്ക് നിയന്ത്രിക്കാന്‍ റെയില്‍വേ പോലീസിന്റെ സേവനം ലഭിക്കാതിരുന്നതും കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാക്കി. രാവിലെ ഒന്‍പത് മണിക്കും 10 മണിക്കും ഇടയിലാണ് ഏറ്റവും നീണ്ടനിര രൂപപ്പെട്ടത്. സ്‌റ്റേഷനില്‍ ട്രെയിന്‍ എത്തുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് മാത്രമാണ് ഇവിടെ ടിക്കറ്റ് കൗണ്ടര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. 10 മണിക്ക് നിലമ്പൂരിലേക്കും ഷൊര്‍ണൂരിലേക്കും പോകുന്ന ട്രെയിനില്‍ കയറാന്‍ എട്ട് മണിക്ക് തന്നെ യാത്രക്കാര്‍ സ്‌റ്റേഷനില്‍ എത്തിയിരുന്നു.

എന്നാല്‍ തിരക്ക് പരിഗണിച്ച് നേരത്തെ ടിക്കറ്റ് കൗണ്ടര്‍ തുറക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായതുമില്ല. അങ്ങാടിപ്പുറം സ്‌റ്റേഷനില്‍ രണ്ട് ടിക്കറ്റ് കൗണ്ടറുകള്‍ ഉണ്ടെങ്കിലും ഇതിലൊന്ന് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടാമത്തെ കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നത് പഴമക്കാര്‍ പോലും കണ്ടിട്ടില്ലെന്ന് പറയുന്നു. മാത്രമല്ല കൃത്യമായി ചില്ലറ നല്‍കാത്ത യാത്രക്കാരോട് കുറ്റവാളികളോടെന്ന പോലെയാണ് ജീവനക്കാര്‍ പെരുമാറുന്നതെന്നും യാത്രക്കാര്‍ ആരോപിക്കുന്നു. ഓണാവധിക്ക് വീട്ടിലെത്തിയ വിദ്യാര്‍ത്ഥികളും തിരുമാംന്ധാംകുന്ന് ക്ഷേത്രദര്‍ശനത്തിന് എത്തിയ ഭക്തരുമാണ് ഇന്നലെ ഏറെ വലഞ്ഞത്.

അങ്ങാടിപ്പുറത്ത് നിന്ന് ഷൊര്‍ണൂര്‍ വരെ ബസില്‍ യാത്ര ചെയ്യണമെങ്കില്‍ 40 രൂപ ചിലവ് വരും. മിക്കവാറും മൂന്ന് ബസ് മാറിക്കയറേണ്ടിയും വരും. രണ്ടര മണിക്കൂര്‍ സമയവും വേണം. ഇനി നിലമ്പൂരില്‍ എത്തണമെങ്കിലോ ചിലവ് 36 രൂപ. കുറഞ്ഞത് രണ്ട് ബസ് കയറണം. ഏതാണ്ട് രണ്ട് മണിക്കൂറും പാഴാകും. അതേസമയം ഈ രണ്ട് സ്ഥലങ്ങളിലും ട്രെയിനിലെത്താന്‍ അങ്ങാടിപ്പുറത്ത് നിന്നും ഒരു മണിക്കൂറില് താഴെ സമയം മാത്രവും. ചിലവാകുന്നതോ വെറും 10 രൂപയും. ഇത് തന്നെയാണ് ജനങ്ങളെ ട്രെയിന്‍ യാത്രക്ക് പ്രേരിപ്പിക്കുന്നതും. എന്നാല്‍ ഓണാവധി കഴിഞ്ഞ് വിവിധ സ്ഥലങ്ങളില്‍ പോകാനെത്തിയ 100 കണക്കിനാളുകള്‍ക്ക് ഇന്നലെ ടിക്കറ്റ് എടുക്കാന്‍ കഴിഞ്ഞില്ല. ചിലര്‍ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യാനും നിര്‍ബന്ധിതരായി. എന്നാല് ഏറെയാളുകളും റെയില്‍വേ ഈടാക്കുന്ന കൊടിയ പിഴ പേടിച്ച് ടിക്കറ്റ് ഇല്ലാതെ യാത്രചെയ്തതുമില്ല. 10 രൂപയുടെ ടിക്കറ്റ് എടുക്കാതിരുന്നാല്‍ ടാക്‌സി വിളിച്ച് പോകേണ്ട തുകയാകും പിഴയായി നല്‍കേണ്ടി വരിക.

ഇന്നലെ രാവിലെ അര കിലോമീറ്ററോളം യാത്രക്കാരുടെ ക്യൂ നീണ്ടു. ഈ സാഹചര്യത്തിലാണ് ജില്ലയിലെ പ്രധാന റെയില്‍വേ സ്റ്റേഷനായ അങ്ങാടിപ്പുറത്ത് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ഉയരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വനിതാ സംവരണം: കോണ്‍ഗ്രസിനും പ്രതിപക്ഷ കക്ഷികള്‍ക്കും എതിരെ ജനവികാരമുണര്‍ത്താന്‍ ബിജെപി

Kerala

വനിതാ സംവരണ ബില്‍ അട്ടിമറിച്ച പ്രതിപക്ഷ നടപടി പ്രതിഷേധാര്‍ഹം

എന്‍ഐഎ കൊല്‍ക്കൊത്ത വിമാനത്താവളത്തില്‍ നിന്നും മാത്യു വാന്‍ഡൈക് എന്ന അമേരിക്കന്‍ ഏജന്‍റ് (വലത്ത്) നോയിഡയില്‍ നടന്ന ആസൂത്രിത കലാപം (നടുവില്‍)
India

ഒരു വര്‍ഷത്തിനകം ഡീപ് സ്റ്റേറ്റ് മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്നും ‘ഓപ്പറേഷന്‍ 37’ കരുതിയിരിക്കണെന്നും വാട്സാപില്‍ പോസ്റ്റ്

Kerala

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

Kerala

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

പുതിയ വാര്‍ത്തകള്‍

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.