Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കുടിനീരിനായി ജനം നെട്ടോട്ടമോടുമ്പോള്‍ ജലവിതരണം ടാങ്കര്‍ ലോബിക്കു മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2015, 11:17 pm IST
in Thiruvananthapuram

ശിവാ കൈലാസ്

തിരുവനന്തപുരം: കുടിനീരിനായി ജനം നെട്ടോട്ടമോടുമ്പോള്‍ ജലസേചന വകുപ്പിന്റെ ജലവിതരണം ടാങ്കര്‍ ലോബികള്‍ക്ക് മാത്രം. സ്വകാര്യ മേഖലയിലെ നിര്‍മ്മാണ ആവശ്യങ്ങള്‍ക്കാണ് പ്രധാനമായും ഇടനിലക്കാര്‍ വഴി കുടിവെള്ളം വില്‍ക്കുന്നത്. ചില ഉദ്യോഗസ്ഥരും ടാങ്കര്‍ ലോബികളും ചേര്‍ന്നുള്ള ഒത്തുകളിയാണ് ഇതിനു പിന്നിലെന്ന് ആക്ഷേപമുണ്ട്. നഗരവാസികള്‍ക്ക് കുടിവെള്ളം എത്തിക്കുന്ന പ്രധാന ജല സംഭരണിയായ അരുവിക്കര പ്ലാന്റിലെ മോട്ടോറുകള്‍ തകരാറിലായതിനാല്‍ ഇവിടെനിന്നുള്ള ജലവിതരണം കൃത്യമായി നടക്കുന്നില്ല. ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ലൈനില്‍ മാത്രമാണ് കുടിവെള്ളം നല്‍കാന്‍ കഴിയുന്നത്. നഗരത്തിലെ മിക്ക ഭാഗങ്ങളിലും മൂന്നും നാലും ദിവസങ്ങള്‍ കൂടുമ്പോഴാണ് വെള്ളമെത്തുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ ടാങ്കറുകളില്‍ കുടിവെള്ളം എത്തിക്കേണ്ട ജലസേചന വകുപ്പാണ് സ്വകാര്യ ലോബികള്‍ക്ക് വെള്ളം മറിച്ച് വില്‍ക്കുന്നത്.

ആയിരം ലിറ്റര്‍ വെള്ളത്തിനു 30 രൂപ നിരക്കില്‍ മുന്‍പ് അരുവിക്കര പ്ലാന്റില്‍ നിന്ന് കുടിവെള്ളം വിറ്റിരുന്നു. അരുവിക്കരയിലേക്കുള്ള റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടികാണിച്ച് ഒരു വര്‍ഷം മുമ്പ് ടാങ്കറുകള്‍ വെള്ളം വാങ്ങാന്‍ വരാതായി. പകരം വെള്ളയമ്പലം, പിറ്റിപി നഗര്‍ എന്നിവിടങ്ങളില്‍ നിന്നാണ് സ്വകാര്യ ആവശ്യങ്ങള്‍ക്ക് വെള്ളം വിറ്റിരുന്നത്. ടാങ്കര്‍ ഉടമകളും ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള രഹസ്യ ഇടപാടാണിതിനു പിന്നിലെന്ന് ആരോപണമുണ്ട്. അരുവിക്കരയില്‍ വില്‍ക്കുന്ന വെള്ളത്തിനും വന്നുപോകുന്ന വാഹനങ്ങള്‍ക്കും കൃത്യമായ രേഖകള്‍ സൂക്ഷിക്കാറുണ്ട്. ദിവസവേതനക്കാരായ ഒരുകൂട്ടം ജീവനക്കാരാണു അരുവിക്കരയിലെ വെള്ളം വില്‍പ്പന നോക്കിനടത്തിയിരുന്നത്. വെള്ളം മറിച്ചുവിറ്റ് പണം കൊയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇത് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കി. തുടര്‍ന്നാണ് വില്‍പ്പന കേന്ദ്രം നഗരത്തിലാക്കിയത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും പാറ ക്വാറികളിലെ ആവശ്യങ്ങള്‍ക്കും ശുദ്ധീകരിച്ച ജലമാണ് വിറ്റഴിക്കുന്നത്. എന്നാല്‍ പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന പാവങ്ങള്‍ക്ക് ദിവസങ്ങളോളം ജലവിതരണം മുടങ്ങിയാലും കുടിവെള്ളം എത്തിക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്ന് ആക്ഷേപമുണ്ട്.

ജില്ലയിലെ പ്രധാന ജലസംഭരണികളായ അരുവിക്കര, നെയ്യാര്‍ ഡാം എന്നിവിടങ്ങളില്‍ ഇക്കുറി നല്ല മഴ ലഭിച്ചതിനാല്‍ സംഭരണികളില്‍ ആവശ്യത്തിലേറെ വെള്ളമുണ്ട്. കാലപ്പഴക്കത്താല്‍ നാഴികയ്‌ക്ക് നാല്പതു തവണ പൊട്ടുന്ന പൈപ്പുകളും അറ്റകുറ്റ പണിക്ക് ഊഴം കാത്തു നില്‍ക്കുന്ന വിതരണ സംവിധാനങ്ങളും മാത്രം കൈമുതലായുള്ള ജലവിതരണ വകുപ്പില്‍നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടെന്നാണ് ജനസംസാരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ വേണ്ട; കുട്ടികളിലെ സ്‌ക്രീന്‍ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമം വേണം: ബാലാവകാശ കമ്മിഷന്‍

Kerala

ചതുപ്പില്‍ വീണ് മരണം; ബാലന്റെ സംസ്‌കാരം ഇന്ന്, ജംഗിള്‍ പാര്‍ക്കിന് പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ

സുല്‍ത്താന്‍പൂരില്‍ വ്യോമസേന നടത്തിയ അഭ്യാസ പ്രകടനത്തില്‍ ഐഎഎഫ് എഎന്‍-32 വിമാനം പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ ലാന്‍ഡ് ചെയ്ന്നു
India

യുപി പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ വ്യോമസേനയുടെ അഭ്യാസപ്രകടനം

വട്ടിയൂര്‍ക്കാവിലെ പോലീസ് അതിക്രമത്തിനെതിരെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസിലേക്ക് നടത്തിയ ബഹുജനമാര്‍ച്ച്
Kerala

അക്രമം നടത്തുന്ന പോലീസുകാര്‍ക്ക് താക്കീതായി കമ്മിഷണര്‍ ഓഫീസിലേക്ക് ബഹുജന മാര്‍ച്ച്

Gulf

ഇറാന്റെ ആക്രമണത്തിൽ അമേരിക്കക്ക് കനത്ത നഷ്ടം; തകർന്നത് 2000 കോടി രൂപ വിലയുള്ള എംക്യു–4സി ട്രൈറ്റൺ ഡ്രോൺ

പുതിയ വാര്‍ത്തകള്‍

പഹല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റ് വീരമൃത്യു വരിച്ച ഇടപ്പള്ളി മങ്ങാട്ട് എന്‍. രാമചന്ദ്രന്‍ അനുസ്മരണ ചടങ്ങില്‍ ഭാര്യ
ഷീല, മകള്‍ ആരതി എന്നിവര്‍

രാമചന്ദ്രന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ തേങ്ങലടക്കി, ധീരതയോടെ ഷീല

ജയം തുടരണം; ബ്ലാസ്‌റ്റേഴ്‌സ് ഇന്ന്് ഒഡീഷക്കെതിരെ

ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ വിരുന്നെത്താന്‍ ഇനി 49 ദിനങ്ങള്‍

ചുട്ടുപഴുത്ത് പാലക്കാട്; താപനില 41.1 ഡിഗ്രി, 12 ജില്ലകളിൽ യെല്ലോ അലർട്ട്

കാമുകനെ വീട്ടിൽ വിളിച്ചു വരുത്തി പെട്രോളൊഴിച്ച് കത്തിച്ചുകൊന്ന സംഭവം; യുവതി അറസ്റ്റിൽ

വൈറല്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

വൈറല്‍താരമായ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ പോക്സോ കേസെടുക്കാന്‍ നിര്‍ദേശം

‘ഗോത്രവിഭാഗത്തിൽപ്പെട്ട മകളെ ലവ് ജിഹാദിന് ഇരയാക്കി, അഭിനയിപ്പിക്കാനെന്ന് പറഞ്ഞ് കേരളത്തിലേക്ക് കൊണ്ടുപോയി, പിന്നെ കേട്ടത് വിവാഹവാർത്ത’- മാതാപിതാക്കൾ

curiosity rover

ചൊവ്വയില്‍ ജൈവ തന്മാത്രകള്‍ കണ്ടെത്തി ക്യൂരിയോസിറ്റി

500 കിലോയിലധികം വെടിമരുന്ന് അനധികൃതമായി സൂക്ഷിച്ചു; പാറമേക്കാവിന്റെ പടക്ക നിർമ്മാണശാല ഉടമയ്‌ക്കെതിരെ കേസെടുത്തു

ടിസിഎസ് ജിഹാദ്; ഡാനിഷ് ഷെയ്ഖിന് ജാമ്യമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.