Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നിര്‍മാണത്തിലിരുന്ന ചേപ്പിലാട് ഇരുമ്പ് പാലം കട്ടപ്പുറത്ത്; നാട്ടുകാര്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2015, 10:46 am IST
in Thiruvananthapuram

അപ്രോച്ച് റോഡിന് വസ്തു വിട്ടുകൊടുത്ത കര്‍ഷകര്‍ കരയില്‍ നിര്‍മാണത്തിലിരിക്കുന്ന നടപ്പാലത്തിന് സമീപം

പ്രവീണ്‍ പാലോട്

പാലോട്: വാമനപുരം നദിക്ക് കുറുകെ ചേപ്പിലോട് കടവില്‍ സ്ഥാപിക്കാനായി നിര്‍മിച്ച നടപ്പാലം കട്ടപ്പുറത്തായിട്ട് ഒന്നരവര്‍ഷം പിന്നിട്ടു. പാലത്തിന്റെ നിര്‍മാണം കരയില്‍ വച്ച് നടത്തിയതിനാല്‍ അബാര്‍ട്ട്‌മെന്റ്‌സില്‍ പാലം ഇറക്കി വയ്‌ക്കുക എന്ന ശ്രമകരമായ ജോലി ഇപ്പോഴും ബാക്കിയാണ്. പാലത്തിന് സംരക്ഷണഭിത്തികളും അപ്രോച്ച് റോഡുകളും പണിതിട്ടുമില്ല.

2013-14 വര്‍ഷത്തെ കേരളവികസന പദ്ധതിപ്രകാരം ജില്ലാ പഞ്ചായത്ത് 38 ലക്ഷം രൂപ ചെലവില്‍ ആരംഭിച്ച പാലം പണിയാണ് അനിശ്ചിതത്വത്തിലായത്. പുല്ലമ്പാറ-കല്ലറ ഗ്രാമപഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ പാലത്തിന് 42 മീറ്റര്‍ നീളവും 1.7 മീറ്റര്‍ വീതിയുമുണ്ട്. 1.5 മീറ്റര്‍ ഉയരത്തില്‍ കൈവരികളും സ്ഥാപിച്ചിട്ടുണ്ട്.

40 മീറ്ററോളം വീതിയുള്ള നദിയുടെ മധ്യഭാഗത്ത് പില്ലര്‍ നിര്‍മിക്കാതെ നടപ്പാലം സ്ഥാപിക്കുന്നത് ബലക്ഷയത്തിനു ഇടയാക്കുമെന്നാണ് പരാതി. പില്ലറിന്റെ അഭാവത്തില്‍ കരയില്‍ നിന്ന് പാലം നീക്കി അബാര്‍ട്ട്‌മെന്റ്‌സില്‍ വയ്‌ക്കാനും ഏറെ പണിപ്പെടണം. പാലം ആറിനു കുറുകെ നീക്കിവയ്‌ക്കുന്നതിന് കരാര്‍ ഉറപ്പിച്ചിരുന്നയാള്‍ മുങ്ങുകയായിരുന്നു. പുതിയ കരാറുകാരനെ ചുമതലപ്പെടുത്തിയെങ്കിലും പണി ആരംഭിച്ചിട്ടില്ല.

ഇരുപഞ്ചായത്തിലുമുള്ളവര്‍ കടത്തുവള്ളത്തെ ആശ്രയിച്ചാണ് നദി കടന്നിരുന്നത്. പാലം പണി തുടങ്ങിയതോടെ കടത്തുവള്ളം നിര്‍ത്തലാക്കി. ഇതോടെ ആറ്റിനക്കരെയുള്ള എല്‍പി,യുപി, ഹൈസ്‌കൂളുകളില്‍ പഠിച്ചിരുന്ന കുട്ടികളുടെ ഭാവി ഇരുളിലായി.

മഴക്കാലത്ത് ആറ്റില്‍ ജലനിരപ്പ് ഉയരുന്നതും മീന്‍മുട്ടി ഡാം തുറന്നുവിടുന്നതും ജീവന് ഭീഷണിയായതോടെ കുട്ടികളെ സ്‌കൂളില്‍ അയയ്‌ക്കാന്‍ രക്ഷാകര്‍ത്താക്കള്‍ തയ്യാറാകുന്നില്ല. കല്ലറ പ്രാഥമികാരോഗ്യകേന്ദ്രം, മാര്‍ക്കറ്റ്, മൃഗാശുപത്രി, ക്ഷീരസംഘം, തപാലാഫീസ് തുടങ്ങിയ പൊതുസ്ഥാപനങ്ങളില്‍ എത്തണമെങ്കിലും തദ്ദേശവാസികള്‍ക്ക് നദി കടക്കണം.

നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തിനൊടുവിലാണ് ചേപ്പിലോട് കടവില്‍ നടപ്പാലം അനുവദിച്ചത്. അപ്രോച്ച്‌റോഡ് പണിയാന്‍ സ്ഥലവാസിയായ ബാലചന്ദ്രന്‍ തന്റെ പുരയിടത്തിലെ ആഞ്ഞിലി, തേക്ക്, റബര്‍ തുടങ്ങിയ മരങ്ങള്‍ മുറിച്ചു മാറ്റി സൗജന്യമായാണ് ഭൂമി വിട്ടുകൊടുത്തത്.

ബാലചന്ദ്രന്‍ ഉള്‍പ്പടെ പാലം യാഥാര്‍ഥ്യമായി കാണാന്‍ നിസ്വാര്‍ഥസേവനം നല്‍കിയ നിരവധിപേര്‍ കബളിപ്പിക്കപ്പെട്ട അവസ്ഥയിലാണിപ്പോള്‍. എന്നാല്‍ നദിയുടെ മറുകരയില്‍ അപ്രോച്ച്‌റോഡിന് വസ്തു യഥാസമയം വിട്ടുകിട്ടാത്തതാണ് പാലം പണി നിലയ്‌ക്കാന്‍ ഇടയാക്കിയതെന്നും ഒരു മാസത്തിനുള്ളില്‍ നദിക്ക് കുറുകെ പാലം സ്ഥാപിക്കുമെന്നും കരാറുകാരന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഡം ഡമില്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു
India

തെരഞ്ഞെടുപ്പ് ഫലം ടിഎംസി ഭരണത്തിനുള്ള തിരിച്ചടിയാകും: അമിത് ഷാ

India

തമിഴ്നാട്ടില്‍ ഇന്ന് വിധിയെഴുത്ത്; ബംഗാളിലെ 152 മണ്ഡലങ്ങള്‍ ഇന്ന് ബൂത്തിലേക്ക്

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കാന്‍ സംഘം

Kerala

വിശദമായി പഠിച്ച് റിപ്പോര്‍ട്ട് നല്‍കും; ഇനി ഇത്തരമൊരു അപകടം ഉണ്ടായിക്കൂടാ- ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍

Kerala

സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു, മരിച്ചവരുടെ ആശ്രിതര്‍ക്ക് 14 ലക്ഷം

പുതിയ വാര്‍ത്തകള്‍

മുണ്ടത്തിക്കോട്‌ മരണ താണ്ഡവത്തില്‍ മരവിച്ച്…

മതപരിഷ്‌കരണ നിയമങ്ങളെ ന്യായീകരിക്കാന്‍ ഭരണഘടനയെ ഉപയോഗിക്കാമോ? സുപ്രീംകോടതി

ജനാധിപത്യം തകര്‍ക്കുന്നു; മമതയെ കുടഞ്ഞ് സുപ്രീംകോടതി;മമത അന്വേഷണത്തില്‍ കടന്നുകയറുന്നു

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.