ഭരണഘടനയോട് കൂറില്ലാത്തവര്‍ പൗരത്വം ഉപേക്ഷിക്കുകയാണ് ഉചിതമെന്ന വി.മുരളീധരന്റെ നിരീക്ഷണത്തോട് പ്രതികരിക്കുന്നതിനുമുമ്പ് ഇതുകൂടി വായിക്കാന്‍ താല്പര്യപ്പെടുന്നു.
പാക്കിസ്ഥാന് രൂപീകരിക്കാന്‍ നാം സമ്മതിച്ചത് (ഇസ്ലാം) വിശ്വാസികള്‍ക്ക് അവരുടെ വിശ്വാസ പ്രമാണമനുസരിച്ച് പുലരാനൊരിടവും ഒപ്പം ഊലഹ ഹീ്യമഹ്യേ ക്ക് അന്ത്യവും ആകുമെന്നു കരുതിയാണ്. ദേശസ്നേഹികളായി മാത്രമേ അവര്‍ക്കിവിടെ തങ്ങാനാകൂ. മറിച്ചാണെങ്കില്‍ അവര്‍ പരദേശികളായി അതിന്റെ എല്ലാവിധ പരിമിതികളോടുകൂടി പരിഗണിക്കപ്പെടും. അമുസ്ലിങ്ങളോട് സാഹോദര്യത്തോടും സ്നേഹത്തോടുംകൂടി മാത്രമേ അവര്‍ക്കിവിടെ പാര്ക്കാനാവൂ.
സ്വതന്ത്ര ഭാരതത്തിന്റെ പ്രഥമ ആഭ്യന്തര മന്ത്രിയും ഉപപ്രധാന മന്ത്രിയുമായിരുന്ന സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ വാചകങ്ങള്‍ ഇന്നും എന്നും പ്രസക്തമാണ്. ഭാരതത്തിലെന്നല്ല മറ്റൊരു രാജ്യത്തും പ്രസ്തുത രാജ്യത്തിന്റെ ഭരണഘടനയോട് കൂറും രാജ്യസ്നേഹവും പുലര്‍ത്തികൊണ്ടു മാത്രമേ ആര്‍ക്കും വസിക്കാനാകൂ. ഭാരതഘടനക്കുമുകളില് മറ്റു വിശ്വാസ പ്രമാണങ്ങള്‍ സ്ഥാപിച്ചുകൊണ്ട് ആര്‍ക്കും ന്യായമായും പുലരാനാവില്ല.
ഇസ്ലാം അഭിമുഖീകരിക്കുന്ന വൈരുദ്ധ്യം ഇതുതന്നെയാണ്. അവരെ സംബന്ധിച്ചിടത്തോളം മതം എല്ലാത്തിനും മുകളിലാണ്. തങ്ങള്‍ മാത്രം ശരി, ഇസ്ലാമിനു പുറത്തുള്ളവരല്ലാം കാഫിറുകളും ഉന്മൂലനം ചെയ്യപ്പെടേണ്ടവരുമാണ്. ഒരു അവിശ്വാസിയെ കൊന്നാല്‍ സ്വര്‍ഗരാജ്യം വേഗം കരഗതമാകുമെന്നു വിശ്വസിക്കുന്നു, പഠിപ്പിക്കുന്നു, പ്രചരിപ്പിക്കുന്നു. ഒരു ഇസ്ലാം വിശ്വാസിക്ക് ഒരിക്കലും മതേതരവാദി ആകാനാവില്ല. എഡി 7ാം നൂറ്റാണ്ടിലെ പരിമിതിക്കുള്ളില്‍ ഉടലെടുത്ത വിശ്വാസപ്രമാണങ്ങള്‍ എന്നെന്നും യാതൊരു മാറ്റവും കൂടാതെ തുടരണമെന്ന് ഇസ്ലാം വിശ്വസിക്കുന്നു. ഉദാഹരണത്തിന് ഭൂമി ഗോളമാണെന്ന് ഒരു ഇസ്ലാം വിശ്വാസി പരസ്യമായി അംഗീകരിക്കുന്നില്ല.
ഈ വൈരുദ്ധ്യങ്ങള്‍ ഇസ്ലാമിനെ വേട്ടയാടുമ്പോള്‍ ലോക മേല്‍ക്കോയ്മക്ക് വേണ്ടിയുള്ള ഇസ്ലാമിന്റെ അതിരുവിട്ട പ്രവൃത്തികളാണ് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി. ലോകപ്രസിദ്ധ ഓസ്ട്രേലിയന്‍ ഗ്രന്ഥകാരന് കോളിന് മേയിന് ഒറ്റവാചകത്തില്‍ ഈ സ്ഥിതി വിശേഷം ഇപ്രകാരം സംഗ്രഹിക്കുന്നു. മുഹമ്മദ് ജനിച്ചില്ലായിരുന്നെങ്കില്‍ ലോകം ഇന്നത്തേക്കാള്‍ മെച്ചപ്പെട്ട സ്ഥലമാകുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: