Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചിന്മയമിഷന്റെ പിറവി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2015, 08:22 am IST
in Samskriti

സ്വാമിജിയുടെ പ്രശസ്തി ഇന്ത്യയിലെങ്ങും പരന്നു. പല പട്ടണങ്ങളിലും നഗരങ്ങളിലും സ്വാമിജിയുടെ ശിഷ്യന്‍മാര്‍ അവരുടേതായ സംഘങ്ങള്‍ രൂപീകരിച്ചു. കൊല്ലം മുഴുവന്‍ ഒരുമിച്ചുചേരുവാനും വേദാന്തപഠനം തുടര്‍ന്നുകൊണ്ടുപോകുവാനും അങ്ങിനെ ഒരു സംഘടന ആവശ്യമാണെന്ന് അവര്‍ക്കുതോന്നി. സാംസ്‌കാരികവും, സേവനപരവുമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാനും അത് കൂടുതല്‍ സൗകര്യപ്രദമായിരിക്കും. 1955ലാണ് മദിരാശിയില്‍നിന്നുള്ള ഒരുകൂട്ടം ശിഷ്യന്‍മാര്‍ അങ്ങനെയൊരു സംഘടന രൂപീകരിക്കുവാനുള്ള അനുവാദം ചോദിച്ചുകൊണ്ട് സ്വാമിജിക്ക് ആദ്യമായി കത്തയച്ചത്. സ്വാമിജി അതിനോടു പൂര്‍ണമായും യോജിച്ചു. എന്നാല്‍ സംഘടന തന്റെ പേരില്‍വേണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. പക്ഷേ ഉത്സാഹശീലരായ അദ്ദേഹത്തിന്റെ ശിഷ്യന്‍മാര്‍ പിന്‍മാറിയില്ല.”ചിന്മയ” എന്ന വാക്കിനര്‍ത്ഥം ശരിയായ അറിവ് എന്നും കൂടിയാണല്ലോ എന്നായി അവര്‍. സ്വാമിജി കൂടുതല്‍ തര്‍ക്കിക്കാന്‍ നിന്നില്ല. ”പേരിടല്‍” അവരുടെ ഇഷ്ടത്തിനുവിട്ടുകൊടുത്തു.

അങ്ങിനെ ചിന്മയമിഷന്‍ പിറവിയെടുത്തു. കാലക്രമത്തില്‍ അതൊരു അന്താരാഷ്‌ട്ര സംഘടനായായി വളരുമെന്ന് ആരും കരുതിയില്ല. ലോകമെമ്പാടും നുറുകണക്കിനു ശാഖകള്‍ വേദാന്തപഠനത്തിനും സാമൂഹ്യസാംസ്‌കാരിക പരിപാടികള്‍ക്കും സൗകര്യപ്രദമായ ഒരു സ്ഥാപനം. ഇതിനെല്ലാം മാര്‍ഗദീപമായി പുറകില്‍വന്ന സ്വാമിജിക്ക് ചിന്മയമിഷനെപ്പറ്റി വ്യക്തമായൊരു രൂപമുണ്ടായിരുന്നു. അന്നെഴുതിയ ഒരു കത്തില്‍ അദ്ദേഹം ഇങ്ങനെ എഴുതി. ചിന്മയാമിഷന്‍ ഒരു കുടുംബമാണെന്ന് മറക്കരുത്. ഒരു ദൗത്യം നിര്‍വഹിക്കാനായി പ്രതേ്യകം നിയോഗിക്കപ്പെട്ടവരാണെന്ന മട്ടില്‍ വേണം പ്രവര്‍ത്തിക്കുവാന്‍. നിങ്ങളുടെ മഹത്തായ ലക്ഷ്യം അതുതന്നെയായിരിക്കട്ടെ.

ഈ അറിവ് കൂടുതല്‍ ജനങ്ങളിലേക്ക് ഫലപ്രദമായി എത്തിക്കുവാനുള്ള വഴികള്‍ സ്വാമിജി നിരന്തരം മെച്ചപ്പെടുത്തിക്കൊണ്ടിരുന്നു. പതിമൂന്നാമത്തെ ജ്ഞാനയജ്ഞം മുതല്‍ അദ്ദേഹം ഭഗവദ്ഗീത പഠിപ്പിക്കാന്‍ തുടങ്ങി. തുടര്‍ന്നുള്ള നാല്‍പതുവര്‍ഷങ്ങള്‍, ശ്രോതാക്കള്‍ ഏറ്റവുമധികം കേട്ട ഹൈന്ദവമതഗ്രന്ഥമായി ഭഗവദ്ഗീത.

ഇന്നത്തെ സമൂഹവും എത്തിനില്‍ക്കുന്നത് ഒരു പോര്‍ക്കളത്തിന്റെ നടുവില്‍ത്തന്നെ. പലവിധ സംഘര്‍ഷങ്ങളുടെയും സ്പര്‍ദ്ധകളുടെയും സമ്മര്‍ദ്ദങ്ങളുടെയും ചുഴിയിലാണ് നമ്മളെല്ലാവരും. ഏറ്റവും ആധുനികരായ സ്ത്രീപുരുഷന്‍മാര്‍ക്കും കാണാം. തങ്ങളുടെതന്നെ ഉള്ളില്‍ ഇതികര്‍ത്തവ്യതാമൂഢനായി നില്‍ക്കുന്ന ഒരു അര്‍ജ്ജുനനെ സ്വന്തമായതൊന്നും ഉപേക്ഷിക്കാതെ എന്നാല്‍ നിസ്സംഗനായി, നീതിപൂര്‍വ്വം അന്യായത്തെ എതിരിട്ട് തോല്‍പ്പിക്കാന്‍ ഉപദേശിക്കുന്ന ഗുരുനാഥനെയാണ് നമ്മള്‍ ശ്രീകൃഷ്ണനില്‍ കാണുന്നത്. തെറ്റുചെയ്യുന്നവര്‍ സ്വന്തം ബന്ധുജനങ്ങളാണെങ്കില്‍കൂടിയും അതിനെക്കുറിച്ചു ദുഃഖമോ അപരാധബോധമോ തോന്നേണ്ടതില്ല.

…. തുടരും

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

Kerala

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

Kerala

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

Kerala

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

പുതിയ വാര്‍ത്തകള്‍

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

ഇതര സംസ്ഥാന തൊഴിലാളികളുടെ പെൺമക്കളെ ലൈംഗികമായി ഉപദ്രവിച്ച കേസ് : കാസറഗോഡ് സ്വദേശി അബ്ദുൾ റസാഖ് പിടിയിൽ

നോയിഡയുടെ വലിപ്പമുള്ള ഈ രാജ്യത്ത് വെറും 300 അംഗങ്ങളുള്ള സൈന്യമാണുള്ളത് : ദൽഹിയിൽ ഈ കുഞ്ഞൻ രാജ്യത്തിനും ഹൈക്കമ്മീഷൻ തുറന്നു

കോടതികളിലെ അടിസ്ഥാന സൗകര്യം: അനുമതി നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.