Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഋശ്യശൃംഗന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2015, 08:32 pm IST
in Samskriti

കശ്യപമഹര്‍ഷിയുടെ പുത്രനായിരുന്നു വിഭണ്ഡകമുനി. ഇദ്ദേഹം ഒരിക്കല്‍ മഹാഹ്രദം എന്ന സ്ഥലത്തുവച്ച്  സ്‌നാനം ചെയ്തു കൊണ്ടിരിക്കുമ്പോള്‍ ഉര്‍വശിയെ കാണാനിടയായി. അവളുടെ സൗന്ദര്യം കണ്ട് കാമവികാരം തിളച്ചുമറിഞ്ഞ് ഇന്ദ്രിയം സ്ഖലിച്ചു. ഒരു മാന്‍പേട വെള്ളം കുടിച്ചപ്പോള്‍  അതിന്റെ ഉദരത്തിലെത്തി. ദിവ്യമായ ഇന്ദ്രിയശക്തിയാല്‍ മാന്‍പേട ഗര്‍ഭിണിയായി. വിഭാണ്ഡകന്‍ അതിനെ സംരക്ഷിച്ചു.

ഗര്‍ഭം തികഞ്ഞ് അതു പ്രസവിച്ചത് ഒരു മനുഷ്യക്കുഞ്ഞിനെയാണ്. അതിന് മാനിനെപോലെ രണ്ടുകൊമ്പുമുണ്ടായിരുന്നു. വിഭണ്ഡകന്‍ കുഞ്ഞിന് ഋശ്യശൃംഗന്‍ എന്നു പേരിട്ടു വളര്‍ത്തി. തനിക്കുപറ്റിയ അബദ്ധം മകനുണ്ടാകരുതെന്നു കരുതി സ്ത്രീകളെ കാണാനിടയാകാതെയാണു വളര്‍ത്തിയത്. പിതാവിനെയല്ലാതെ മറ്റാരെയും കണ്ടിട്ടില്ലാത്ത ഋശ്യശൃംഗന്‍ വളര്‍ന്ന് യുവാവായി. ഒരിക്കല്‍ അംഗരാജ്യത്ത് ദീര്‍ഘകാലം മഴയില്ലാതെ കഷ്ടപ്പെട്ടു. ഋശ്യശൃംഗനെ രാജ്യത്തു വരുത്തിയാല്‍ മഴയുണ്ടാകുമെന്ന് ദൈവജ്ഞന്മാര്‍ അഭിപ്രായപ്പെട്ടു.

രാജാവായ ലോമപാദന്‍ സമര്‍ത്ഥരും സുന്ദരിമാരുമായ ഏതാനും യുവതികളെ വനത്തിലേയ്‌ക്കയച്ചു. അവര്‍ വിഭണ്ഡകനില്ലാത്ത സമയം നോക്കി ആശ്രമത്തിലെത്തി. ഋശ്യശൃംഗനെ വശീകരിച്ച് അംഗരാജ്യത്തു കൊണ്ടുവന്നു. ഋശ്യശൃംഗന്‍ കാല്‍കുത്തിയപ്പോള്‍ തന്നെ മഴയും പെയ്തു. തന്റെ പുത്രിയായ ശാന്തയെ ഋശ്യശൃംഗനു വിവാഹം ചെയ്തു കൊടുത്തു. അംഗരാജ്യത്തു തന്നെ താമസിപ്പിക്കുകയും ചെയ്തു.

ശാന്ത ദശരഥന്റെ പുത്രിയാണെന്നും ലോമപാദനു ദാനം ചെയ്തതാണെന്നും കഥയുണ്ട്. എന്നാല്‍ വാല്മീകി രാമായണത്തില്‍ ലോമപാദന്റെ പുത്രി തന്നെയാണ് ശാന്ത എന്നു വ്യക്തമായി പറയുന്നു. ഋശ്യശൃംഗനെ ക്ഷണിക്കാന്‍ ദശരഥമഹാരാജാവ് അന്തഃപുരസ്ത്രീകളോടും മന്ത്രിമാരോടുംകൂടി അംഗരാജ്യത്തെത്തി. ലോമപാദന്‍ തന്റെ സുഹൃത്തിനെ വിധിയാംവണ്ണം സല്‍ക്കരിച്ചു. ഏഴെട്ടുദിവസം താമസിച്ചതിനുശേഷം ദശരഥന്‍ പറഞ്ഞു.

”ശാന്താ തവ സുതാ രാജന്‍, സഹഭര്‍ത്താവിശാംപതേ!

മദീയം നഗരം യാതു കാര്യം ഹി മഹദുദ്യതം

”ഹേ മഹാരാജാവേ അങ്ങയുടെ പുത്രിയായ ശാന്ത സ്വ ഭര്‍ത്താവിനോടുകൂടി എന്റെ നഗരത്തിലേക്കു വരട്ടെ. അതുകൊണ്ട് ഒരു വലിയ കാര്യം എനിക്കു സാധിക്കാനുണ്ട്.” അതുകേട്ട് ലോമപാദന്‍ പുത്രിയോടും ജാമാതാവിനോടും ദശരഥന്റെ കൂടെ പോകാന്‍ ആവശ്യപ്പെട്ടു. ആ ഋഷിപുത്രന്‍ സന്തോഷത്തോടെ ഭാര്യയോടുകൂടി പുറപ്പെട്ടു. അവര്‍ അയോദ്ധ്യയിലെത്തി കുറച്ചുനാള്‍ താമസിച്ചു വസന്താഗമനമായപ്പോള്‍ സരയൂനദീതീരത്ത് അശ്വമേധത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.

അനേകം ഋത്വിക്കുകളെ വരുത്തി. രാജാക്കന്മാരെയും ബ്രാഹ്മണരെയും ക്ഷണിച്ചു. ക്ഷണിക്കാതെ വന്നവര്‍ക്കും വേണ്ടതെല്ലാം ഒരുക്കിയിരുന്നു. യജ്ഞത്തിനു വേണ്ടതെല്ലാം സംഭരിച്ചു. വസിഷ്ഠനെ പ്രത്യേകം ആദരിച്ചിരുത്തി. യജ്ഞാചാര്യനായി ഋശ്യശൃംഗനെയും അവരോധിച്ചു. അനേകായിരങ്ങള്‍ക്ക് വസിക്കാനുള്ള സൗകര്യങ്ങളൊരുക്കി. ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി അശ്വത്തെ അഴിച്ചുവിട്ടു. ഒരുവര്‍ഷം കുതിര യഥേഷ്ടം നാടുചുറ്റി മടങ്ങിവരണം. അപ്രകാരം കുതിര ദിഗ്വിവിജയം നടത്തി മടങ്ങിവന്നു. മൂന്നുദിവസമാണ് അശ്വമേധയാഗം. ഒന്നാം ദിവസത്തിന്  ചതുഷ്‌ടോമമെന്നാണ് പേര്. രണ്ടാം ദിവസത്തിന് ഉകിഥ്യം എന്നും മൂന്നാം ദിനത്തിന് അതിരാത്രം എന്നും പേര്. തുടര്‍ന്ന് ജ്യോതിഷ്‌ടോമം, അഭിജിത്ത്, വിശ്വജിത്ത് തുടങ്ങിയ യാഗകര്‍മ്മങ്ങളും നടത്തി.

… തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

Kerala

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

Food

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ
Kerala

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

പുതിയ വാര്‍ത്തകള്‍

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.