Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സംഘകാര്യാലയത്തിന്റെ കാവലാള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2015, 09:52 pm IST
in Vicharam

മോഹന്‍ജിയെ ഞാന്‍ പരിചയപ്പെടുമ്പോള്‍ എനിക്ക് 12 വയസ്സ്. അന്ന് സംഘത്തിന്റെ പ്രാന്തകാര്യാലയം ടി.ഡി. റോഡിലായിരുന്നു. അദ്ദേഹം അവിടെ കാര്യാലയപ്രമുഖ് ആയിരുന്നു. എന്റെ വിദ്യാഭ്യാസം കാരണക്കോടത്തുനിന്നും എറണാകുളത്തെ മുസ്ലിം സ്‌ക്കൂളിലേയ്‌ക്ക് മാറ്റിയ സമയമായിരുന്നു. എന്റെ അച്ഛന്റെ പണിസ്ഥലം ടി.ഡി അമ്പലത്തിനു മുന്‍വശത്തായിരുന്നു. എല്ലാ വെള്ളിയാഴ്ചയും ഊണിനുശേഷം കാര്യാലയം സന്ദര്‍ശിക്കുന്ന പതിവുണ്ടായിരുന്നു.

അവിടെയുണ്ടായിരുന്ന അമര്‍ചിത്രകഥ വായിക്കുകയായിരുന്നു പ്രധാന ഉദ്ദേശം. അതാണെങ്കില്‍ മോഹന്‍ജിയുടെ കസ്റ്റഡിയിലുമായിരുന്നു. കെ.സി. ബാലേട്ടന്‍ അവിടെയുള്ളപ്പോള്‍ പ്രശ്‌നമില്ല. അദ്ദേഹം അതെടുത്തു തരുമായിരുന്നു. അദ്ദേഹമില്ലെങ്കില്‍ മോഹന്‍ജിയോട് ചോദിക്കണമായിരുന്നു. വളരെ ഗൗരവത്തോടെയേ അദ്ദേഹം അത് തരുമായിരുന്നുള്ളൂ. കൃത്യമായി വായിച്ചുകഴിഞ്ഞ് തിരിച്ചേല്‍പ്പിക്കണമെന്ന നിര്‍ദ്ദേശവുമുണ്ടാകും.

എനിക്ക് അന്നൊരു സംഘചുമതലയുണ്ടായിരുന്നു. കാരണക്കോടം വിവേകാനന്ദ ശാഖയുടെ ശിശുപ്രമുഖ്. ഒരിക്കല്‍ പുതിയ ഗണഗീതം എഴുതിയെടുക്കാനായി കാര്യാലയത്തില്‍ ചെന്നു. പേപ്പര്‍ ഉണ്ടായിരുന്നില്ല. മോഹന്‍ജിയോട് ഒരു പേപ്പര്‍ ചോദിച്ചു. ഗണഗീതം എഴുതിയെടുക്കാന്‍ പേപ്പര്‍ നിങ്ങള്‍ തന്നെ കൊണ്ടുവരണമെന്നായിരുന്നു മറുപടി. ഒരു കാര്യത്തിനും മറ്റൊരാളെ ആശ്രയിക്കരുതെന്നുള്ള പാഠമായിരുന്നു അത്. ആദ്യം സങ്കടം തോന്നിയെങ്കിലും അതാണ് ശരിയെന്ന് തോന്നി.

അത്രയ്‌ക്ക് കണിശക്കാരനായിരുന്നു അദ്ദേഹം. കാര്യാലയത്തിലെ ഒരു ചെറിയ അനക്കംപോലും മോഹന്‍ജി അറിയാതെ നടക്കില്ല. അത്രയ്‌ക്ക് ശ്രദ്ധയായിരുന്നു അദ്ദേഹത്തിന്. അതുകൊണ്ട് ഞങ്ങള്‍ വളരെ ശ്രദ്ധയോടെയാണ് അവിടെ പെരുമാറിയിരുന്നത്. ഒരു ലൈറ്റോ ഫാനോ ആവശ്യമില്ലാതെ പ്രവര്‍ത്തിക്കാന്‍ അദ്ദേഹം സമ്മതിക്കില്ലായിരുന്നു.

അടയന്തരാവസ്ഥയ്‌ക്കുശേഷം, എളമക്കരയിലെ കാര്യാലയം സജീവമായപ്പോള്‍ മോഹന്‍ജി അതേ കാര്‍ക്കശ്യത്തോടെ തന്നെയായിരുന്നു അവിടെയും. പക്ഷെ, ആ കാര്‍ക്കശ്യമനസ്സില്‍ സ്‌നേഹത്തിന്റെ ഊഷ്മളതയുണ്ടായിരുന്നു. അന്ന് പരീക്ഷയുടെ സമയം പഠിക്കുന്നതിനായി ഞാന്‍, കലൂരിലെ ഷാജി മുതലായവര്‍ അവിടെ രാത്രി താമസിക്കാറുണ്ടായിരുന്നു. ഞങ്ങള്‍ പഠിക്കുന്നുണ്ടോ എന്ന് മോഹന്‍ജി ഇടയ്‌ക്ക് വന്നുനോക്കും. മാത്രമല്ല സംസാരിച്ചിരുന്നാല്‍ ശകാരിക്കുകയും ചെയ്യും. അതിരാവിലെ നാലു മണിക്ക് ഞങ്ങളെ വിളിച്ചുണര്‍ത്തി പഠിയ്‌ക്കാന്‍ പറയുകയും ചെയ്യുമായിരുന്നു. ഒരു കാരണവരുടെ കാര്‍ക്കശ്യവും സ്‌നേഹവും അദ്ദേഹത്തില്‍ നിറഞ്ഞുനിന്നു.

ഞാന്‍ അച്ഛന്റെ പണിക്കടയില്‍ പണിചെയ്യുന്ന കാലത്ത് എന്നോട് ഒരു ചെവിതോണ്ടി പണിതുകൊടുക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ചെമ്പുകമ്പികൊണ്ട് മനോഹരമായ ഒരെണ്ണം ഞാന്‍ പണിതുകൊടുത്തു. കുറച്ചുനാളുകള്‍ക്കു മുമ്പും അദ്ദേഹം വീണ്ടും എന്നോട് അത് ആവശ്യപ്പെട്ടു. ഇപ്പോള്‍ ഞാന്‍ പണിചെയ്യാത്തതിനാല്‍ ഉണ്ടാക്കാന്‍ സാധിച്ചില്ല. പക്ഷെ, എന്റെ പക്കല്‍ ഉണ്ടായിരുന്ന ഒരെണ്ണം അദ്ദേഹത്തിന് ഞാന്‍ കൊടുത്തു.

കാര്യാലയത്തിലെ ഡോക്ടര്‍ജിയുടെ പ്രതിമയുടെ കളര്‍ മങ്ങുമ്പോള്‍ എന്നെ വിളിച്ചു കാണിക്കുമായിരുന്നു. മോഹന്‍ജിയുടെ ആവശ്യപ്രകാരമായിരുന്നു ഞാന്‍ അത് കളര്‍ ചെയ്യാറുണ്ടായിരുന്നത്. എന്റെ വിദേശയാത്രയ്‌ക്കുശേഷം കാര്യാലയത്തില്‍ ചെന്നപ്പോഴും മോഹന്‍ജിയ്‌ക്ക് പറയാന്‍ അതേ ഉണ്ടായിരുന്നുള്ളൂ; കഴിഞ്ഞ ദീപാവലിക്ക് മുന്‍പ് കളര്‍ ചെയ്തതുകൊണ്ടാണ് അത് ഇപ്പോഴും തിളങ്ങിയിരിക്കുന്നത്.

തന്നെ ഏല്‍പ്പിച്ച കാര്യം ചിട്ടയോടെ, കൃത്യതയോടെ ചെയ്ത ഒരാള്‍. അതായിരുന്നു മോഹന്‍ജി. സ്ഥാനമാനങ്ങളില്‍ ശ്രദ്ധിക്കാതെ, പ്രശസ്തിയൊന്നും ആഗ്രഹിക്കാതെ സംഘകാര്യത്തിനായി ജീവിതം സമര്‍പ്പിച്ച ഒരു വ്യക്തിത്വം. ആ മഹാനുഭാവനുമുന്നില്‍ സാഷ്ടാംഗ പ്രണാമം.

(ആര്‍എസ്എസ് കൊച്ചി മഹാനഗര്‍

പ്രചാര്‍പ്രമുഖാണ് ലേഖകന്‍)

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.