Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അര്‍ച്ചനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2015, 09:01 pm IST
in Samskriti

ലോകത്തില്‍ സുലഭമായ നിസ്സാരവസ്തുപോലും ഭക്തിപൂര്‍വ്വം സമര്‍പ്പിച്ചാല്‍ ഈശ്വരന്‍ സന്തോഷത്തോടുകൂടെ സമര്‍പ്പിച്ചാല്‍ ഈശ്വരന്‍ സര്‍വൈശ്വര്യ സമ്പൂര്‍ണ്ണനാണ്. മറ്റൊരാള്‍ നല്‍കുന്ന വിലപിടിച്ച ദ്രവ്യമൊന്നും അവിടുത്തേയ്‌ക്കു വിശേഷിച്ച് ഒരു പ്രയോജനവും ഉളവാക്കുകയില്ല. പാത്രത്തില്‍ പറ്റിയിരുന്ന ചീരയില്‍ മാത്രം പാഞ്ചാലി ഭഗവാനു ദാനം ചെയ്തു.

ഗജേന്ദ്രന്‍ ഒരു പുഷ്പം സമര്‍പ്പിച്ച ശബരി നല്‍കിയതും പഴമാണ്. രന്തിദേവന്‍ ജലം കൊടുത്തു. കുചേലന്‍ കല്ലും മണ്ണും നിറഞ്ഞ അവലാണു ഭഗവാനു സമര്‍പ്പിച്ചത്. അവയെല്ലാം ഭഗവാന്‍ എത്ര സന്തോഷത്തൊടുകൂടെയാണ് സ്വീകരിച്ചതെന്നു പുരാണങ്ങളില്‍നിന്നു നമുക്കറിയാം. അര്‍പ്പിക്കുന്ന വസ്തുവിന്റെ മഹത്ത്വമല്ല ഭഗവാന്റെ അംഗീകാരത്തിനു കാരണം.

ഭക്തിപൂര്‍ണമായ അര്‍പ്പണമാണ്. അതുകൊണ്ടാണ് അര്‍ച്ചനസ്യാതിശായനായ് എന്ന് ഈശ്വരസാന്നിദ്ധ്യത്തിനുള്ള ഹേതുവായി ചൂണ്ടിക്കാണിക്കുന്നത്.

അര്‍ച്ചനയില്‍ ഈശ്വരസാന്നിദ്ധ്യത്തിനുള്ള മറ്റൊരു കാരണമായ പ്രതിമയ്‌ക്കു ഒരു വലിയ സ്ഥാനമാണുള്ളത്.

ശൈലീ ദാരുമയീ ലൗഹീ ലേപ്യാ ലേഖ്യാ ച സൈകതീ

മനോമയീ മണിമയീ പ്രതിമാഷ്ടവിധാ സ്മൃതാ

എന്ന് എട്ടുതരത്തിലുള്ള പ്രതിമകളെക്കുറിച്ച് ശ്രീകൃഷ്ണ ഭഗവാന്‍ ഉദ്ധവര്‍ക്ക് വിവരിച്ചുകൊടുക്കുന്നതായി ഭാഗവതത്തില്‍ പ്രതിപാദിച്ചു കാണുന്നു. കരിങ്കല്ലുകൊണ്ടുണ്ടാക്കിയിട്ടുള്ള പ്രതിമയാണ് ശൈലീ. മരംകൊണ്ടു നിര്‍മ്മിക്കുന്നതു ഭാരുമയിയായ പ്രതിമയാണ് ലോഹനിര്‍മ്മിതമാണ് ലൗഹീ കടുശര്‍ക്കരയോഗം മുതലായ ലേപനവസ്തുക്കള്‍ കൊണ്ടുണ്ടാക്കിയ പ്രതിമ ലേപ്യയാണ്. ചിത്രകാരന്മാര്‍ നിലത്തും ഭിത്തിയിലും കടലാസ്സിലും മറ്റും വരച്ചുണ്ടാക്കുന്നതാണ് ലേഖ്യ.

കളിമണ്ണുകൊണ്ടുണ്ടാക്കുന്ന ദേവവിഗ്രഹങ്ങളും നദികളിലും മറ്റു മണല്‍പിടിച്ചുണ്ടാക്കുന്ന ദേവപ്രതീകവും മണല്‍ നിരത്തിയുണ്ടാക്കുന്ന തറയും മറ്റുമാണ് സൈകതി. രത്‌നങ്ങള്‍കൊണ്ടുള്ള ദേവവിഗ്രഹമാണ് മണിമയി. ഷഢാധാര പത്മങ്ങളില്‍ എവിടെയെങ്കിലും മനസ്സുകൊണ്ടു സങ്കല്‍പിച്ചുണ്ടാക്കുന്ന പ്രതിമ മനോമയിയാകുന്നു. ഇങ്ങനെ എട്ടുതരത്തിലുള്ള പ്രതിമകളിലും പൂജിക്കാമെന്നാണു ഭാഗവതമതം.

പ്രതിമകള്‍, ചലം, അചലം, ചലാചലം എന്നു മൂന്നുവിധത്തിലുണ്ട്. കയ്യിലെടുത്തുകൊണ്ടു നടക്കാവുന്നതാണ് ചലവിഗ്രഹം. ക്ഷേത്രങ്ങളിലും മറ്റും പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള വിഗ്രഹം അചലമാകുന്നു. അതു സ്ഥാനകം ആസനം ശയനം എന്നു മൂന്നുവിധമുണ്ട്. സ്ഥാനകം നില്‍ക്കുന്നതും ആസനം ഇരിക്കുന്നതും ശയനം കിടക്കുന്നതുമായ വിഗ്രഹങ്ങളാണ്. വിഷ്ണുവിന്റെ അനന്തശയനം മാത്രമേ കിടക്കുന്നതായിട്ടുള്ളു. തിരുവനന്തപുരം ശ്രീരംഗം മുതലായ ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങള്‍ അങ്ങനെയുള്ളവയാണല്ലോ. ഒരിടത്തുവച്ചു പൂജിക്കുന്നതും വിശേഷദിവസങ്ങളിലും മറ്റും എടുത്തുകൊണ്ടു നടക്കുന്നതും മറ്റുമായ വിഗ്രഹമാണ് ചലാചലം. ഈ വിഗ്രഹങ്ങളെ സാത്വികം, രാജസം, താമസം എന്നു മൂന്നായി വിഭജിച്ചിരിക്കുന്നു.

യോഗമുദ്രയോടുകൂടിയതും നീണ്ടുനിവര്‍ന്നതും വരദാഭയ ഹസ്തങ്ങളോടുകൂടിയതുമാണ് സാത്വികം. വാഹനത്തിന്മേല്‍ ഇരിക്കുന്നതും നാനാവിധാഭരണങ്ങളണിഞ്ഞതും ആയുധങ്ങള്‍ ധരിച്ചും വരദാഭയമുദ്രകള്‍ പിടിച്ചു ഇരിക്കുന്നതും രാജസപ്രതിമയാണ്. ആയുധങ്ങള്‍ക്കൊണ്ടും അസുരന്മാരെ നിഗ്രഹിക്കുന്നവിധത്തിലുള്ള പ്രതിമകള്‍ താമസങ്ങളാകുന്നു. ഇങ്ങനെയുള്ള ഈശ്വരരൂപങ്ങളായ പ്രതിമകളും ചിത്രങ്ങളുംവച്ച് ഭക്തിപൂര്‍വ്വം ഈശ്വരപൂജ ചെയ്താല്‍ അവിടെ ഈശ്വരസാന്നിദ്ധ്യമുണ്ടാകുമെന്നാണ് ആഭിരൂപ്യാച്ച ബിംബാനാം എന്ന ശ്ലോകപാദം കൊണ്ടു പ്രതിപാദിക്കുന്നത്.

…. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജലസേചന വകുപ്പിന്റെ സ്ഥലത്ത് നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി: സർക്കാർ ഭൂമിയിലെ കൈയ്യേറ്റം അനുവദിക്കില്ലെന്ന് ധാമി ഭരണകൂടം

Kerala

വനിതാ സംവരണ ബിൽ, തോറ്റതാര്? ജയിച്ചതാര്?; ആര് ആരുടെ കെണിയിൽ വീണു?

Kerala

എന്തിനും ഏതിനും ഒരു പരിധിയുണ്ട്; ചെയ്യരുത് എന്നുപറഞ്ഞാൽ ചെയ്യരുത്, വിഷു പോസ്റ്ററിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഉണ്ണി മുകുന്ദൻ

India

സിനിമയിൽ നിങ്ങൾക്ക് മുഖ്യമന്ത്രിയാകാം പക്ഷേ റിയൽ ലൈഫിൽ നടക്കില്ല : വിജയ്‌യുടെ ‘സിനിമാ മോഡൽ’ രാഷ്‌ട്രീയത്തെ വിമർശിച്ച് നടൻ പ്രകാശ് രാജ്

Kerala

യുഡിഎഫിന്റെ മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യത പി കെ കുഞ്ഞാലിക്കുട്ടിക്കെന്ന് സംവിധായകൻ ഒമർ ലുലു

പുതിയ വാര്‍ത്തകള്‍

ചാലക്കുടി പഴയപാലം ഇന്ന് രാത്രി അടയ്‌ക്കും; ആറ് ദിവസത്തേക്ക് ഗതാഗതനിയന്ത്രണം

നിതിൻ രാജിന്റെ മരണം; ആരോപണ വിധേയനായ ഒരു അധ്യാപകൻ കൂടി രാജിവച്ചു, ഹാഷിം അലിക്കെതിരെയും പരാതി

വനിതാ സംവരണ ബില്ലിന്റെ പരാജയം; പ്രതിപക്ഷ പാർട്ടികളുടെ പതാകകൾ കത്തിച്ച് വനിതകൾ

മാംസാഹാരം ഭക്ഷിക്കുന്ന കൃഷ്ണൻ; തികഞ്ഞ ദൈവനിന്ദയും അവഹേളനവും, പ്രതിഷേധിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നമ്പര്‍ വണ്‍ കേരളത്തില്‍ ഇപ്പോഴും വീട്ടുപ്രസവങ്ങള്‍; കൂടുതല്‍ മലപ്പുറത്ത്

രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വം ഉണ്ടെന്ന കേസ് : ഹൈക്കോടതിയുടെ ഉത്തരവ് നിയമപരമായി നേരിടാൻ കോൺഗ്രസ്‌

അഫ്‌ഗാനിസ്ഥാനെ പിടിച്ചുകുലുക്കി രണ്ട് ഭൂകമ്പങ്ങൾ: പ്രകമ്പനം ജമ്മു കാശ്മീരിലും

പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിലെ ഇന്ത്യയുടെ തയ്യാറെടുപ്പ് അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി മോദി ഇന്ന് സിസിഎസ് യോഗം ചേരും

പാറശ്ശാല ഗവ. ആശുപത്രിയിലെ മള്‍ട്ടി സ്‌പെഷാലിറ്റി കെട്ടിടം

മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയില്‍ പ്രാണവായു നല്‍കാന്‍ ജീവനക്കാരില്ല

ബുധനാഴ്ചയ്‌ക്കകം ഇറാൻ കരാറിൽ ഒപ്പുവച്ചില്ലെങ്കിൽ വീണ്ടും ബോംബുകൾ വർഷിക്കുമെന്ന് ട്രംപ് : ചർച്ചകൾക്കിടെയുള്ള ഭീഷണി സംഘർഷം രൂക്ഷമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.