Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

21 ക്രൈസ്തവരെ കഴുത്തറുത്ത് കൊന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2015, 11:09 pm IST
in World

കെയ്‌റോ: ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരര്‍ ലിബിയയില്‍ 21 ഈജിപ്റ്റുകാരായ ക്രൈസ്തവരെ കഴുത്തറുത്ത് കൊന്നു. അരുംകൊലയുടെ  ഭയാനകമായ  വീഡിയോ ദൃശ്യങ്ങളും ഭീകരര്‍ പുറത്തുവിട്ടു.

ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ലിബിയയിലെ ഐഎസ് ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട്  വ്യോമാക്രമണം ആരംഭിച്ചതായി ഈജിപ്ഷ്യന്‍ സൈന്യം സ്റ്റേറ്റ് ടെലിവിഷനിലൂടെ അറിയിച്ചു. കൂട്ടക്കൊലക്ക്  ഭീകരരോട് പകരം ചോദിക്കുമെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദല്‍ ഫത്താ അല്‍ സിസി പ്രഖ്യാപിച്ചു. ലിബിയയിലേക്ക് പോകരുതെന്ന് ഈജിപ്ഷ്യന്‍ പൗരന്‍മാരോട് സര്‍ക്കാര്‍ നിര്‍ദേശിച്ചു. വ്യോമാക്രമണത്തില്‍ ഈജിപ്റ്റും യുണൈറ്റഡ് അറബ് നേഷന്‍സും പങ്കെടുക്കുന്നുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതാദ്യമാണ് അയല്‍ രാജ്യമായ ലിബിയക്കെതിരെ പരസ്യമായി വ്യോമാക്രമണവുമായി ഈജിപ്റ്റ് രംഗത്തുവരുന്നത്.

അതേസമയം, ഒസാമ ബിന്‍ലാദന്റെ രക്തം ഒഴുക്കിയ കടലില്‍ ക്രൈസ്തവരുടെ രക്തം ഒഴുക്കുമെന്നും കൂട്ടക്കൊല തുടരുമെന്നുമാണ് ഭീകരര്‍ പറയുന്നത്. ഈജിപ്ഷ്യന്‍ തൊഴിലാളികളായ 21 പേരെ വരിവരിയായി നിര്‍ത്തി കഴുത്തറുക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

വടക്കന്‍ ഈജിപ്റ്റിലെ ദരിദ്രതൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടവരെല്ലാവരും. ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍പ്പെടുന്നവരാണിവര്‍.

ഐഎസിന്റെ ട്രിപ്പൊളി വിഭാഗമായ വിലായത്ത് ട്രിപ്പൊളി കൂട്ടക്കുരുതിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തു. ക്രിസ്ത്യന്‍ രാജ്യങ്ങള്‍ക്ക് രക്തംകൊണ്ടുള്ള സന്ദേശം എന്ന തലക്കെട്ടിലാണ് അഞ്ച് മിനിറ്റുള്ള വിഡിയോ. ഉസാമ ബിന്‍ലാദന്റെ മൃതദേഹമൊഴുക്കിയ കടലില്‍ ക്രൈസ്തവരുടെ രക്തമൊഴുക്കമെന്ന് ഭീകരര്‍  മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്. തുടര്‍ന്ന് കൊല്ലപ്പെട്ടവരുടെ രക്തം കടലില്‍ ഒഴുക്കുന്ന ദൃശ്യങ്ങളും വീഡിയോയില്‍ കാണിക്കുന്നു.

തങ്ങളിപ്പോള്‍ റോമിന്റെ തെക്കുഭാഗത്താണുള്ളതെന്നും അള്ളാഹുവിന്റെ സഹായത്തോടെ റോം പിടിച്ചടക്കുമെന്നും ഭീകരര്‍ പ്രഖ്യാപിക്കുന്നുണ്ട്. കൂട്ടക്കുരുതിയെ തുടര്‍ന്ന് ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ ഏഴ് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഭീകരരുടെത് ഭീരുത്വമാണെന്നും തങ്ങളുടെ നിശ്ചയദാര്‍ഢ്യത്തെ തളര്‍ത്താന്‍ ഇവര്‍ക്കാവില്ലെന്നും ഈജിപ്ഷ്യന്‍ പ്രസിഡന്റ് പറഞ്ഞു. ഭീകരതക്കെതിരായി ലോക ത്തെ മുഴുവന്‍ രാജ്യങ്ങളുമായി കൈകോര്‍ക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.

കൂട്ടക്കുരുതിയെ ഐക്യരാഷ്‌ട്രസഭ സുരക്ഷാ കൗണ്‍സിലും ശക്തമായി അപലപിച്ചു. ഹീനവും ഭീരുത്വംനിറഞ്ഞതുമാണ് ഭീകരരുടെ നടപടിയെന്നും യുഎന്‍ ചൂണ്ടിക്കാട്ടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

Kerala

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

Kerala

ആലപ്പുഴ ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ച നിലയില്‍

Kerala

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി

Kerala

സംഘ്പരിവാറിൽ ‘നന്ദഗോവിന്ദം’ തമ്മിലടി കത്തുന്നുവെന്ന് മാധ്യമത്തിന്റെ വ്യാജ വാർത്ത; ഭിക്ഷ എടുത്ത് തിന്നുന്നതിന് ഇതിലും അന്തസ്സുണ്ടെന്ന് അഥീന ഭാരതി

പുതിയ വാര്‍ത്തകള്‍

മഹിളാ മോര്‍ച്ചാ നേതാവ് (നടുവില്‍) അമ്മയായ മഹിളാമോര്‍ച്ചാനേതാവിനെ ലഹരിമരുന്നിന് അടിമപ്പെട്ട് കഴുത്തറുത്ത് കൊന്ന മകന്‍ (വലത്ത്)

‘അമ്മയുടെ രാഷ്‌ട്രീയം നോക്കി കൊന്ന മകനെ അഭിനന്ദിക്കുന്നു’- മഹിളാ മോര്‍ച്ചാനേതാവിനെ മകന്‍ കൊന്നതിന്റെ കമന്‍റുകള്‍ ഞെട്ടിച്ചെന്ന് അഖില്‍ മാരാര്‍

‘പോടാ പുല്ലേ പൊലീസേ’ മുദ്രാവാക്യം ;ആര്‍ ശ്രീലേഖയെ വിമര്‍ശിച്ച് ഡിജിപി ,ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പറന്ന സംഭവത്തില്‍ കേസെടുത്തു

ബംഗാളിൽ 110 സീറ്റുനേടിക്കഴിഞ്ഞു, ബിജെപി സർക്കാർ വരും; മമതയുടെ ഭരണത്തിൽ മുസ്ലിം സ്ത്രീകൾപോലും ബലാൽകാരത്തിനിരയാകുന്നു: സുവേന്ദു അധികാരി

ബംഗാൾ: ടിഎംസിക്കാരുടെ ആക്രമണ പദ്ധതികൾ പൊളിക്കുന്നു; ടിഎംസിക്കാരുന്റെ വീട്ടിൽനിന്ന് സിആർപിഎഫ് 100 ക്രൂഡ് ബോംബുൾ പിടിച്ചെടുത്തു

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് : ഭംഗറിലെ ടിഎംസി പ്രവർത്തകൻ റഫീക്കുൽ ഇസ്ലാമിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തത് 100 ക്രൂഡ് ബോംബുകൾ 

‘ഇടി മൂക്കിന് കിട്ടിയപ്പോൾ’ കോൺഗ്രസ്സും രാഹുലും പറയുന്നു, മമതയും ടിഎംസിയും ആക്രമണകാരികളെന്ന്്

പോപ്പുലർ ഫ്രണ്ട് ഭീകരരെ തൂക്കിയെടുത്ത് ജയിലിൽ ഇട്ടയാളാണ് ; ഇന്ത്യക്ക് അകത്തുള്ള ശത്രുക്കൾക്കെതിരെയാണ് അമിത് ഷായുടെ ഇപ്പോഴത്തെ യുദ്ധം

ഇനി 14 എംപിമാര്‍ കൂടിയായാല്‍ ബിജെപിയ്‌ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷമാകും, അതോടെ വനിതാ ബില്‍ ആരുടെയും ഒത്താശയില്ലാതെ പാസാക്കാം

ഇത്രേയുള്ളു ആം ആദ്മി പാർട്ടി; ഹർ ഭജന്റെ സുരക്ഷ പിൻവലിച്ചു

പശ്ചിമബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ ആക്രമണം, രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം തിങ്കളാഴ്ച അവസാനിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.