Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വിനയചന്ദ്രസ്മൃതിയുമായി തപസ്യ ശാസ്താംകോട്ടയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2015, 09:47 pm IST
in Kollam

ശാസ്താംകോട്ട: കല്ലടക്കുന്നുകളെക്കുറിച്ച് പാടിയും പറഞ്ഞും അവധൂതനായി മറഞ്ഞ കവി ഡി. വിനയചന്ദ്രന് സ്മരണാഞ്ജലി അര്‍പ്പിച്ച് തപസ്യ കലാസാഹിത്യവേദി. പക്ഷം ചേരാതെ നിന്നതുകൊണ്ട് സ്വയം പ്രഖ്യാപിത സാംസ്‌കാരികലോകം തമസ്‌കരിച്ചു കളഞ്ഞ കവിയെ ഓര്‍ക്കാന്‍ അനുസ്മരണദിനത്തില്‍ ഉണ്ടായിരുന്നത് അദ്ദേഹം ജീവന്‍ കൊടുത്ത കടപുഴയിലെ നവോദയ വായനശാലയും തപസ്യയും മാത്രം.

നാടിന്റെ യശസ്സുയര്‍ത്തിയ മഹാന്മാരായ സര്‍ഗപ്രതി‘കളോട് നന്ദികേട് കാട്ടുന്ന നാട് ശാപം പിടിപെട്ടതാണെന്ന് തപസ്യ കലാസാഹിത്യവേദി ശാസ്താംകോട്ട ജെമിനി ഹൈറ്റ്‌സില്‍ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത കവി ശൂരനാട് രവി പറഞ്ഞു.

ഭാഷാപണ്ഡിതനും വിഖ്യാത എഴുത്തുകാരനുമായ ശൂരനാട് കുഞ്ഞന്‍പിള്ളയ്‌ക്ക് ഈ നാട് അവഗണനയാണ് നല്‍കിയത്.

അദ്ദേഹത്തിന്റെ ആണ്ടുവാര്‍ഷികങ്ങള്‍ രാഷ്‌ട്രീയ മഹോത്സവങ്ങളാക്കാന്‍ ശ്രമിക്കുകയാണ് അധികാരികള്‍. അദ്ദേഹത്തിന്റെ ജന്മഗൃഹം അവഗണിക്കപ്പെട്ട നിലയിലാണ്. ഇഞ്ചക്കാട് ജനിക്കുകയും കുന്നത്തൂരില്‍ വളരുകയും ചെയ്ത ഇ.വി. കൃഷ്ണപിള്ളയോടും അനാദരവ് കാട്ടിയ നാടാണിത്. തപസ്യ വിനയസ്മൃതി സംഘടിപ്പിക്കുന്നത് നാടിന്റെ ശാപമോക്ഷത്തിനുവേണ്ടിക്കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു.

മലയാളത്തിന്റെ മുന്‍നിര കവികളോടൊപ്പം നടക്കുകയും മലയാളത്തെയും മണ്ണിനെയും ഉപാസിക്കുകയും ചെയ്ത വിനയചന്ദ്രന്‍ യഥാര്‍ത്ഥ കവിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എഴുത്തുകാരന്റെ ആത്മബലം അവന്റെ പ്രതിഭയാണെന്നും അധികാരമോ അവാര്‍ഡുകളോ അക്കാദമികളിലെ കസേരകളോ അല്ലെന്നും വിശ്വസിക്കുകയും ഉറക്കെവിളിച്ചുപറയുകയും ചെയ്ത കവിയാണ് വിനയചന്ദ്രന്‍ എന്ന് പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തിയ തപസ്യ സംസ്ഥാന സെക്രട്ടറി എം. സതീശന്‍ ചൂണ്ടിക്കാട്ടി.

അടിയന്തരാവസ്ഥയില്‍ പിറന്ന തപസ്യ അധികാരത്തിന്റെ നിഴല്‍വഴികളില്‍ നിന്ന് മാറിനടക്കാനുള്ള സ്ഥൈര്യംകാട്ടിയ സര്‍ഗപ്രതി‘കളുടെ തന്റേടത്തെ ആദരിക്കുകയും പ്രേരണയാക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണ്. വിനയചന്ദ്രന് തപസ്യയും തപസ്യക്ക് അദ്ദേഹവും മലയാളത്തനിമയുടെ ഉപാസകരായിരുന്നു.

മലയാളത്തിന്റെ പൈതൃകത്തെപ്പോലും മാറ്റിമറിക്കാനുള്ള നിഗൂഢതാല്പര്യങ്ങള്‍ വളര്‍ന്നുവരുന്ന പുതിയകാലത്ത് പാരമ്പര്യനിരാസം പാപമാണെന്ന് പ്രഖ്യാപിച്ച വിനയചന്ദ്രന്റെ സ്മൃതികള്‍ സംസ്‌കാരത്തെ സ്‌നേഹിക്കുന്നവര്‍ക്ക് ആശ്വാസവും ആത്മവിശ്വാസവുമാണെന്ന് അദ്ദേഹം പറഞ്ഞു.

തപസ്യ കൊല്ലം ഗ്രാമജില്ലാ പ്രസിഡന്റ് കെ. അനില്‍കുമാര്‍ പരിപാടിയില്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ശംഭു വിനയചന്ദ്രന്റെ കവിതകളെക്കുറിച്ച് സംസാരിച്ചു. തുടര്‍ന്ന് നടന്ന കവിസമ്മേളനം ഡോ. വിമല്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. അജിത് കെ.സി, ഷാജി ഡെന്നിസ്, വി. പ്രസന്നകുമാര്‍ തുടങ്ങിയവര്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു. തപസ്യ ജില്ലാ സെക്രട്ടറി വി. പ്രസന്നകുമാര്‍ സ്വാഗതവും പി.എസ്.ഗോപകുമാര്‍ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് പരാജയം: കണ്ണൂര്‍ സിപിഎമ്മിലെ ഭിന്നത മറനീക്കി പുറത്തേക്ക്; എം.വി. ജയരാജനെ തള്ളി സംസ്ഥാന സെക്രട്ടറി

Samskriti

കടലിലെ വാസ്തുവിദ്യാ വിസ്മയം

Samskriti

നിര്‍ജല ഏകാദശി; വര്‍ഷത്തിലെ എല്ലാ ഏകാദശികളുടെയും ഗുണം

Samskriti

ശ്രീ നാരദപഞ്ചരാത്രം അഥവാ ജ്ഞാനമൃതസാരം; രാധാ-കൃഷ്ണ ഭക്തിയുടെ തന്ത്ര സ്വരൂപം

Article

തന്ത്ര പ്രധാനം ഈ ത്രിരാഷ്‌ട്ര സന്ദര്‍ശനം

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്ര സമര്‍പ്പിത ജീവിതം; ഇന്ന് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ 125-ാം ജന്മവാര്‍ഷികം

കരുവന്നൂര്‍ കൊള്ളക്കാര്‍ കോടതി കയറുമ്പോള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.