Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

താരങ്ങള്‍ എത്തിത്തുടങ്ങി; ദേശീയ ഗെയിംസ് രണ്ടാം പാദത്തിന് നാളെ കൊച്ചിയില്‍ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2015, 11:02 pm IST
in Ernakulam

കൊച്ചി: ദേശീയ ഗെയിംസിന്റെ രണ്ടാംപാദം മല്‍സരങ്ങള്‍ക്ക് കൊച്ചിയില്‍ നാളെ വേദികള്‍ ഉണരും. തിങ്കളാഴ്ച മുതലാണ് ഫെന്‍സിങ്, ബാഡ്മിന്റണ്‍ മല്‍സരങ്ങള്‍ക്ക് കൊച്ചിയിലെ സിയാല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയം എന്നിവ വേദിയാകുന്നത്.

ഫെന്‍സിങിനുള്ള താരങ്ങള്‍ ഇന്നലെ തന്നെ കൊച്ചിയിലെത്തിയിട്ടുണ്ട്. ബാഡ്മിന്റണ്‍ താരങ്ങളും സാങ്കേതിക വിദഗ്ധരും കോച്ചുകളും ഇന്നു വൈകീട്ടോടെ എത്തിച്ചേരും. ഇവരെ സ്വീകരിച്ച് അതത് കേന്ദ്രങ്ങളില്‍ എത്തിക്കുന്ന പ്രവര്‍ത്തനങ്ങളുമായി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുകയാണ് ജില്ലയിലെ സ്വീകരണസജ്ജീകരണ സമതി.

കേരളം കൂടാതെ 12 സംസ്ഥാനങ്ങളില്‍ നിന്നുള്ള ടീമുകളാണ് ഫെന്‍സിങ് മല്‍സരത്തിനായി ഇതിനകം കൊച്ചിയിലെത്തിയത്. 124 താരങ്ങളും 16 ടീം ഒഫീഷ്യലുകളുമടക്കം 140 പേര്‍ ഇതിനകം കൊച്ചിയിലെത്തിയിട്ടുണ്ട്. മേയര്‍ ടോണി ചമ്മണി അധ്യക്ഷനും പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ അര്‍ജുനന്‍ കണ്‍വീനറുമായുള്ള സ്വീകരണ സമതി ഇവരെ അതത് ഹോട്ടലുകളിലെത്തിച്ചിട്ടുണ്ട്. ഇന്നു വൈകുന്നേരത്തോടെ എത്തുന്ന ബാഡ്മിന്റണ്‍ താരങ്ങളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളുടെ അവസാനവട്ട ഒരുക്കത്തിലാണ് സമതിയിപ്പോള്‍.

എറണാകുളം നോര്‍ത്ത് , സൗത്ത് റയില്‍വെസ്‌റ്റേഷനുകളിലും നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്വീകരണ സമതിയാണുള്ളത്. ഇതിനു പുറമെ താരങ്ങള്‍ താമസിക്കുന്ന ഓരോ ഹോട്ടലിലും സഹായത്തിനായി പ്രത്യേകം വളണ്ടിയര്‍മാരെയും സമതി സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന കായികസംഘടനകളുടെ പ്രതിനിധികളെയും സ്വീകരിച്ച് സൗകര്യമൊരുക്കുന്നതും ഈ സമതിയാണ്.

ഫെന്‍സിങില്‍ നിലവില്‍ ഏറ്റവും വലിയ സംഘത്തെ മല്‍സരത്തിനിറക്കുന്നത് ആതിഥേയരായ കേരളമാണ്.

പുരുഷ-വനിത വിഭാഗങ്ങളിലായി 12 വീതം മല്‍സരാര്‍ത്ഥികളാണ് കേരള സംഘത്തിലുള്ളത്. ദേശീയ ഗെയിംസ് മെഡല്‍പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ഹരിയാനയില്‍ നിന്നാണ് ഏറ്റവും കുറവ് താരങ്ങള്‍ ഫെന്‍സിങ് മല്‍സരത്തിനെത്തുന്നത്. രണ്ടുപേര്‍ മാത്രമാണ് അവിടെ നിന്നെത്തിയത്. ഇവര്‍ക്കൊപ്പം ഒഫീഷ്യലുകള്‍ ആരുമില്ല. ഝാര്‍ഖണ്ഡ്, ജമ്മുകശ്മീര്‍, ദല്‍ഹി സംസ്ഥാനങ്ങളില്‍ നിന്നായി ഓരോ ഒഫീഷ്യലുകള്‍ വീതം ടീമുകള്‍ക്കൊപ്പമെത്തിയിട്ടുണ്ട്. ഝാര്‍ഖണ്ഡില്‍ നിന്ന് നാലും ജമ്മുവില്‍ നിന്ന് ഒമ്പതും ദല്‍ഹിയില്‍ നിന്ന് അഞ്ചും താരങ്ങളടക്കം 18 താരങ്ങളാണ് ഈ സംസ്ഥാനങ്ങളില്‍ നിന്നെത്തിയിട്ടുള്ളത്.

അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള ടീമുകളില്‍ ഏറ്റവും വലിയ സംഘം തമിഴ്‌നാട്ടില്‍ നിന്നുള്ളതാണ്. 18 താരങ്ങളെത്തുന്ന അവിടെ നിന്ന് ഒഫീഷ്യലുകളാരുമില്ല. 16 താരങ്ങളെടത്തുന്ന യുപി, ഒമ്പതുപേരെത്തുന്ന ആന്ധ്രപ്രദേശ്, 15 പേരെത്തുന്ന മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നും ഒഫീഷ്യലുകളാരുമില്ല. ഏഴുപേരെത്തുന്ന കര്‍ണാടകയില്‍ നിന്ന് മൂന്നും 10 അംഗ മണിപ്പൂര്‍ സംഘത്തോടൊപ്പം രണ്ടും 16 പേരുള്ള ഛത്തീസ്ഗഡ് ടീമിനൊപ്പം നാലും 13 അംഗ അസം സംഘത്തിനൊപ്പം നാലും ഓഫീഷ്യലുകള്‍ കൊച്ചിയലെത്തിയിട്ടുണ്ട്.

ഇന്നു രാവിലെ മുതല്‍ ബാഡ്മിന്റണ്‍ താരങ്ങള്‍ വിമാനത്തിലും ട്രെയിനിലുമായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ബാഡ്മിന്റണ്‍ മല്‍സരങ്ങള്‍ക്കുള്ള വേദി സജ്ജമാക്കുന്നതും അവസാനഘട്ടത്തിലാണ്. നാലു മല്‍സര കോര്‍ട്ടുകളും രണ്ട് പരിശീലന കോര്‍ട്ടുകളും ഉള്‍പ്പടെ ആറ് കോര്‍ട്ടുകളാണ് ഇവിടെ സജ്ജമാക്കുന്നത്. ഇന്നു രാവിലെയോടെ ഇവ സജ്ജമാകും. മുന്നൂറിലേറെ താരങ്ങള്‍ മല്‍സരത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൈദരാബാദില്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന പല താരങ്ങളും നെടുമ്പാശ്ശേരിയില്‍ വിമാനത്തിലെത്തുമെന്നാണ് അവസാന അറിയിപ്പ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

Kerala

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

India

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

Kerala

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

India

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

പുതിയ വാര്‍ത്തകള്‍

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു. പി. കൃഷ്ണപ്രിയ, ഡോ. ജെ. പ്രമീളാദേവി, ഡോ. അന്നപൂര്‍ണ വി., ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍.കെ. രമാദേവി എന്നിവര്‍ സമീപം

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

ഇന്ന് അവസാന ദിനം; ഓഫീസുകള്‍ ഒഴിഞ്ഞ് മന്ത്രിമാര്‍

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി 15 പവന്‍ ആവശ്യപ്പെട്ടു; പോലിസുകാരന്‍ അറസ്റ്റില്‍

ബെംഗ​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥിയെ മരിച്ച നി​ല​യി​ൽ കണ്ടെത്തി

ഭൂതത്താന്‍കെട്ട് ജലവൈദ്യുത പദ്ധതി: ചെലവില്‍ 101 കോടിയുടെ പൊരുത്തക്കേട്

സംസ്ഥാനത്ത് പരക്കെ വേനൽ മഴയ്‌ക്ക് സാധ്യത: മൂന്ന് ജില്ലകളി‍ൽ യെല്ലോ അലർട്ട്

നെയ്‌ത്ത് തൊഴിലാളികള്‍ക്ക് ഏഴ് മാസമായി ശമ്പളമില്ല

ബെംഗളൂരുവിൽ മതിൽ ഇടിഞ്ഞ് വീണ് അപകടം; മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.