Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

താമരക്കുടി സഹകരണ ബാങ്കിനെതിരെ അന്വേഷണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2014, 12:21 am IST
in Kollam

കൊട്ടാരക്കര: കോടികളുടെ ക്രമക്കേടു നടന്ന് നിക്ഷേപകര്‍ വഴിയാധാരമായ താമരക്കുടി സഹകരണബാങ്കിലെ കഴിഞ്ഞ പത്തുവര്‍ഷത്തെ എല്ലാ ഇടപാടുകളും അന്വേഷിക്കാന്‍ സംസ്ഥാന സഹകരണ സഘം രജിസ്ട്രാറുടെ ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തില്‍ കൊട്ടാരക്കര അസിസ്റ്റന്റ് രജിസ്ട്രാര്‍ നടപടികള്‍ ആരംഭിച്ചു.

പതിമൂന്നു കോടിയോളം രൂപയുടെ ക്രമക്കേടുകളാണ് ബാങ്കില്‍ നടന്നതായി ഇതുവരെ കണക്കാക്കിയിരിക്കുന്നത്. എട്ടുകോടിയോളം രൂപയുടെ നിക്ഷേപങ്ങള്‍ ആണ് അപ്രത്യക്ഷമായിരിക്കുന്നത്. അഞ്ചുകോടിയോളം രൂപ തിരിച്ചടവ് കുടിശ്ശികയുള്ളതായും 2012-2013 വര്‍ഷത്തെ  ഓഡിറ്റില്‍ കണ്ടെത്തിയിരുന്നു. ആറു പേര്‍ നല്‍കിയ പരാതികളില്‍ മാത്രം 80ലക്ഷം രൂപ നല്‍കാന്‍ സഹകരണ ഓംബുഡ്‌സ്മാന്‍ വിധിച്ചെങ്കിലും ആരോപണ വിധേയരായ സി പിഎം നേതാക്കള്‍ ഉള്‍പ്പടെയുള്ള ഭരണസമിതിക്കാര്‍ ഹൈക്കോടതിയില്‍ നിന്നും സ്‌റ്റേ സമ്പാദിച്ചു.

നിക്ഷേപകര്‍ക്ക് കോടതി ഉത്തരവുണ്ടായിട്ടു പോലും പണം തിരികെ ലഭിക്കാത്ത അവസ്ഥയാണുള്ളത്. വിധി നടപ്പാക്കിക്കിട്ടാന്‍ എന്തുചെയ്യണമെന്നറിയാത്ത സ്ഥിതിയിലാണ്. മക്കളുടെ കല്യാണവും നിശ്ചയിച്ചുറപ്പിച്ച ഓപ്പറേഷനും പണം കിട്ടാത്തതുമൂലം മുടങ്ങിയ ഹതഭാഗ്യരുടെ എണ്ണം ഏറെയാണ്.

ഇടതുനേതാക്കളുടെ വാക്ക് വിശ്വസിച്ച് പെന്‍ഷന്‍ പണവും വസ്തു വിറ്റ തുകയും നിക്ഷേപിച്ചവരാണ് ഇതില്‍ ഏറെയും. തങ്ങളുടെ നിക്ഷേപങ്ങള്‍ എല്ലാം സ്വരുക്കൂട്ടി നിക്ഷേപിച്ച യോഗക്ഷേമസഭയും ഇതില്‍ പെടും. കോടികളുടെ തട്ടിപ്പിനെതിരെ കോണ്‍ഗ്രസ് പുലര്‍ത്തുന്ന മൃദുസമീപനവും ആക്ഷേപത്തിനിടയാക്കിയിരുന്നു. ജില്ലയിലെതന്നെ ഏറ്റവും കൂടുതല്‍ നിക്ഷേപവും നല്ല രീതിയില്‍ നടന്നുവന്നിരുന്നതുമായ ബാങ്കിനെ പ്രതിസന്ധിയിലാക്കിയത് ഇടതുനേതാക്കളും സെക്രട്ടറിയും ചേര്‍ന്ന് വര്‍ഷങ്ങളായി നടത്തിയ തട്ടിപ്പുകളാണ്.

പുറംലോകം അറിയാന്‍ വൈകി എന്ന് മാത്രം.  നിക്ഷേപകരില്‍ ഭൂരിഭാഗവും പണം മടക്കിക്കിട്ടാന്‍ കോടതികള്‍ തോറും കയറി ഇറങ്ങുകയാണ് ഇപ്പോള്‍. കൊല്ലത്തു നടന്ന സിറ്റിങ്ങില്‍ മൂന്നുപേരുടെ പരാതിയില്‍ മാത്രം അമ്പത് ലക്ഷം രൂപ നല്‍കാന്‍ ഓംബുഡ്‌സമാന്‍ വിധിച്ചിരുന്നു. എന്നാല്‍ ആര്‍ക്കും പണം നല്‍കാന്‍ ബാങ്കിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കൊട്ടാരക്കരയില്‍ നടന്ന  ദേശീയ അദാലത്തില്‍ അറുപത് പേരാണ് പരാതിയുമായി എത്തിയത്. സെക്രട്ടറി ഒഴികെ ഭരണസമിതിക്കാര്‍ ആരും ബാങ്കിന്റ ഭാഗത്ത് നിന്ന് എത്താത്തതുകൊണ്ട് ഇതിനായി  പ്രത്യേക അദാലത്ത് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

ക്രമക്കേടുകള്‍ക്ക് കഴിഞ്ഞ ഭരണസമിതിയിലെ എല്ലാ അംഗങ്ങളും ഉത്തരവാദികളാണെന്നു കണ്ടെത്തിയെങ്കിലും സെക്രട്ടറിയെ മാത്രം ആണ് അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത്. രാഷ്‌ട്രിയ സ്വാധീനത്തില്‍ മുങ്ങിനടന്ന മറ്റുള്ളവര്‍ തങ്ങളുടെ ബന്ധുക്കളുടെ പേരില്‍ ഉള്‍പ്പടെ എടുത്ത വായ്‌പകള്‍ തിരിച്ചടച്ച് കോടതിയെ സമീപിച്ച് അറസ്റ്റില്‍ നിന്ന് ഒഴിവായി. പണം കാണാതായത് സംബന്ധിച്ച് ഇവര്‍ക്കെതിരെ വേണ്ട രീതിയില്‍ കേസെടുത്തില്ലെന്നും ആരോപണമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)
Kerala

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

പുതിയ വാര്‍ത്തകള്‍

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.