Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

താമരക്കുടി സഹകരണ ബാങ്കിനെതിരെ അന്വേഷണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2014, 12:21 am IST
in Kollam

കൊട്ടാരക്കര: കോടികളുടെ ക്രമക്കേടു നടന്ന് നിക്ഷേപകര്‍ വഴിയാധാരമായ താമരക്കുടി സഹകരണബാങ്കിലെ കഴിഞ്ഞ പത്തുവര്‍ഷത്തെ എല്ലാ ഇടപാടുകളും അന്വേഷിക്കാന്‍ സംസ്ഥാന സഹകരണ സഘം രജിസ്ട്രാറുടെ ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തില്‍ കൊട്ടാരക്കര അസിസ്റ്റന്റ് രജിസ്ട്രാര്‍ നടപടികള്‍ ആരംഭിച്ചു.

പതിമൂന്നു കോടിയോളം രൂപയുടെ ക്രമക്കേടുകളാണ് ബാങ്കില്‍ നടന്നതായി ഇതുവരെ കണക്കാക്കിയിരിക്കുന്നത്. എട്ടുകോടിയോളം രൂപയുടെ നിക്ഷേപങ്ങള്‍ ആണ് അപ്രത്യക്ഷമായിരിക്കുന്നത്. അഞ്ചുകോടിയോളം രൂപ തിരിച്ചടവ് കുടിശ്ശികയുള്ളതായും 2012-2013 വര്‍ഷത്തെ  ഓഡിറ്റില്‍ കണ്ടെത്തിയിരുന്നു. ആറു പേര്‍ നല്‍കിയ പരാതികളില്‍ മാത്രം 80ലക്ഷം രൂപ നല്‍കാന്‍ സഹകരണ ഓംബുഡ്‌സ്മാന്‍ വിധിച്ചെങ്കിലും ആരോപണ വിധേയരായ സി പിഎം നേതാക്കള്‍ ഉള്‍പ്പടെയുള്ള ഭരണസമിതിക്കാര്‍ ഹൈക്കോടതിയില്‍ നിന്നും സ്‌റ്റേ സമ്പാദിച്ചു.

നിക്ഷേപകര്‍ക്ക് കോടതി ഉത്തരവുണ്ടായിട്ടു പോലും പണം തിരികെ ലഭിക്കാത്ത അവസ്ഥയാണുള്ളത്. വിധി നടപ്പാക്കിക്കിട്ടാന്‍ എന്തുചെയ്യണമെന്നറിയാത്ത സ്ഥിതിയിലാണ്. മക്കളുടെ കല്യാണവും നിശ്ചയിച്ചുറപ്പിച്ച ഓപ്പറേഷനും പണം കിട്ടാത്തതുമൂലം മുടങ്ങിയ ഹതഭാഗ്യരുടെ എണ്ണം ഏറെയാണ്.

ഇടതുനേതാക്കളുടെ വാക്ക് വിശ്വസിച്ച് പെന്‍ഷന്‍ പണവും വസ്തു വിറ്റ തുകയും നിക്ഷേപിച്ചവരാണ് ഇതില്‍ ഏറെയും. തങ്ങളുടെ നിക്ഷേപങ്ങള്‍ എല്ലാം സ്വരുക്കൂട്ടി നിക്ഷേപിച്ച യോഗക്ഷേമസഭയും ഇതില്‍ പെടും. കോടികളുടെ തട്ടിപ്പിനെതിരെ കോണ്‍ഗ്രസ് പുലര്‍ത്തുന്ന മൃദുസമീപനവും ആക്ഷേപത്തിനിടയാക്കിയിരുന്നു. ജില്ലയിലെതന്നെ ഏറ്റവും കൂടുതല്‍ നിക്ഷേപവും നല്ല രീതിയില്‍ നടന്നുവന്നിരുന്നതുമായ ബാങ്കിനെ പ്രതിസന്ധിയിലാക്കിയത് ഇടതുനേതാക്കളും സെക്രട്ടറിയും ചേര്‍ന്ന് വര്‍ഷങ്ങളായി നടത്തിയ തട്ടിപ്പുകളാണ്.

പുറംലോകം അറിയാന്‍ വൈകി എന്ന് മാത്രം.  നിക്ഷേപകരില്‍ ഭൂരിഭാഗവും പണം മടക്കിക്കിട്ടാന്‍ കോടതികള്‍ തോറും കയറി ഇറങ്ങുകയാണ് ഇപ്പോള്‍. കൊല്ലത്തു നടന്ന സിറ്റിങ്ങില്‍ മൂന്നുപേരുടെ പരാതിയില്‍ മാത്രം അമ്പത് ലക്ഷം രൂപ നല്‍കാന്‍ ഓംബുഡ്‌സമാന്‍ വിധിച്ചിരുന്നു. എന്നാല്‍ ആര്‍ക്കും പണം നല്‍കാന്‍ ബാങ്കിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കൊട്ടാരക്കരയില്‍ നടന്ന  ദേശീയ അദാലത്തില്‍ അറുപത് പേരാണ് പരാതിയുമായി എത്തിയത്. സെക്രട്ടറി ഒഴികെ ഭരണസമിതിക്കാര്‍ ആരും ബാങ്കിന്റ ഭാഗത്ത് നിന്ന് എത്താത്തതുകൊണ്ട് ഇതിനായി  പ്രത്യേക അദാലത്ത് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

ക്രമക്കേടുകള്‍ക്ക് കഴിഞ്ഞ ഭരണസമിതിയിലെ എല്ലാ അംഗങ്ങളും ഉത്തരവാദികളാണെന്നു കണ്ടെത്തിയെങ്കിലും സെക്രട്ടറിയെ മാത്രം ആണ് അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത്. രാഷ്‌ട്രിയ സ്വാധീനത്തില്‍ മുങ്ങിനടന്ന മറ്റുള്ളവര്‍ തങ്ങളുടെ ബന്ധുക്കളുടെ പേരില്‍ ഉള്‍പ്പടെ എടുത്ത വായ്‌പകള്‍ തിരിച്ചടച്ച് കോടതിയെ സമീപിച്ച് അറസ്റ്റില്‍ നിന്ന് ഒഴിവായി. പണം കാണാതായത് സംബന്ധിച്ച് ഇവര്‍ക്കെതിരെ വേണ്ട രീതിയില്‍ കേസെടുത്തില്ലെന്നും ആരോപണമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

India

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

India

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

പുതിയ വാര്‍ത്തകള്‍

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.