സൈനിക സേവനത്തിനിടെ ഒളിച്ചോടുകയും അന്വേഷണം കെട്ടടങ്ങി ഏറെക്കാലം കഴിയുമ്പോള്‍ നിനച്ചിരിക്കാത്തവിധം പണവും വിലകൂടിയ കാറും ബംഗ്ലാവുമായി പ്രത്യക്ഷപ്പെടുന്നവര്‍ ഏറെയുണ്ട് നമ്മുടെ നാട്ടില്‍. ഇത് രാജ്യതാല്‍പ്പര്യത്തിന് അനുകൂലമല്ല. ഭാരതം റിപ്പബ്ലിക് ആയതുമുതലുള്ള ഒളിച്ചോട്ടക്കാരെക്കുറിച്ച് ഒരു സമഗ്ര അന്വേഷണം അനിവാര്യമായിരിക്കുന്നു.
അടല്‍ജിയുടെ പതിമൂന്നുദിവസത്തിനുശേഷം മാതൃഭൂമിയെ സ്നേഹിക്കുന്ന ഒരുകൂട്ടം പാവങ്ങളുടെ സര്‍ക്കാരാണ് അധികാരത്തിലെത്തിയിരിക്കുന്നത്. ”ആര്‍മി ഡ്രോപ് ഔട്ട്സ്” എന്ന് പ്രൈമറി സ്കൂള്‍ അധ്യാപന ശൈലിയില്‍” സ്കൂള്‍ ഡോപ് ഔട്ട്സ് എന്നുപറയുന്നതുപോലെ നിനയ്ക്കുന്നത് ആപത്കരമാണ്. നടപടികള്‍ ഉണ്ടാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: