Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

മട്ടന്നൂരിന്റെ മഹിമ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2014, 05:08 pm IST
in Varadyam

ഈശ്വരനെ ആരാധിക്കുവാനുള്ള അവകാശം വരേണ്യ വര്‍ഗ്ഗത്തിനുമാത്രമുള്ളതാണെന്ന് ചിന്തിച്ചവര്‍ക്കിടയില്‍ ആ കീഴ്‌വഴക്കത്തെ പാടെ അവഗണിച്ചുകൊണ്ട് സ്വന്തം കുടുംബക്ഷേത്രം തന്നെ താഴെത്തട്ടിലുള്ളവര്‍ക്ക് തുറന്നു നല്‍കി മാതൃകകാട്ടിയ വ്യക്തിയായിരുന്നു പുല്ലേരി ഇല്ലത്ത് മധുസൂദനന്‍ തങ്ങള്‍.

മട്ടന്നൂര്‍ എന്ന ദേശത്തിന്റെ മഹിമയുടെ കാരണഭൂതനായ മഹദ് വ്യക്തിയായും പുല്ലേരി ഇല്ലത്തെ അവസാനത്തെ കണ്ണിയായ ഇദ്ദേഹം അറിയപ്പെടുന്നു.

1970 നവംബര്‍ ഒന്നാം തിയതിയാണ് അദ്ദേഹം ഇഹലോകം വെടിഞ്ഞത്. പഴയ മലബാര്‍ ജില്ലയില്‍ കോട്ടയം താലൂക്ക്(ഇന്നത്തെ തലശ്ശേരി താലൂക്ക്) നാടുവാഴി ബ്രാഹ്മണ കുടുംബങ്ങളായ തങ്ങള്‍ സമുദായക്കാരുടെ സങ്കേതങ്ങളായിരുന്നു. അവയില്‍ മുഖ്യമായ മട്ടന്നൂരിലെ പല്ലേരി ഇല്ലം മധുസൂദനന്‍ തങ്ങളുടെ ജനനംകൊണ്ട് പ്രശസ്തമായിത്തീര്‍ന്നു. 117 വര്‍ഷം മുമ്പ് ഭൂജാതനായ അദ്ദേഹത്തിന്റെ ജന്മഗൃഹം 44 വര്‍ഷം മുമ്പ് അദ്ദേഹം മണ്‍മറഞ്ഞതോടെ അനാഥമായി. പൊളിച്ചുമാറ്റിയ പഴയനാലുകെട്ടിന്റെ നഷ്ടാവശിഷ്ടവും കുളവും സര്‍പ്പക്കാവുമടങ്ങുന്ന ചെറിയ ഒരു പുരയിടം മാത്രമേ അവശേഷിക്കുന്നുള്ളു.

അദ്വൈത വേദാന്തിയായിരുന്ന തങ്ങള്‍ ശ്രീശങ്കരന്റെ കാലടികള്‍ പിന്തുടര്‍ന്നുവന്നു. കൊല്ലൂര്‍ ശ്രീമൂകാംബിക ക്ഷേത്രത്തിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു അദ്ദേഹം. ഭാരതത്തിലെ പുണ്യപുരാതന ക്ഷേത്രങ്ങളിലെല്ലാം തീര്‍ത്ഥാടനം നടത്തിയിട്ടുമുണ്ട്. പരിപക്വമതിയായ അദ്ദേഹത്തിന് കാലടിയില്‍ നടന്ന ഒരു സര്‍വ്വമതസമ്മേളനത്തില്‍ അദ്ധ്യക്ഷപദം അലങ്കരിക്കാനും അവസരം ലഭിച്ചിരുന്നു. അദ്ദേഹം നേടിയ ഖ്യാതിമൂലം യോഗക്ഷേമ സഭയുടേയും ഗുരുവായൂര്‍ ഹിന്ദുമത സമ്മേളനങ്ങളുടെയും അഗ്രിമസ്ഥാനം ലഭിക്കുകയുണ്ടായി.

ഭാരതകേസരി മന്നത്തു പത്മനാഭനെപ്പോലെ വേദാന്ത കേസരിയായ തങ്ങള്‍ മട്ടന്നൂര്‍ പഴശിരാജ എന്‍എസ്എസ് കോളേജിന്റെ സ്ഥാപകരും സമശീര്‍ഷരുമായിരുന്നു. വന്ദ്യവയോധികനായ വാഴോന്നത്തിന്റെ മാസ്മര ജാലവിദ്യയും കലാമണ്ഡലം കഥകളിയരങ്ങും വള്ളത്തോള്‍ പ്രഭൃതികളുടെ സാഹിതീസപര്യയും മഹാദേവ ക്ഷേത്രമഹോത്സവം പോലെ ക്ഷേത്രാങ്കണത്തെ നിത്യോത്സവം കൊണ്ടു ചൈതന്യ ധന്യമാക്കിയതു അസ്മാദൃശരുടെ കുട്ടിക്കാലത്തെ മധുര സ്മരണകളായി എന്നും നിലനില്‍ക്കും.

പഴയ മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന മലബാറില്‍ നിന്നും മദിരാശി ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കു മലബാറിന്റെ പ്രതിനിധിയായി തീര്‍ന്നു അദ്ദേഹം. നമ്പൂതിരി ബില്‍ അവതരിപ്പിച്ചു പാസാക്കിയെടുത്തത് തമിഴിലുള്ള പ്രാവീണ്യവും സമുദായ സേവനത്തിനുള്ള ഔത്സുക്യവും കൊണ്ടാണ്. ക്ഷേത്രപ്രവേശന വിളംബരത്തിന് വര്‍ഷങ്ങള്‍ക്കുമുമ്പാണ് മധുസൂദനന്‍ തങ്ങള്‍ കുടുംബ ക്ഷേത്രമായ മട്ടന്നൂര്‍ മഹാദേവ ക്ഷേത്രം സര്‍വ ഹിന്ദുക്കള്‍ക്കുമായി തുറന്നു നല്‍കി ആരാധനാ സ്വാതന്ത്ര്യം അനുവദിച്ചത് എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള തീരത്ത് പെയര്‍ ട്രോളിങ്ങും ബുള്‍ ട്രോളിങ്ങും വര്‍ദ്ധിച്ചു; മത്സ്യസമ്പത്ത് നശിക്കുന്നു

Kerala

പത്തനംതിട്ടയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

Kerala

സ​ലിം​കു​മാ​റി​ന്റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം

Kerala

‘രക്ഷാപ്രവര്‍ത്തനം’; പോലീസുകാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

ആലുവയില്‍ തപസ്യ കലാസാഹിത്യ വേദി സുവര്‍ണ ജയന്തി അക്ഷരോത്സവത്തിന്റെ സമാപന സഭ നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര ഉദ്ഘാടനം ചെയ്യുന്നു. കെ. സതീശ് ബാബു, മുരളി പാറപ്പുറം, പ്രൊഫ. പി.ജി. ഹരിദാസ്, സി. രജിത് കുമാര്‍, കെ.കെ. സുധാകരന്‍ എന്നിവര്‍ സമീപം
Kerala

കമ്മ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ട സിദ്ധാന്തത്തിന് അടയിരിക്കുന്നവര്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

പുതിയ വാര്‍ത്തകള്‍

അണ്ടര്‍ 18 ഏഷ്യാ കപ്പ് ഹോക്കി കിരീടം നേടിയ ഭാരത ടീം

അണ്ടര്‍ 18 ഹോക്കി: ഭാരതത്തിന് മൂന്നാം ഏഷ്യ കപ്പ്

കോട്ടയത്തിനും തൃശൂരിനും മേധാവിത്വം

ചിരിയുടെ മണവാളന്‍ മാത്രമായിരുന്നില്ല എനിക്ക് സലിംകുമാർ, എന്റെ നാടിന്റെ അഭിമാനമായൊരാള്‍: മുഖ്യമന്ത്രി

തപസ്യയുടെ അക്ഷരോത്സവം പരിപാടിക്കെത്തിയ ഫ്രാന്‍സിസ് ടി. മാവേലിക്കരയും ആദരവ് ഏറ്റുവാങ്ങാനെത്തിയ പ്രശസ്ത സിനിമാതാരവും നാടക നടിയുമായ പൗളി വല്‍സനും കണ്ടുമുട്ടിയപ്പോള്‍

വെള്ളാപ്പള്ളി പറയുന്നത് പൊള്ളുന്ന സത്യങ്ങള്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സലീം,നീയിപ്പോള്‍ കരയിപ്പിക്കുകയാണ്’-വൈകാരിക കുറിപ്പുമായി മമ്മൂട്ടി

അക്ഷരോത്സവത്തിന്റെ ഭാഗമായി നടന്ന സാഹിത്യകാര സംഗമം ആഷാ മേനോന്‍ ഉദ്ഘാടനം ചെയ്യുന്നു

തപസ്യ അക്ഷരോത്സവം സമാപിച്ചു; ഓര്‍മകള്‍ ഓടിയെത്തിയ സ്മൃതിസദസ്

സെന്‍സസ് ഡ്യൂട്ടിക്ക് ദിവസവേതന അദ്ധ്യാപകരെ നിയമിക്കണമെന്ന് എന്‍ടിയു

ജമ്മുകശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് ഭാരതത്തിന്റെ ചുട്ട മറുപടി

ഐശ്വര്യദായകനായ വേട്ടയ്‌ക്കൊരുമകന്‍

നിലവിലെ ഊരാളന്മാര്‍: കുളങ്ങരയത്ത് കൃഷ്ണന്‍ നായര്‍, ആക്കല്‍ ദാമോദരന്‍ നായര്‍, കരിമ്പനയ്ക്കല്‍ ചാത്തോത്ത് സുബ്രഹ്‌മണ്യന്‍ നായര്‍, തിട്ടയില്‍ നാരായണന്‍ നായര്‍ (ചെയര്‍മാന്‍)

കൊട്ടിയൂരിലെ ഊരാളന്മാര്‍: ചരിത്രവും പാരമ്പര്യവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.