Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തൃക്കാക്കര നഗരസഭയിലെ കോടികളുടെ അഴിമതി: വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഇന്ന് ബിജെപി മാര്‍ച്ച്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2014, 12:56 am IST
in Ernakulam

കാക്കനാട്: തൃക്കാക്കര നഗരസഭയില്‍ നടക്കുന്ന കോടികളുടെ അഴിമതികള്‍ വിജിലന്‍സിനെ കൊണ്ടന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് ബിജെപി തൃക്കാക്കര മുനിസിപ്പല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് മാര്‍ച്ചും  ധര്‍ണയും നടത്തും.

രാവിലെ 10 നു കാക്കനാട് ജംഗ്ഷനില്‍ നിന്നും തുടങ്ങുന്ന മാര്‍ച്ചും ധര്‍ണയും ബിജെപി ജില്ലാ പ്രസിഡന്റ് പി. ജെ. തോമസ് ഉദ്ഘാടനം ചെയ്യും. മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ് സോമന്‍ വാളവക്കാട്ട് അധ്യക്ഷത വഹിക്കും. നിയോജക മണ്ഡലം പ്രസിഡന്റ് ബാബുരാജ് തച്ചേത്ത്, മുനിസിപ്പല്‍ കമ്മറ്റി സെക്രട്ടറി അഡ്വ. ലാല്‍ചന്ദ് എന്നിവര്‍  സംസാരിക്കും.

നഗരസഭയിലെ ഭരണപക്ഷത്തെ പ്രമുഖ ഘടകകക്ഷിയിലെ കൗണ്‍സിലറിന്റെ അടുത്ത ബന്ധുവാണ് ബെനിഫിഷറി ജോലികള്‍ ചെയ്യുന്നതില്‍ പ്രധാനി. ഈ കരാറുകാരന്‍ മുമ്പ് ഫയലില്‍ കൃത്രിമം കാട്ടിയ കുറ്റത്തിന് പിടിക്കപ്പെട്ടിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇദ്ദേഹം പല പേരുകളിലായി തൃക്കാക്കരയില്‍ ചെയ്തത് മൂന്ന് കോടിയുടെ പൊതുമരാമത്ത് ജോലികളാണ് . ഇത്തവണ ഒരു പൊതുകുളം നവീകരിച്ചതിലെ ക്രമക്കേടില്‍ കൗണ്‍സിലറിനും ബന്ധുവായ കരാറുകാരനുമെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.ഇവര്‍ക്കെതിരെ അധികൃതര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

2009-10 കാലയളവില്‍ തൃക്കാക്കര പഞ്ചായത്തായിരുന്നപ്പോള്‍ അന്നത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സിപിഎമ്മിലെ സബിതാ കരീമും ഭരണ കക്ഷിയായ എല്‍ ഡിഎഫും ബോധപൂര്‍വം വരുത്തിവെച്ച ഒന്നേകാല്‍ കോടി രൂപയുടെ കണക്കിലെ പിശകാണ്  മുനിസിപ്പാലിറ്റി ആയപ്പോള്‍ തൃക്കാക്കര നഗരസഭയെ ഇന്നും വിടാതെ പിന്‍തുടരുന്നത്.

വാര്‍ഷിക പെര്‍ഫോര്‍മന്‍സ് കണക്കിലെടുത്ത് വേള്‍ഡ് ബാങ്ക് ഏജന്‍സി നടത്തുന്ന അസസ്‌മെന്റിലാണ്  ഇത്തവണ തൃക്കാക്കര നഗരസഭയ്‌ക്ക് ലോക ബാങ്കിന്റെ വിഹിതം കിട്ടാതെ പോയത്.

തൃക്കാക്കര നഗര സഭയിലെ 2011-12 വര്‍ഷത്തില്‍ 17 കോടിയില്‍ പരം രൂപയുടെ തിരിമറികള്‍ നടത്തിയതായി  ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. നഗരസഭയുടെ കെട്ടിട വാടകയിനത്തില്‍ 20 ലക്ഷത്തില്‍ പരം രൂപയുടെ കുടിശികയുള്ളതായി കണ്ടെത്തി. പെര്‍മിറ്റ് ഫീസ് ഇനത്തില്‍ 4.75 കോടി രൂപയുടെ നഷ്ടം വന്നിട്ടുണ്ട്. പല വലിയ കെട്ടിടങ്ങളിലെയും പെര്‍മിറ്റ്  ഫയലുകള്‍ പരിശോധനക്ക്  ഹാജരാക്കിയിട്ടില്ല.

അഞ്ചു കോടിയില്‍ പരം രൂപയുടെ വാര്‍ഷിക സാമ്പത്തിക നിലവാര കണക്ക് പ്രകാരം വരവ്  കാണുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച രേഖകള്‍ ഒന്നും തന്നെ  ഹാജരാക്കിയിട്ടില്ല. കരുതല്‍ ധനമായി 15.45 ലക്ഷം രൂപവരവ്  ഉണ്ടെങ്കിലും ചെലവ് ഇല്ല. നഗരസഭ പെന്‍ഷന്‍ ഫണ്ടിലേക്ക് അടക്കേണ്ടതായ 6.2 ലക്ഷം രൂപയുടെ കുറവ്  സംഘം കണ്ടെത്തി. എസ് .ഇ.പി ചെലവ് 58 ശതമാനം മാത്രമാണെന്നിരിക്കെ ജനറല്‍ ഫണ്ട് 90 ശതമാനത്തില്‍ അധികം ചിലവഴിച്ചിട്ടുണ്ട്. പെര്‍മിറ്റ് ഫീസ് ഇനത്തില്‍ കോടികളുടെ നഷ്ടം ഉളളതായി കണ്ടെത്തി.

2007 മുതല്‍ മാത്രമാണ് പെര്‍മിറ്റ് ഫീസ് ഈടാക്കി തുടങ്ങിയത്. എന്‍ഒസി കൊടുത്ത എല്ലാ പെര്‍മിറ്റുകളുടെയും ഫീസ് ഈടാക്കിയിട്ടില്ല. അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതിയില്‍ 5 തൊഴില്‍ ദിനങ്ങള്‍ മാത്രമാണ് സൃഷ്ടിക്കപ്പെട്ടത്. എസ്റ്റിമേറ്റ് തയ്യാറാക്കി  അംഗീകാരം വാങ്ങിയ ജോലികള്‍ ചെയ്യാതെ വകമാറ്റി ചിലവഴിച്ചതായി ഓഡിറ്റില്‍ കണ്ടെത്തി. പൊതുമരാമത്ത് ജേലികളുടെ 240 ഫയലുകളില്‍ 30 എണ്ണം മാത്രമാണ് നഗരസഭ  ഓഡിറ്റര്‍ മുമ്പാകെ ഹാജരാക്കിയത്. ഈ ഫയലുകളുമായി ബന്ധപ്പെട്ട കരാറുകാര്‍ ഇവ കടത്തിയെന്നാണ് ഒടുവില്‍ കിട്ടിയ വിവരം. ഇതിനിടെ നഗരസഭയിലെ  43 വാര്‍ഡുകളിലേയും വീടുകളില്‍ പതിക്കാനായി ക്വട്ടേഷന്‍ വിളിച്ച്  നമ്പറടിച്ച പതിനായിരക്കണക്കിന് തകിടുകളും കാണാനില്ല.

2010-11 കാലഘട്ടത്തില്‍ കൊടുത്ത പെന്‍ഷനുകളുടെ അപേക്ഷകളും അപ്രത്യക്ഷമായിരിക്കുകയാണ്. പ്രധാനപ്പെട്ട രേഖകള്‍ നഗരസഭയില്‍ നിന്നും മുങ്ങുമ്പോഴുംതങ്ങളുടെ ഇരിപ്പിടം ഭദ്രമാക്കാനാണ് ഭരണാധികാരികള്‍ ശ്രമിക്കുന്നത്. കാട്ടിലെ തടി തേവരുടെ ആന എന്ന  സ്ഥിതിയാണിപ്പോള്‍ തൃക്കാക്കര നഗരസഭയിലുള്ളത്.

15 ലക്ഷത്തിന് മീതേയുളള വര്‍ക്കുകള്‍ ടെന്‍ഡര്‍ ചെയ്യണമെന്നാണ് നിയമം. ഇത്തരം വര്‍ക്കുകള്‍ മൂന്നോ നാലോ ഘട്ടങ്ങളിലായി ബെനഫിഷറി പ്രവൃത്തിയായിട്ടാണ് ചെയ്യുന്നത്. ഈ ഇടപാടുകളില്‍ 10 % കമ്മീഷന്‍ കൗണ്‍സിലര്‍മാര്‍ അടിച്ചെടുക്കും. ഈ വകയില്‍ ലക്ഷങ്ങള്‍ സമ്പാദിക്കുന്നവരുണ്ട്.

കൗണ്‍സിലിന്റെ അംഗീകാരമില്ലാതെ അനധികൃതമായാണ് ഈ ടെന്‍ഡര്‍ നല്‍കുന്നത്. 20 % കുറച്ചാണ് കരാറുകാര്‍ക്ക് കിട്ടുന്നത്. മറിച്ച് ബെനിഫിഷറി വര്‍ക്കാണെങ്കില്‍ മുഴുവന്‍ തുകയും ഇത്തരക്കാര്‍ക്ക് ലഭിക്കുന്നു.ഇത്തരത്തില്‍ വര്‍ക്കുകള്‍ കൊടുക്കുന്നത് മൂലം കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഒരു സാമ്പത്തിക വര്‍ഷം നഗരസഭക്ക് ഉണ്ടാവുന്നത്.

തൃക്കാക്കര നഗരസഭയിലെ ഈ അഴിമതികള്‍ ജനമദ്ധ്യത്തില്‍ തുറന്നു കാട്ടാനാണ് മാര്‍ച്ചും ധര്‍ണയും നടത്തുന്നതെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീര്യം കുറഞ്ഞ മദ്യം:ബക്കാര്‍ഡി കമ്പനി 2021ല്‍ എക്‌സൈസ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന് അയച്ച കത്ത് പുറത്ത്

Kerala

ഗണഗീതവും,മത ചിഹ്നങ്ങളും കൊണ്ട് വന്നാൽ നോക്കി നിൽക്കില്ല ഈ ചെങ്കൊടി ; പോരാടി പോരാടി Anikspray പോലെയായിട്ടും എ എ റഹീമിന്റെ വെല്ലുവിളിയ്‌ക്ക് കുറവില്ല

Kerala

പുറകിലെ ഗേറ്റിലൂടെ കടക്കാനല്ല ഞാൻ മേയറായത്, അതൊക്കെ എകെജി സെന്ററിൽ പറഞ്ഞാൽ മതി ; ഗുണ്ടായിസം ഇവിടെ പറ്റില്ല : ചിലതൊക്കെ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്

Kerala

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

പുതിയ വാര്‍ത്തകള്‍

റീഗല്‍ ജ്വല്ലേഴ്സിന്റെ ‘അറ്റലിയര്‍ സിഗ്‌നേച്ചര്‍’ ഷോ; തിരുവനന്തപുരം എം.ജി റോഡ് ഷോറൂമില്‍ ജൂണ്‍ 26, 27, 28 തീയതികളില്‍

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.