Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഓര്‍മകളുടെ തിരകള്‍ മുറിച്ച്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2014, 05:15 pm IST
in Varadyam

സാഹസിക നീന്തലില്‍ കേരളത്തിന്റെ സംഭാവന എസ്.പി മുരളീധരന്റെ ആത്മകഥ എന്തുകൊണ്ടും വേറിട്ട വായനാനുഭവമാണ്. ലോകം ശ്രദ്ധിച്ച നീന്തല്‍ പ്രകടനം കാഴ്ചവെച്ചിട്ടുള്ള താരം വായനക്കാരെ നീന്തല്‍ നേരിട്ടു കാണുന്നവരാക്കി മാറ്റുന്നു.

ജീവിത മുന്നേറ്റത്തിനിടയില്‍ നേരിടേണ്ടിവന്ന വെല്ലുവിളികളും നീന്തല്‍ നേട്ടത്തിനായി നല്‍കേണ്ടിവന്ന സമര്‍പ്പണവും എല്ലാം ‘ ഒരു സാഹസിക നീന്തല്‍ താരത്തിന്റെ ജീവിതം’ എന്ന പുസ്തകത്തിലുണ്ട്.

കൗമാരകാലത്ത് നാട്ടിന്‍പുറത്തെ തോടുകളും പുഴകളും കൂട്ടുകാരോടൊപ്പം നീന്തിതുടിച്ച അനുഭവത്തോടൊപ്പം കഠിനപ്രയത്‌നവും കൂട്ടിചേര്‍ത്ത് ആര്‍ത്തലച്ചുവരുന്ന കൂറ്റന്‍ തിരമാലകളും അപകടകരമായ ചുഴികളും കടല്‍ജീവികളും യഥേഷ്ടമുള്ള കടലിടുക്കുകളില്‍ ഏകനായി വിശ്രമമില്ലാതെ നീന്തിത്തുടിക്കുന്ന അന്താരാഷ്‌ട്ര താരമായതെങ്ങനെ എന്ന സത്യസന്ധമായ വിവരണമാണ് മുരളി പുസ്തകത്തിലൂടെ നല്‍കുന്നത്.

പുസ്തകം അവതരിപ്പിച്ചുകൊണ്ട് നടന്‍ മമ്മൂട്ടി എഴുതിയിരിക്കുന്നത് ഇങ്ങനെയാണ് ‘മുരളീധരന്‍ തന്റെ സാഹസിക നീന്തലിന്റെ ലോകത്തേയ്‌ക്ക് വന്ന വഴിയും ആ യാത്രയില്‍ വിജയത്തിലും പരാജയത്തിലും കൈപിടിച്ച് സഹായിച്ചവരേയും ഒരേപോലെ ലളിതമായ ശൈലിയില്‍ ഓര്‍ത്തെടുത്ത് പരാജയപ്പെടുത്തുന്നുണ്ട്. ഓരോ അനുഭവങ്ങളും ഒരു തികഞ്ഞ കഥാകാരനെപ്പോലെ വിവരിക്കുമ്പോള്‍ വെള്ളത്തില്‍ നീന്തുന്നതുപോലെ വായനക്കാരും വായനയില്‍ നീന്തിത്തുടിക്കും എന്ന കാര്യത്തില്‍ സംശയമില്ല”

തന്റെ ജീവിതത്തിലെ ഓരോരോ സന്ദര്‍ഭത്തിലും ഓരോരോ സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് മുരളീധരന്‍ പറയുന്ന്. ആ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള പരിശ്രമത്തിനിടയില്‍ അനുഭവിച്ച കഷ്ടപ്പാടുകളും യാതനകളും അവഗണനകളും നേട്ടങ്ങളും കോട്ടങ്ങളും തെറ്റുകളും മണ്ടത്തരങ്ങളും എല്ലാം മായം ചേര്‍ക്കാതെ വിവരിച്ചിരിക്കുന്നു എന്നതാണ് പുസ്തകത്തിന്റെ പ്രത്യേകത.

പാക് കടലിടുക്ക് നീന്തിക്കടന്ന ആദ്യ മലയാളിയായതും കന്യാകുമാരിയിലെ വിവേകാനന്ദപാറയിലേക്കും പാറയ്‌ക്കു ചുറ്റും ശക്തമായ ചുഴലിയേയും തിരമാലകളെയും അതിജീവിച്ച് അതിസാഹസികമായി നീന്തിക്കയറിയതുമൊക്കെ തനി നാടന്‍ ഭാഷയില്‍ വായനാസുഖം നല്‍കി വിവരിക്കുമ്പോള്‍ നീന്തല്‍ നേരിട്ട് കാണുകയും അനുഭവിക്കുകയും ചെയ്തുപോകും. ബോംബെ കടലിടുക്കും ഇംഗ്ലീഷ് ചാനലുമൊക്കെ നീന്തിയതിന്റെ വിവരം മുരളി നല്‍കുമ്പോള്‍ വായനക്കാര്‍ക്ക് അഭിമാനബോധവും ഉണ്ടാകുന്നു.

നീന്തലിലെ നേട്ടങ്ങള്‍ എന്നതിനൊപ്പം ജീവിതത്തില്‍ നീന്തേണ്ടിവന്ന ദുരിതക്കയങ്ങളെക്കുറിച്ചും മുരളി തുറന്നെഴുതുന്നു. ക്ഷേത്രത്തിലെ ശാന്തിക്കാരനായും വെളിച്ചപ്പാടായും കെട്ടിടനിര്‍മ്മാണത്തൊഴിലാളിയായും ഹോട്ടല്‍ വെയിറ്ററായും നീന്തല്‍ക്കുളം ക്ലീനറായും ഒക്കെ വേഷങ്ങള്‍ കെട്ടിയാടുമ്പോഴും ദുര്‍ഘടമായ കടലിടുക്കുകളായിരുന്നു മുരളിയുടെ മനസ്സില്‍. ജീവിതത്തിന്റെ ഏതു മേഖലയിലുള്ളവര്‍ക്കും അവരുടെ സ്വപ്‌ന സാക്ഷാത്കാരത്തിലേയ്‌ക്കുള്ള അഗ്നിപാതയില്‍ കാലിടറുമ്പോള്‍ ആത്മവിശ്വാസത്തിന്റെ ഒരു തിരിവെളിച്ചമായി തന്റെ പുസ്തകം ഉപകരിക്കണമെന്ന മുരളീധരന്റെ ഉറച്ച വിശ്വാസം സത്യമാകുമെന്ന് പുസ്തകം വായിച്ചു തീരുമ്പോള്‍ വ്യക്തമാകും.

ഒരു സാഹസിക നീന്തല്‍ താരത്തിന്റെ ജീവിതം

എസ്. പി. മുരളീധരന്‍

പ്രസാധകര്‍: ഡി.സി. ബുക്‌സ്

വില: 210 രൂപ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള തീരത്ത് പെയര്‍ ട്രോളിങ്ങും ബുള്‍ ട്രോളിങ്ങും വര്‍ദ്ധിച്ചു; മത്സ്യസമ്പത്ത് നശിക്കുന്നു

Kerala

പത്തനംതിട്ടയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

Kerala

സ​ലിം​കു​മാ​റി​ന്റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം

Kerala

‘രക്ഷാപ്രവര്‍ത്തനം’; പോലീസുകാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

ആലുവയില്‍ തപസ്യ കലാസാഹിത്യ വേദി സുവര്‍ണ ജയന്തി അക്ഷരോത്സവത്തിന്റെ സമാപന സഭ നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര ഉദ്ഘാടനം ചെയ്യുന്നു. കെ. സതീശ് ബാബു, മുരളി പാറപ്പുറം, പ്രൊഫ. പി.ജി. ഹരിദാസ്, സി. രജിത് കുമാര്‍, കെ.കെ. സുധാകരന്‍ എന്നിവര്‍ സമീപം
Kerala

കമ്മ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ട സിദ്ധാന്തത്തിന് അടയിരിക്കുന്നവര്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

പുതിയ വാര്‍ത്തകള്‍

അണ്ടര്‍ 18 ഏഷ്യാ കപ്പ് ഹോക്കി കിരീടം നേടിയ ഭാരത ടീം

അണ്ടര്‍ 18 ഹോക്കി: ഭാരതത്തിന് മൂന്നാം ഏഷ്യ കപ്പ്

കോട്ടയത്തിനും തൃശൂരിനും മേധാവിത്വം

ചിരിയുടെ മണവാളന്‍ മാത്രമായിരുന്നില്ല എനിക്ക് സലിംകുമാർ, എന്റെ നാടിന്റെ അഭിമാനമായൊരാള്‍: മുഖ്യമന്ത്രി

തപസ്യയുടെ അക്ഷരോത്സവം പരിപാടിക്കെത്തിയ ഫ്രാന്‍സിസ് ടി. മാവേലിക്കരയും ആദരവ് ഏറ്റുവാങ്ങാനെത്തിയ പ്രശസ്ത സിനിമാതാരവും നാടക നടിയുമായ പൗളി വല്‍സനും കണ്ടുമുട്ടിയപ്പോള്‍

വെള്ളാപ്പള്ളി പറയുന്നത് പൊള്ളുന്ന സത്യങ്ങള്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സലീം,നീയിപ്പോള്‍ കരയിപ്പിക്കുകയാണ്’-വൈകാരിക കുറിപ്പുമായി മമ്മൂട്ടി

അക്ഷരോത്സവത്തിന്റെ ഭാഗമായി നടന്ന സാഹിത്യകാര സംഗമം ആഷാ മേനോന്‍ ഉദ്ഘാടനം ചെയ്യുന്നു

തപസ്യ അക്ഷരോത്സവം സമാപിച്ചു; ഓര്‍മകള്‍ ഓടിയെത്തിയ സ്മൃതിസദസ്

സെന്‍സസ് ഡ്യൂട്ടിക്ക് ദിവസവേതന അദ്ധ്യാപകരെ നിയമിക്കണമെന്ന് എന്‍ടിയു

ജമ്മുകശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് ഭാരതത്തിന്റെ ചുട്ട മറുപടി

ഐശ്വര്യദായകനായ വേട്ടയ്‌ക്കൊരുമകന്‍

നിലവിലെ ഊരാളന്മാര്‍: കുളങ്ങരയത്ത് കൃഷ്ണന്‍ നായര്‍, ആക്കല്‍ ദാമോദരന്‍ നായര്‍, കരിമ്പനയ്ക്കല്‍ ചാത്തോത്ത് സുബ്രഹ്‌മണ്യന്‍ നായര്‍, തിട്ടയില്‍ നാരായണന്‍ നായര്‍ (ചെയര്‍മാന്‍)

കൊട്ടിയൂരിലെ ഊരാളന്മാര്‍: ചരിത്രവും പാരമ്പര്യവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.