Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ആശുപത്രിയില്‍ നവജാത ശിശു മരിച്ചു; ജീവനക്കാരുടെ അനാസ്ഥയെന്ന് ആക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2014, 09:36 pm IST
in Kottayam

മുണ്ടക്കയം: ആശുപത്രിയില്‍ ജീവനക്കാരുടെ അനാസ്ഥയെ തുടര്‍ന്ന് നവജാത ശിശു മരിച്ചു. പീരുമേട് തെക്കേവീട്ടില്‍ ഷിഹാബുദീന്‍-അജീന ദമ്പതികളുടെ മൂന്നു ദിവസം പ്രായമായ പെണ്‍കുട്ടിയാണ് കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരിച്ചത്. സംഭവം സംബന്ധിച്ചു ബന്ധുക്കള്‍ പറയുന്നതിങ്ങനെയാണ്. വിവാഹശേഷം മൂന്നു വര്‍ഷത്തെ കാത്തിരിപ്പിനുശേഷം കുട്ടികളില്ലാതിരുന്ന അജീനയെ ബുധനാഴ്ചയാണ് പ്രസവത്തിനായി മുപ്പത്തിയഞ്ചാംമൈലിലെ എംഎംടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രിയോടെ ഇവര്‍ പെണ്‍കുട്ടിക്കു ജന്‍മം നല്‍കി. രാത്രി വൈകിയും നിര്‍ത്താതെയുളള കരച്ചിലും മുലപ്പാല്‍ കുടിക്കാതെയും വന്നതോടെ നിരവധി തവണ ഡൂട്ടി നഴ്‌സുമാരെ വിവരം ആറിയിച്ചെങ്കിലും അവര്‍ തിരിഞ്ഞു നോക്കിയില്ല. കുട്ടികളായാല്‍ കരയുമെന്നും നിങ്ങളുടെ കുട്ടിയെ മാത്രം നോക്കാന്‍ ഇവിടെ സമയമില്ലന്നും അഹന്ത നിറഞ്ഞ മറുപടിയാണ് ഇവരില്‍ നിന്നും ലഭിച്ചതെന്നു കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു. വ്യാഴാഴ്ച രാത്രി ഡോക്ടറെ കണ്ട് ബന്ധുക്കള്‍ വിവരം പറഞ്ഞതനുസരിച്ചു പരിശോധന നടത്തുകയും വിദഗ്ദ ചികില്‍സക്കായി കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. ഇതനുസരിച്ചു കോട്ടയത്തേക്കു പോകാന്‍ തയ്യാറായ ഇവര്‍ക്ക് വെളളിയാഴ്ച ഉച്ചയോടെയാണ് ഡിസ്ചാര്‍ജ് നല്‍കിയത്. ആശുപത്രിയിലേക്കു പോകാനായി ആംബുലന്‍സ് ആവശ്യപെട്ടങ്കിലും നല്‍കിയില്ലന്നും വീട്ടുകാര്‍ കുറ്റപെടുത്തി. തുടുര്‍ന്ന് ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴി പാറത്തോട് എത്തിയപ്പോള്‍ കുട്ടിക്കു അനക്കമില്ലന്നു തോന്നിയ ബന്ധുക്കള്‍കുട്ടിയെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇതിനുളളില്‍ കുട്ടിയുടെ ജീവന്‍ നഷ്ടമായിരുന്നു.

പിന്നീട് തിരികെ മുപ്പത്തിയഞ്ചാംമൈലിലെ ആശുപത്രിയിലെത്തിയ ഇവരെ ആക്ഷേപിക്കുന്ന രീതിയിലാണ് അധികാരികള്‍ പെരുമാറിയതെന്നും ബന്ധുക്കള്‍ കുറ്റപ്പെടുത്തി. വഴിമധ്യേ ശാരീരിക അസ്വസ്ഥതയുണ്ടായ കുട്ടിയുടെ മാതാവ് അജീനയെ പിന്നീട് ഇവിടെ പ്രവേശിപ്പിച്ചു. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പെരുവന്താനം പൊലീസ് സ്ഥലത്ത് എത്തിയിരുന്നു. എന്നാല്‍ ആശുപത്രി അധികാരികള്‍ക്ക് അനുകൂല നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്നും ആക്ഷേപമുണ്ട്. കാഞ്ഞിരപ്പളളി രൂപതയുടെ കീഴിലുളളതാണ് ആശുപത്രി.

എന്നാല്‍ സംഭവം സംബന്ധിച്ചു ഉണ്ടായ ആരോപണം അടിസ്ഥാന രഹിതമാണന്ന് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി മാനേജര്‍ റവ. ഫാ. ജോസഫ് പൊങ്ങന്താനം അറിയിച്ചു. ഇരു വൃക്കകളുടെയും പ്രവര്‍ത്തനം നിലച്ച കുട്ടിക്കു ആവശ്യമായ എല്ലാ ചികില്‍സയും ആശുപത്രിയില്‍ നിന്നും നല്‍കിയിരുന്നു. ആംബുലന്‍സ് കുട്ടിയുടെ ബന്ധുക്കള്‍ ആവശ്യപെട്ടിരുന്നില്ലന്നും നഴ്‌സുമാരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിട്ടുണ്ടങ്കില്‍ അതു സംബന്ധിച്ചു അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)
India

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

World

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

India

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

പുതിയ വാര്‍ത്തകള്‍

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.