Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അഗ്നിബാധയില്‍ ലക്ഷങ്ങളുടെ നഷ്ടം; വന്‍ദുരന്തം ഒഴിവായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2014, 09:54 pm IST
inKottayam

പാമ്പാടി: പള്ളിക്കത്തോട് കവലയില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെയുണ്ടായ അഗ്നിബാധയില്‍ രണ്ടുകടകള്‍ കത്തിനശിച്ചു. സെന്‍ട്രല്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാന്റ് ഹോട്ടലും യൂണിയന്‍ ഫാന്‍സി സ്റ്റോഴ്‌സുമാണ് അഗ്നിക്കിരയായത്. അഗ്നിബാധയില്‍ ഹോട്ടലിനുള്ളിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമായി പറയുന്നത്. രാത്രി പന്തണ്ടോടെ സ്‌ഫോടശബ്ദം കേട്ടെത്തിയ സമീപവാസികളാണ് ഹോട്ടലില്‍ നിന്നും പുക ഉയരുന്നതായി കണ്ടത്. കടയ്‌ക്കുള്ളിലുണ്ടായിരുന്ന ജീവനക്കാരന്‍ തങ്കപ്പനെ ഇവര്‍ അത്ഭുതകരമായി രക്ഷപെടുത്തുകയായിരുന്നു. പൊട്ടിത്തെറിച്ച സിലിണ്ടര്‍ കൂടാതെ ഏതാനും സിലിണ്ടറുകള്‍ കൂടി സ്റ്റോര്‍ റൂമിലുണ്ടായിരുന്നെങ്കിലും പെട്ടെന്ന് നീക്കം ചെയ്യാന്‍ സാധിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. ടൗണിലെ പ്രധാന കച്ചവട കേന്ദ്രവും ട്രഷറിയുള്‍പ്പെടെയുള്ള സാമ്പത്തിക സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന ഈ ഭാഗത്ത് ഉണ്ടാകുമായിരുന്ന വന്‍ ദുരന്തമാണ് ഒഴിവായത്. പാമ്പാടി, കോട്ടയം, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ നിന്നുമെത്തിയ അഗ്നിശമനസേനാ യൂണിറ്റുകളുടെ മണിക്കൂറുകള്‍ നീണ്ടുനിന്ന പരിശ്രമഫലമായാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഹോട്ടലിന്റെ അടുക്കളഭാഗവും യൂണിയന്‍ സ്റ്റോഴ്‌സ് പൂര്‍ണമായും കത്തിയമര്‍ന്നു. ഏകദേശം പത്തുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി യൂണിയന്‍ സ്റ്റോഴ്‌സ് ഉടമ ടോമി അറിയിച്ചു. ഇളങ്ങുളം സ്വദേശി അനിലിന്റെ ഉടമസ്ഥതയിലുള്ളതാണ് ഗ്രാന്റ് ഹോട്ടല്‍.

ഫയര്‍ഫോഴ്‌സിന്

വീഴ്ചയുണ്ടായോയെന്ന്

പരിശോധിക്കണം: ബിജെപി

കോട്ടയം: ഇന്നലെ രാത്രിയില്‍ പള്ളിക്കത്തോട്ടിലുണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട് അഗ്നിശമനസേനയ്‌ക്ക് വീഴ്ച സംഭവിച്ചുണ്ടോയെന്ന് പരിശോധിക്കണമെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍. ഹരി ആവശ്യപ്പെട്ടു. രാത്രി 12 മണിയോടുകൂടി ഉണ്ടായ തീപീടുത്തം ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിരുന്നു. എന്നാല്‍ പാമ്പാടിയില്‍ നിന്നാണ് രണ്ട് വാഹനങ്ങള്‍ അന്ന് ആദ്യം എത്തിയത്. ഇവരുടെ വെള്ളം തീര്‍ന്നതിനുശേഷം വീണ്ടും നിറയ്‌ക്കന്നതിനായി പോയി. ഈ സമയം തീ നിയന്ത്രണാതീതമായി കത്തിക്കയറി. ടൗണിനു നടുക്കുള്ള ഹോട്ടല്‍ പൂര്‍ണമായും കത്തുകയും അടുത്തുള്ള യൂണിയന്‍ ഫാന്‍സി സ്റ്റോഴ്‌സിലേക്ക് തീ പടരുകയും ആ കടയും പൂര്‍ണമായും കത്തിയമരുകയും ചെയ്തു. ഇതിനുശേഷമാണ് കാഞ്ഞിരപ്പള്ളി, പാലാ, എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ഫോഴസ് വാഹനം എത്തിയത്.

അടിയന്തര സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കേണ്ട സേനയ്‌ക്ക് നല്ല വാഹനങ്ങളും ഉപകരണങ്ങളും നല്‍കാന്‍ തയ്യാറാകണം. പൂര്‍ണമായും ഇരുട്ടിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. വന്ന ഒരു യൂണിറ്റില്‍പോലും ഫ്‌ളൂറസന്റ് സംവിധാനം ഇല്ലായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനുശേഷം ഗ്രാമപഞ്ചാത്ത് അംഗംകൂടിയായഎന്‍. ഹരി വ്യാപാരി വ്യവസായി പ്രസിഡന്റ് ബിജു വര്‍ഗീസ്, എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രതിഷേധം അറിയിച്ചു. ഇക്കാര്യങ്ങള് തങ്ങളോട് അല്ല പറയേണ്ടതെന്നും തങ്ങള്‍ നിസ്സഹായരാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പോലീസ് ഇടപെട്ട് സിഥിതിഗതികള്‍ നിയന്ത്രിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

Kerala

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

Kerala

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

India

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

Kerala

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.