Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

റോഡരികില്‍ പരസ്യമദ്യപാനം, പോലീസിന് കേസുകളുടെ ചാകര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2014, 08:29 pm IST
in Kottayam

എരുമേലി: അടഞ്ഞ ബാറുകള്‍ ജനജീവിതത്തെ ബാധിച്ചില്ലെങ്കിലും റോഡരികിലെ പരസ്യമദ്യപാനം പോലീസിന് കേസുകളുടെ ചാകരയൊരുക്കി. മദ്യപാനത്തിനായി ബാറുകളെ ആശ്രയിച്ചിരുന്നവര്‍ക്കാണ് പോലീസിന്റെ വക തിരിച്ചടി. അമിതമായി പണം കൊടുത്ത് വാങ്ങിയ മദ്യം കഴിക്കാന്‍ സ്ഥലമില്ല. ആറ്റുതീരവും ആളൊഴിഞ്ഞ റോഡുകളും കുറേദിവസം മദ്യപന്മാര്‍ക്ക് ഒരു ആശ്വാസകേന്ദ്രങ്ങളായിരുന്നുവെങ്കിലും നാട്ടുകാരുടെ ഇടപെടല്‍ അതും ഇല്ലാതാക്കി.

റോഡരികില്‍ മദ്യപിക്കുകയായിരുന്ന ചിലരെ പോലീസ് ഓരുങ്കല്‍ കടവിലെ ആറ്റില്‍ ചാടി പിടികൂടിയതും രസകരമായ കഥയായി മാറുന്നു. മുമ്പ് പെറ്റിക്കേസിനായി നെട്ടോട്ടമോടിയിരുന്ന പോലീസിന് ഗ്രാമങ്ങളിലെ കൊച്ചുറോഡുകളിലെ പെട്രോളിംഗിന് ഏറെ താത്പര്യമാണെന്നും നാട്ടുവര്‍ത്തമാനം. ബാറുകള്‍ അടച്ചദിവസം മുതല്‍ ഇന്നലെ വരെ ഇത്തരത്തിലുള്ള പെറ്റി കേസുകള്‍ സാധാരണത്തേതിനേക്കാള്‍ ഇരട്ടിയായിരുന്നു. പരസ്യമദ്യപാനി സംഘങ്ങളെ തന്നെ പിടികൂടാന്‍ പോലീസിന് കഴിയുന്നുവെന്നും കേസുകള്‍ കേട്ടാല്‍ മനസ്സിലാകും. മദ്യകച്ചവടത്തിലൂടെ നഷ്ടമാകുന്ന പണം പോലീസുവഴി സര്‍ക്കാരിന് ലഭിക്കുകയും ചെയ്യുന്നു. പക്ഷേ പേരുദോഷം മാറ്റാന്‍ കഴിയുന്നില്ലെന്നും പോലീസ് തന്നെ പറയുന്നു.

മദ്യം വാങ്ങുന്നവര്‍ വീട്ടില്‍ കൊണ്ടുപോയി കഴിക്കണം. വേണമെങ്കില്‍ നാട്ടുകാര്‍ക്കോ അയല്‍ ക്കാര്‍ക്കോ ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തില്‍ വീടുകള്‍ ബാറുകളാക്കി മാറ്റുകയും ചെയ്യാം. പക്ഷേ പരസ്യ മദ്യപാനം മാത്രം പാടില്ല. സ്റ്റേഷനില്‍ നിന്നും ജീപ്പില്‍ രാവിലെ ഇറങ്ങിയാല്‍ ന്യായമായ കാശുമായി വൈകിട്ട് തിരിച്ചെത്തും. ആര്‍ക്കും പരാതികളില്ല. പിന്നെ മദ്യപിച്ച് പിടിക്കുന്നവരെ വെറുടെവിടാന്‍ ബാറുകള്‍ തുറക്കാന്‍ സമ്മതിച്ചിരിക്കുന്ന രാഷ്‌ട്രീയ നേതാക്കള്‍ തന്നെ വിളിക്കുന്ന കാഴ്ചയും പോലീസ് മറച്ചു വയ്‌ക്കുന്നില്ല. ഇനി പോലീസിന് വിശ്രമിക്കണമെങ്കില്‍ ബാറുകള്‍ തുറക്കണം. അല്ലെങ്കില്‍ മദ്യം എന്നെന്നേയ്‌ക്കുമായി നിര്‍ത്തണം. ഇതില്‍ ഏതുവേണമെന്ന് തീരുമാനിക്കാനുള്ള തര്‍ക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നുമാത്രം.

പെട്ടിക്കടകള്‍ കേന്ദ്രീകരിച്ച് അനധികൃത മദ്യവിളമ്പല്‍

മുണ്ടക്കയം: മുണ്ടക്കയത്ത് പെട്ടിക്കടകള്‍ കേന്ദ്രീകരിച്ചു അനധികൃത മദ്യവിളമ്പല്‍. മുണ്ടക്കയത്ത് സ്വകാര്യ ബാര്‍ അടച്ചു പൂട്ടിയതോടെ വിവിധ പെട്ടികടകള്‍, ചായക്കടകള്‍ കോഫീബാറുകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചു മദ്യപാനികള്‍ക്കു സൗകര്യമൊരുക്കിനല്‍കുന്നതായി ആക്ഷേപം. ബീവറേജ് കോര്‍പ്പറേഷന്റെ വില്‍പനശാലയില്‍ നിന്നും വാങ്ങുന്ന മദ്യം ഇരുന്നു കുടിക്കാന്‍ സൗകര്യമൊരുക്കിനല്‍കുന്നത് ഇത്തരത്തിലുളള പെട്ടികടകളാണ്.ബീവറേജ് കോര്‍പ്പറേഷന്റെ കടയില്‍ നിന്നും വാങ്ങുന്ന മദ്യം കുടിക്കാന്‍ അവസരം നല്‍കുമ്പോള്‍ കടയില്‍ നിന്നും മറ്റു സാധനങ്ങളുടെ കച്ചവടം നടക്കുമെന്നതാണ് കുടിയന്‍മാര്‍ക്ക് സൗകര്യം നല്‍കാന്‍ വ്യാപാരികള്‍ തയ്യാറാവുന്നത്. മുമ്പും വ്യാപകമായി ഗാലക്‌സി കവലയിലെ നിരവധി വ്യാപാരസ്ഥാപനങ്ങള്‍ ഈ സൗകര്യം നല്‍കി പോന്നിരുന്നങ്കലും ഇപ്പോള്‍ ബാറ് പൂട്ടിയതോടെ കുടിയന്‍മാരുടെ തിരക്കാണിവിടെ അനുഭവപെടുന്നത്. രാവിലെ മുതല്‍ രാത്രി വൈകുന്നവരെ കടകളില്‍ മദ്യ സല്‍ക്കാരമാണ് നടക്കുന്നത്. സമീപത്തെ ബാങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമെത്തുന്ന സ്ത്രീകളടക്കമുളള നിരവധിയാളുകള്‍ക്ക് മദ്യപന്‍മാരുടെ ശല്യം അനുഭവപെടുന്നത് പതിവാണ്. മദ്യപാനികള്‍ക്കായി പുഴുങ്ങിയ മുട്ട കച്ചവടം ഇവിടെ പൊടിപൊടിക്കുകയാണ്.

ചില വ്യാപാരികള്‍ മദ്യപാനികളില്‍ നിന്നും സര്‍വീസ് ചാര്‍ജായി ഇരുപതു മുതല്‍ അന്‍പത് രൂപവരെ ഈടാക്കുന്നതായും ഇആക്ഷേപമുണ്ട്. ചില വ്യാപാരികള്‍ മദ്യം വാങ്ങിവെച്ചു വിലകൂട്ടി വില്‍പന നടത്തുന്നതായും ആക്ഷേപമുണ്ട്. അവധി ദിവസങ്ങളിലും, രാത്രികാലങ്ങളിലും ഇത്തരം കച്ചവടം നടത്തുന്നത.് മദ്യ സല്‍ക്കാരത്തിന്റെ ഇടയില്‍ കഞ്ചാവു വില്‍പനയും തകൃതിയായി ഇവിടെ നടക്കുന്നുണ്ട്. അധികാരികളെ ഇതു സംബന്ധിച്ചു വിവരങ്ങള്‍ നിരവധി തവണ അറിയിച്ചെങ്കിലും പ്രയോജനപെട്ടില്ലന്നാണ് നാട്ടുകാരുടെ ആക്ഷേപം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍

India

45 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജം

Kerala

ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി, കൂട്ടിയും കിഴിച്ചും മുന്നണികള്‍

ദൃഷ്ടി, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഭ്രമണപഥത്തില്‍
India

ലോകത്തെ ആദ്യ ഒപ്‌റ്റോസാര്‍ ദൃഷ്ടി വിക്ഷേപിച്ചു

നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി പാര്‍ലമെന്റ് അംഗം അക്തര്‍ ഹൊസൈന്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നു
India

ബംഗാളിലെ ബിജെപി വിജയത്തില്‍ ആശങ്ക ബംഗ്ലാദേശിന്; രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ മടങ്ങാന്‍ ഇടയാക്കും

പുതിയ വാര്‍ത്തകള്‍

അമാലിയയും അലക്സിയയും

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

ഭൂമിയേയും ചൂടുപിടിപ്പിക്കുന്ന ലോക രാഷ്‌ട്ര സംഘര്‍ഷങ്ങള്‍

ലവ് ജിഹാദിന്റെ ഇരയായ ശ്രുതി എഴുതിയ പുസ്തകം നാലാം ലക്കത്തിലേക്ക്…ശ്രുതി റഹ്മത്തായി പിന്നീട് സനാതനധര്‍മ്മത്തിലേക്ക് തിരിച്ചുവന്നു

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

45,000 ടണ്‍ എല്‍പിജിയുമായി സര്‍വ്ശക്തി ഹോര്‍മൂസ് കടന്നു

വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ, സുരേന്ദ്രനും അശ്വിനിയ്‌ക്കും ശോഭയ്‌ക്കും സാധ്യത, ബലാബലത്തില്‍ പിസി ജോര്‍ജ്ജും റെനീഷും മുകുന്ദനും കൃഷ്ണകുമാറും

ലൈസൻസ് ഇല്ലാത്ത ഖലീഫാ കഫേ പൂട്ടിച്ച് തിരുവനന്തപുരം കോർപ്പറേഷൻ : ഇരവാദം മുഴക്കി പാഞ്ഞെത്തി ഇസ്ലാമിസ്റ്റുകൾ

ഭാരതത്തിലെ തെരഞ്ഞെടുപ്പില്‍ അമേരിക്കയില്‍ വാതുവെപ്പ് സജീവം

ട്രംപിന്റെ കടല്‍ക്കൊള്ള പരാമര്‍ശം; യുഎന്‍ ഇടപെടണമെന്ന് ഇറാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.