Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പാര്‍ട്ടി പരിപാടികള്‍ക്ക് ആളില്ല; സിപിഎം നേതൃത്വം അങ്കലാപ്പില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2014, 09:40 pm IST
inKottayam

കോട്ടയം: ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ സിപിഎം നടത്തുന്ന പ്രതിഷേധ പരിപാടികള്‍ പാളുന്നു. ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ വധശ്രമമുള്‍പ്പെടെയുള്ള അക്രമം നടത്തിയതിനുശേഷം ആര്‍എസ്എസ് അക്രമം അവസനിപ്പിക്കുകയെന്ന മുദ്രാവാക്യം മുഴക്കി നടത്തുന്ന പ്രതിഷേധ റാലികള്‍ക്കും വിശദീകരണയോഗങ്ങള്‍ക്കും പോലീസ് സ്റ്റേഷന്‍ മാര്‍ച്ചുകള്‍ക്കുമാണ് പാര്‍ട്ടി നേതൃത്വം അണികളെ കിട്ടാന്‍ നെട്ടോട്ടമോടുന്നത്.

കഴിഞ്ഞദിവസം ബിജെപി പ്രവര്‍ത്തകരെ വടിവാളിന് വെട്ടി വധിക്കാന്‍ ശ്രമിച്ചതിനു ശേഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നടത്തിയ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് പൊളിയുമെന്ന ഘട്ടമെത്തിയപ്പോള്‍ തിരുവാര്‍പ്പ്, കൈപ്പുഴമുട്ട് ഭാഗങ്ങളില്‍ നിന്നും പാര്‍ട്ടിപ്രവര്‍ത്തകരെ ഇറക്കേണ്ടിവന്നു. എന്നിട്ടും മാര്‍ച്ചിന് മൂന്നക്കസംഖ്യ തികയ്‌ക്കാനായില്ല. പ്രതിഷേധറാലികള്‍ക്ക് തൊഴിലുറപ്പ് പദ്ധതി പ്രകാരം പണിയെടുക്കുന്ന സ്ത്രീകളെയും സിഐടിയു തൊഴിലാളി യൂണിയനുകളില്‍പ്പെട്ട റിസോര്‍ട്ട് ജീവനക്കാരെയും താത്കാലിക നിര്‍മ്മാണ തൊഴിലാളികളെയും ഓട്ടോ ,ടാക്‌സി, ഹൗസ്‌ബോട്ട് തൊഴിലാളികളെയും ഭീഷണിപ്പെടുത്തിയും പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുത്തില്ലെങ്കില്‍ ശിക്ഷാനടപടിയുണ്ടാകുമെന്ന നോട്ടീസ് നല്‍കിയുമാണ് പങ്കെടുപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇത് സ്ഥിരമയതോടെ തൊഴിലാളികല്‍ അനാവശ്യമായ പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുക്കാതെ പാര്‍ട്ടിനേതൃത്വത്തിനെതിരെ പ്രതികരിക്കാന്‍ തുടങ്ങി. ഈ തൊഴിലാളികളുടെ പ്രതികരണത്തിന്റെ അവസാന ഉദാഹരണമാണ് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് പൊളിയാനിടയാക്കിയത്. ഇത് പാര്‍ട്ടി നേതൃത്വത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്.

അക്രമരാഷ്‌ട്രീയം കൊണ്ട് അണികളെ പിടിച്ചുനിര്‍ത്താനുള്ള നേതൃത്വത്തിന്റെ തന്ത്രവും പാളിക്കൊണ്ടിരിക്കുകയാണ്. പോലീസ് സ്റ്റേഷന്‍ ആക്രമിച്ചും പോലീസുകാരെ ഭീഷണിപ്പെടുത്തിയും സ്റ്റേഷന്‍ കൈപ്പടിയിലൊതുക്കിയിരുന്ന നേതൃത്വത്തിന്റെ കണക്കുകൂട്ടലുകളും മേഖലയില്‍ ഇല്ലാതായി. ആര്‍എസ്എസ് ബിജെ പി പ്രവര്‍ത്തകരുടെ ജനകീയ പ്രക്ഷോഭങ്ങളുടെ ഫലമായി അക്രമരാഷ്‌ട്രീയവുമായി രംഗത്തെത്തിയ സിപിഎം ടിക്കറ്റില്‍ മത്സരിച്ച് പഞ്ചായത്തംഗങ്ങളായവരും ലോക്കല്‍ കമ്മറ്റി സെക്രട്ടറിമാരുമടക്കം നിരവധി ഗുണ്ടകള്‍ അഴിക്കുള്ളിലുമായി. ഇതോടെ ഇവരുടെ പിണിയാളുകളായി നടന്ന ഗുണ്ടകളില്‍ പലരും ഉള്‍വലിഞ്ഞിട്ടുണ്ട്. ഇതും പാര്‍ട്ടിയുടെ അക്രമ രാഷ്‌ട്രീയ തന്ത്രത്തിന് തിരിച്ചടിയായിട്ടുണ്ട്. ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ പാര്‍ട്ടിയുടെ നെടുങ്കോട്ടയായ കുമരകം തിരുവാര്‍പ്പ് മേഖലകളില്‍ പാര്‍ട്ടിക്ക് വന്‍ തിരിച്ചടി നേരിടേണ്ടിവരും. പാര്‍ട്ടിനയങ്ങളില്‍ പ്രതിഷേധിച്ച് ചൂളഭാഗം, ആശാരിച്ചേരില്‍, ചക്രംപടി, ബോട്ടുജെട്ടി ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിന് സിപിഎം പ്രവര്‍ത്തകരാണ് പാര്‍ട്ടിവിട്ട് കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നുകൊണ്ടിരിക്കുന്നത്. വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഭരണം നിലനിര്‍ത്താന്‍ പാര്‍ട്ടിക്കു കഴിയുമോയെന്ന ചോദ്യം പാര്‍ട്ടി നേതൃത്വത്തെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

Kerala

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

Kerala

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

Kerala

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

Kerala

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.