Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

തിരുനക്കര വലിയ വിളക്ക് ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2014, 09:11 pm IST
in Kottayam

കോട്ടയം: തിരുനക്കരയപ്പന്റെ വലിയ വിളക്ക് ഇന്ന് നടക്കും. ഉത്സവത്തിന്റെ കൊടിയേറ്റിനു ശേഷമുള്ള വിളക്കെഴുന്നനെള്ളിപ്പുകളില്‍ രണ്ടാം ഉത്സവത്തിന്റെ വിളക്കെഴുന്നെള്ളിപ്പ് കൊടിക്കീഴ് വിളക്കായി ഭക്തര്‍ കണ്ടു തൊഴുന്നു. അതു കഴിഞ്ഞാല്‍ വിളക്കിനെഴുന്നെള്ളിപ്പുകള്‍ ദിവസവും നടക്കുന്നുവെങ്കിലും പ്രാധാന്യമേറിയ എഴുന്നെള്ളിപ്പ് എട്ടാം ഉത്സവദിനമായ ഇന്നാണ്. തിരുനക്കരദേവന്‍ സര്‍വ്വാലങ്കാരവിഭൂഷിതനായി പൂര്‍ണസ്വരൂപനായി വിളക്കിനെഴുന്നെള്ളുന്ന ദിവസമാണിന്ന്. ഇത് ദര്‍ശന പ്രധാനമാണ്. വലിയ വിളക്കിനോടനുബന്ധിച്ച് നാഗസ്വരം, പഞ്ചവാദ്യം എന്നിവ ശബ്ദ താള ലയ വിന്യാസങ്ങള്‍ രചിക്കും. വലിയവിളക്കിനോടനുബന്ധിച്ച് ഭക്തരുടെ വലിയ കാ ണിക്കയും നടക്കും. ഭക്തരോരോരുത്തരും ദേവന് തന്നാലാവുന്നതിന്റെ പരമാവധി ഭക്തിപൂര്‍വ്വം കാഴ്ചവയ്‌ക്കുന്ന ചടങ്ങാണിത്.

ഇന്നത്തെ വലിയവിളക്കിന് ഓച്ചിറ ശിവദാസും മരുത്തോര്‍വട്ടം ബാബുവും നാഗസ്വര ലയ വിന്യാസങ്ങള്‍ രചിക്കും. ആലപ്പുഴ എസ്. വിജയകുമാറും കാവാലം ബി.ശ്രീകുമാറും ഇവര്‍ക്ക് തവില്‍താള ലയ വിന്യാസം നല്‍കും. തുടര്‍ന്ന് നടക്കുന്ന പഞ്ചവാദ്യത്തില്‍ വാദ്യ കലാനിധി ഊരമന വേണുമാരാരും അറുപതില്‍ പരം കലാകാരന്മാരും പങ്കെടുക്കും.

രാവിലെ 7.30ന് നടക്കുന്ന ശ്രീബലി എഴുന്നെള്ളിപ്പിനും ഇവര്‍ ദേവന് വാദ്യ വിന്യാസങ്ങള്‍ രചിക്കും. വൈകിട്ട് നടക്കുന്ന ദീപാരാധനയോടൊപ്പം ദീപക്കാഴ്ചയും നടക്കും. ദേശം മുഴുവന്‍ നിറദീപം തെളിയിക്കുന്ന ദേശവിളക്കും ഇതോടൊപ്പം നടക്കും.

ക്ഷേത്രത്തില്‍ പതിവു പൂജകള്‍ക്കു പുറമേ രാവിലെ മുതല്‍ വിശേഷാല്‍ പൂജകള്‍, വഴിപാടുകള്‍, ഉത്സവാദി പൂജകള്‍ എന്നിവയ്‌ക്കുശേഷം ഉത്സവബലിയ്‌ക്കള്ള ഒരുക്കങ്ങള്‍ ആരംഭിക്കും. ഉച്ചയ്‌ക്ക് 2ന് ഉത്സവബലി ദര്‍ശനം നടക്കും. ഭൂതഗണങ്ങള്‍ക്ക് ബലിതൂവുന്ന ഈ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ സാധിക്കുന്നത് പൂര്‍വ്വജന്മസുകൃതമായാണ് ഭക്തര്‍ കാണുന്നത്.

രാവിലെ 11ന് നടക്കുന്ന സ്‌തോത്രപാരായണത്തോടെ കണ്‍വന്‍ഷന്‍ പന്തല്‍ ഉണരും. തുടര്‍ന്ന് ഭജന്‍സ്, സംഗീതാര്‍ച്ചന, ഭക്തിഗാനമേള, സംഗീതക്കച്ചേരി, വീണക്കച്ചേരി എന്നിവ ക്ഷേത്രപരിസരമാകെ ഭക്തിമത്താക്കും. വൈകിട്ട് 5ന് വൈക്കം ബ്രദേഴ്‌സിന്റെ ഭക്തിഗാനസുധ നടക്കും. തുടര്‍ന്ന് 6ന് നടക്കുന്ന കാഴ്ചശ്രീബലിയോടൊപ്പം കാട്ടാംപാക്ക് വേലകളി സംഘത്തിന്റെ വേലയും, തുട ര്‍ന്ന് സേവയും നടക്കും. ഇതോടൊപ്പം മയൂരനൃത്തവും കാണികള്‍ക്ക് ഹരം പകരും.

നാഗസ്വരത്തിനും സ്‌പെഷ്യല്‍ പഞ്ചവാദ്യത്തിനും മരുത്തോ ര്‍വട്ടം ബാബു, ഊരമന വേണു മാരാര്‍ എന്നിവരുടെ പ്രമാണത്തില്‍ കലാകാരന്മാര്‍ അണിനിരക്കും. രാത്രി 8.30ന് താരാ കല്യാണും സംഘവും അവതരിപ്പിക്കുന്ന നൃത്തപരിപാടിയാണ് ഇന്നത്തെ മുഖ്യകലാപരിപാടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുവേന്ദു അധികാരി നന്ദിഗ്രാമില്‍ വിജയത്തിലേക്ക്

Kerala

ഇടത് കോട്ട തകർത്ത് ചാത്തന്നൂരിൽ താമര വിരിഞ്ഞു; 4002 വോട്ടുകൾക്ക് ബി. ബി ഗോപകുമാർ വിജയിച്ചു

സുവേന്ദു അധികാരി
India

ടുഡെയ്സ് ചാണക്യയുടെ പ്രവചനം ബംഗാളില്‍ അച്ചട്ടമായി….293 സീറ്റുകളില്‍ ബിജെപിയ്‌ക്ക് 192 കിട്ടുമെന്ന് പറഞ്ഞ എക്സിറ്റ് പോള്‍ പ്രവചനം എക്സാറ്റായി

India

കേവല ഭൂരിപക്ഷം കിട്ടിയില്ല, പക്ഷെ എംജിആറിനും ജയലളിതയ്‌ക്കും ശേഷം സിനിമാതരംഗം തമിഴ്നാട്ടില്‍ ആഞ്ഞടിക്കുമ്പോള്‍

Kerala

ബംഗാളിൽ മൂന്നിൽരണ്ടിലേക്ക്, അസാമിൽ മൂന്നിൽ രണ്ട്, തമിഴ്‌നാട്ടിൽ വിജയ്‌ക്ക് ഭൂരിപക്ഷമായില്ല

പുതിയ വാര്‍ത്തകള്‍

നൂറോളം ബുൾഡോസറുകളുമായെത്തി ഒരു ലക്ഷം ഏക്കർ ഭൂമി തിരികെ പിടിച്ച ഹിമന്ത ബിശ്വ ശർമ്മ : ആയിരക്കണക്കിന് നുഴഞ്ഞുകയറ്റക്കാരെ നാടുകടത്തിയ മുഖ്യമന്ത്രി

ആര്‍ജികറില്‍ തൃണമൂല്‍ഗുണ്ടകള്‍ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന വനിതാഡോക്ടര്‍ക്ക് നീതി, അമ്മ രത്ന ദേബ്നാഥ് ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്നില്‍

വിളിച്ചു പറയും, പറഞ്ഞപോലെ വിജയിക്കും, ബീഹാർ കഴിഞ്ഞപ്പോൾ മോദി പറഞ്ഞിരുന്നു അടുത്തത് ബംഗാൾ; പദ്ധതികൾ കൃത്യമായി നടപ്പാകുന്നു

ഷാജഹാന്‍ ഷെയ്ഖിനെയും ജഹാംഗീര്‍ ഖാനെയും പിടിക്കാന്‍ വന്ന കേന്ദ്രഏജന്‍സി വേട്ടയാടുന്നുവെന്ന് കൂവിവിളിച്ചു, മമതയെ വീഴ്‌ത്തിയത് ഈ ഗുണ്ടകള്‍

അസാമിൽ മൂന്നാമതും ബിജെപി വരുമ്പോൾ മൂന്നിൽ രണ്ടും കടക്കുന്നു; ഏക സിവിൽ നിയമ വാഗ്ദാനത്തിന് പിന്തുണ

തിരുപ്പുറകുണ്ഡ്രത്തെ ദേവസേനാധിപതിയ്‌ക്ക് മുന്നിൽ തകർന്നടിഞ്ഞ് സ്റ്റാലിൻ : വിശ്വാസത്തെ സംരക്ഷിക്കുന്നവർക്ക് മാത്രം വോട്ടെന്ന് പറഞ്ഞ തമിഴ് ജനതയുടെ വിജയം

പശ്ചിമ ബംഗാൾ കാവിയണിയുന്നത് ഇങ്ങനെയാണ്; ബിജെപി 201 സീറ്റിലെത്തി

സുവേന്ദു അധികാരി (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഗാന്ധി കുടുംബവും മമതയും പുറത്താക്കിയത് കുടുംബരാഷ്‌ട്രീയത്തിന്റെ പേരില്‍ പുറത്താക്കിയവര്‍ അസമിലും ബംഗാളിലും മുഖ്യമന്ത്രിമാര്‍

ഇല്ല , ബംഗാൾ തെരഞ്ഞെടുപ്പ് ഫലം ഞങ്ങൾ വിശ്വസിക്കില്ലെന്ന് ടിഎംസി

കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ നഗ്നനായി നിൽക്കുന്നു; വൈകാരിക കുറിപ്പുമായി കെ.കെ രമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.