Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോട്ടയത്തെ ജിംനേഷ്യത്തില്‍ റെയ്ഡ്: ഉത്തേജകമരുന്നുകള്‍ പിടിച്ചെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2014, 09:08 pm IST
in Kottayam

കോട്ടയം: ജിംനേഷ്യങ്ങളില്‍ വ്യാപക റെയ്ഡ്. മ്യഗങ്ങള്‍ക്ക് മാത്രം ഉപയോഗിക്കാവുന്ന മരുന്നുകളും പുരുഷന്‍മാരുടെ ശാരീരിക ക്ഷമതക്ക് ഭംഗം വരുത്തുന്ന ഉത്തേജക മരുന്നുകളും പിടിച്ചെടുത്തു.ജിംനേഷ്യങ്ങളില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിജിലന്‍സ് നടത്തിയ റെയ്ഡിലാണ് ഉത്തേജകമരുന്നുകള്‍ പിടിച്ചെടുത്തത്. ഇവര്‍ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ജിംനേഷ്യത്തില്‍അഞ്ചു സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ നഗരത്തിനടുത്തുള്ള ഒരു ജിംനേഷ്യത്തില്‍ നിന്ന് സ്റ്റാനസലോള്‍ എന്ന ഉത്തേജകമരുന്ന് പിടിച്ചെടുത്തു. ഇന്ത്യയിലും വിദേശത്തുനിന്നുമുള്ള മരുന്നുകളാണ് പിടിച്ചെടുത്തത്. 1500 രൂപയോളം വിലവരുന്ന മരുന്നുകളാണ് ഇവ. കേരളത്തിലെ ചെറുപ്പക്കാര്‍ മസില്‍ പെരുപ്പിക്കാന്‍ വിദേശ രാജ്യങ്ങളില്‍ പന്തയക്കുതിര കള്‍ക്ക് നല്‍കുന്ന വെറ്ററിനറി സ്റ്റിറോയ്ഡുകളും സ്‌്രൈതണ സ്വഭാവമുള്ള പുരുഷന്മാരെ ചികില്‍സിക്കാനുള്ള പുരുഷഹോര്‍മോണുകളും ഉപയോഗിക്കുന്നതായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം കണ്ടെത്തിയിരുന്നു. തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ മാനസികനില വരെ തകരാറിലാവുകയും വന്ധ്യതയ്‌ക്കിടയാക്കുകയും ചെയ്‌യുന്നവയാണ് ഇത്തരം മരുന്നുകളെന്നും മുന്നറിയിപ്പും നല്‍കിയിരുന്നു. എന്നിട്ടും ജിംനേഷ്യങ്ങളില്‍ ഇവ അനധികൃതമായി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് പരിശോധന ഊര്‍ജിതപ്പെടുത്തിയിരുന്നത്.

ബോഡി ബില്‍ഡിങ്ങിനായി അപകടകരമായ സ്റ്റിറോയിഡുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ പരാതികളുണ്ടായിരുന്നു. മെക്‌സിക്കോയില്‍ നിര്‍മിക്കുന്ന ബോള്‍ഡിനോണ്‍ വിഭാഗത്തില്‍പ്പെട്ട മരുന്ന് പന്തയക്കുതിരകള്‍ക്കു നല്‍കുന്നത്. മീഥല്‍ൈ ഡൈ ഇനോണ്‍ വിഭാഗത്തില്‍പ്പെട്ട മരുന്നും മുന്‍പ് പല ജിംനേഷ്യങ്ങളില്‍നിന്നു പിടിച്ചെടുത്തിട്ടുണ്ട്.

അനധികൃതമായി ജിംനേഷ്യങ്ങളും ഹെല്‍ത്ത് സെന്ററുകളും നടത്തുന്നവരാണ് ഇത്തരം അപകടകരമായ മരുന്നുകള്‍ വിതരണം ചെയ്‌യുന്നതെന്നും ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. മസില്‍ പെരുപ്പിക്കാനുള്ള വൈറ്റമിനുകളാണെന്ന ധാരണയിലാണ് യുവാക്കള്‍ ഇതുപയോഗിക്കുന്നത്. മ്യഗങ്ങള്‍ക്ക് മാത്രം ഉപയോഗിക്കുന്ന ഈ മരുന്ന് സൂക്ഷിക്കുന്നതിന് സ്വകാര്യ വ്യക്തിക്ക് അനുവാദം ഇല്ല . മരുന്ന കൈവശം വച്ചാല്‍ മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ ഈടാക്കാനും വകുപ്പുള്ള കുറ്റമാണ്.പരിശോധനയില്‍ അസിസ്റ്റന്റ് വിജിലന്‍സ് ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ പി.എം. ജയന്‍, ഗിരിജാകുമാരി, മാര്‍ട്ടിന്‍ ജോസഫ്, ജ്യോതികുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുവേന്ദു അധികാരി നന്ദിഗ്രാമില്‍ വിജയത്തിലേക്ക്

Kerala

ഇടത് കോട്ട തകർത്ത് ചാത്തന്നൂരിൽ താമര വിരിഞ്ഞു; 4002 വോട്ടുകൾക്ക് ബി. ബി ഗോപകുമാർ വിജയിച്ചു

സുവേന്ദു അധികാരി
India

ടുഡെയ്സ് ചാണക്യയുടെ പ്രവചനം ബംഗാളില്‍ അച്ചട്ടമായി….293 സീറ്റുകളില്‍ ബിജെപിയ്‌ക്ക് 192 കിട്ടുമെന്ന് പറഞ്ഞ എക്സിറ്റ് പോള്‍ പ്രവചനം എക്സാറ്റായി

India

കേവല ഭൂരിപക്ഷം കിട്ടിയില്ല, പക്ഷെ എംജിആറിനും ജയലളിതയ്‌ക്കും ശേഷം സിനിമാതരംഗം തമിഴ്നാട്ടില്‍ ആഞ്ഞടിക്കുമ്പോള്‍

Kerala

ബംഗാളിൽ മൂന്നിൽരണ്ടിലേക്ക്, അസാമിൽ മൂന്നിൽ രണ്ട്, തമിഴ്‌നാട്ടിൽ വിജയ്‌ക്ക് ഭൂരിപക്ഷമായില്ല

പുതിയ വാര്‍ത്തകള്‍

നൂറോളം ബുൾഡോസറുകളുമായെത്തി ഒരു ലക്ഷം ഏക്കർ ഭൂമി തിരികെ പിടിച്ച ഹിമന്ത ബിശ്വ ശർമ്മ : ആയിരക്കണക്കിന് നുഴഞ്ഞുകയറ്റക്കാരെ നാടുകടത്തിയ മുഖ്യമന്ത്രി

ആര്‍ജികറില്‍ തൃണമൂല്‍ഗുണ്ടകള്‍ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന വനിതാഡോക്ടര്‍ക്ക് നീതി, അമ്മ രത്ന ദേബ്നാഥ് ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്നില്‍

വിളിച്ചു പറയും, പറഞ്ഞപോലെ വിജയിക്കും, ബീഹാർ കഴിഞ്ഞപ്പോൾ മോദി പറഞ്ഞിരുന്നു അടുത്തത് ബംഗാൾ; പദ്ധതികൾ കൃത്യമായി നടപ്പാകുന്നു

ഷാജഹാന്‍ ഷെയ്ഖിനെയും ജഹാംഗീര്‍ ഖാനെയും പിടിക്കാന്‍ വന്ന കേന്ദ്രഏജന്‍സി വേട്ടയാടുന്നുവെന്ന് കൂവിവിളിച്ചു, മമതയെ വീഴ്‌ത്തിയത് ഈ ഗുണ്ടകള്‍

അസാമിൽ മൂന്നാമതും ബിജെപി വരുമ്പോൾ മൂന്നിൽ രണ്ടും കടക്കുന്നു; ഏക സിവിൽ നിയമ വാഗ്ദാനത്തിന് പിന്തുണ

തിരുപ്പുറകുണ്ഡ്രത്തെ ദേവസേനാധിപതിയ്‌ക്ക് മുന്നിൽ തകർന്നടിഞ്ഞ് സ്റ്റാലിൻ : വിശ്വാസത്തെ സംരക്ഷിക്കുന്നവർക്ക് മാത്രം വോട്ടെന്ന് പറഞ്ഞ തമിഴ് ജനതയുടെ വിജയം

പശ്ചിമ ബംഗാൾ കാവിയണിയുന്നത് ഇങ്ങനെയാണ്; ബിജെപി 201 സീറ്റിലെത്തി

സുവേന്ദു അധികാരി (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഗാന്ധി കുടുംബവും മമതയും പുറത്താക്കിയത് കുടുംബരാഷ്‌ട്രീയത്തിന്റെ പേരില്‍ പുറത്താക്കിയവര്‍ അസമിലും ബംഗാളിലും മുഖ്യമന്ത്രിമാര്‍

ഇല്ല , ബംഗാൾ തെരഞ്ഞെടുപ്പ് ഫലം ഞങ്ങൾ വിശ്വസിക്കില്ലെന്ന് ടിഎംസി

കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ നഗ്നനായി നിൽക്കുന്നു; വൈകാരിക കുറിപ്പുമായി കെ.കെ രമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.