Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

തിരുവാര്‍പ്പ് സര്‍വ്വീസ് കെഎസ്ആര്‍ടിസി വിപുലപ്പെടുത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2014, 09:07 pm IST
in Kottayam

സ്വന്തം ലേഖിക

കോട്ടയം: ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞു പ്രവര്‍ത്തിക്കുന്ന കോട്ടയത്തെ കെഎസ്ആര്‍ടിസി മറ്റ് സര്‍വ്വീസുകളില്‍ നിന്നും വ്യത്യസ്തമാകുന്നു. സ്വകാര്യ ബസുകള്‍ പണിമുടക്കിയതിനെത്തുടര്‍ന്ന് രൂക്ഷമായ യാത്രാക്ലേശം അനുഭവിക്കേണ്ടവന്ന തിരുവാര്‍പ്പ് സ്വദേശികള്‍ക്ക് ആശ്വാസമേകിയാണ് കോട്ടയത്തെ കെഎസ്ആര്‍ടിസി പ്രശംസനീയമായ സേവനം കാഴ്ചവയ്‌ക്കുന്നത്. സ്വകാര്യ ബസ് സമരം നടക്കുന്നതിനു മുമ്പ് പ്രതിദിനം രാവിലെയും വൈകിട്ടുമായി രണ്ടു സര്‍വ്വീസുകളാണ് തിരുവാര്‍പ്പിലേക്ക് കെഎസ്ആര്‍ടിസി നടത്തിയിരുന്നത്. സ്വകാര്യ ബസ് ജീവനക്കാരുടെ സമരം തീര്‍ന്നെങ്കിലും ഇനി സ്വകാര്യ ബസുകള്‍ തങ്ങള്‍ക്കു വേണ്ടായെന്ന് നാട്ടുകാര്‍ നിലപാടെടുത്തതോടെ കൂടുതല്‍ ബസുകള്‍ സര്‍വ്വീസ് നടത്താനായി കെഎസ്ആര്‍ടിസി നിയോഗിക്കുകയായിരുന്നു. ഇപ്പോള്‍ പ്രതിദിനം അഞ്ചു ബസ്സുകളാണ് സര്‍വ്വീസ് നടത്തുന്നത്. ഒരു ബസ് പന്ത്രണ്ടു സര്‍വ്വീസ് നടത്തുന്നു. മൊത്തം അറുപതു സര്‍വ്വീസുകളാണ് ദിനംപ്രതി കെഎസ്ആര്‍ടിസി നടത്തുന്നത്. ഒരു ബസിന് പ്രതിദിനം 9,000 രൂപയാണ് വരുമാനം. എട്ടുകിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സര്‍വ്വീസാണ് നടത്തുന്നത്. അഞ്ചുബസുകള്‍ക്കുമായി 45,000 രൂപയിലേറെ കളക്ഷന്‍ കിട്ടുന്നുണ്ടെന്നും കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നു.

ജനത്തെ വലക്കുന്ന സമരങ്ങള്‍ കേരളത്തില്‍ അടിക്കടിയുണ്ടാകുമ്പോള്‍ അതിനെതിരെ പ്രതികരിക്കുന്നവര്‍ ചുരുക്കം ചിലരായിരിക്കും. എന്നാല്‍ ഒരു നാടിനെ മുഴുവന്‍ ദുരിതത്തിലാക്കിയ സമരത്തെ അവിടുത്തെ ജനങ്ങള്‍ ഒന്നടങ്കം എതിര്‍ക്കുക മാത്രമല്ല, ഇനിയൊരു സമരം നടത്താന്‍ ഈ നാട്ടിലേക്ക് നിങ്ങളെ കയറ്റില്ലെന്ന നിലപാടിലാണ് തിരുവാര്‍പ്പുകാര്‍.

രണ്ടാഴ്‌ച്ചക്കുമുമ്പാണ് തിരുവാര്‍പ്പിലേക്ക് സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ സമരം ആരംഭിച്ചത്. വേതന വര്‍ധനവ് ആവശ്യപ്പെട്ട് ബസ് തൊഴിലാളികള്‍ നടത്തിയ സമരം പിന്നീട് ചര്‍ച്ച ചെയ്ത് പരിഹിച്ചു. തുടര്‍ന്ന് സമരം അവസാനിപ്പിച്ച് സര്‍വ്വീസ് നടത്താനെത്തിയ ബസ്സുകളെ നാട്ടുകാര്‍ തടയുകയാണ് ചെയ്തത്. സര്‍വ്വീസ് നടത്താനാവില്ലെന്ന നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവില്‍ തൊഴിലാളികള്‍ സര്‍വ്വീസ് നടത്താതെ പോവുകയായിരുന്നു. നാട്ടുകാരെ വലച്ച സമരത്തെത്തുടര്‍ന്ന് തിരുവാര്‍പ്പ് റൂട്ടില്‍ സ്വകാര്യ ബസ്സുകള്‍ ഇനി ഓടിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. എസ്എസ്എല്‍സി പരീക്ഷ തുടങ്ങിയ ദിവസം തന്നെ ബസ് സമരം ആരംഭിച്ചത് പരീക്ഷാര്‍ത്ഥികളെയും മറ്റു യാത്രക്കാരെയും ഏറെ ബുദ്ധിമുട്ടിലാക്കിയിരുന്നു.

വേതനത്തെച്ചൊല്ലി തുടങ്ങിയ സമരം അടുത്ത ദിവസംതന്നെ ചര്‍ച്ച ചെയ്ത് തീര്‍പ്പാക്കി മറ്റ് റൂട്ടുകളില്‍ സര്‍വ്വീസ് നടത്തിയെങ്കിലും കാഞ്ഞിരം, തിരുവാര്‍പ്പ് റൂട്ടില്‍ സമരം തുടരുകയായിരുന്നു. പന്ത്രണ്ട് സ്വകാര്യബസ്സുകളും ഒരു കെഎസ്ആര്‍ടിസിയുമായിരുന്നു ഇവിടേക്ക് സര്‍വ്വീസ് നടത്തിയിരുന്നത്.

വിദ്യാര്‍ത്ഥികളും, ഉദ്യോഗസ്ഥരും അടക്കം യാത്രക്കാര്‍ അധികമുള്ള റൂട്ടാണ് തിരുവാര്‍പ്പ്. നാളുകളായി ഈ റൂട്ടിലേക്ക് പ്രൈവറ്റ് ബസുകള്‍ ആധിപത്യം ഉറപ്പിച്ചിരിക്കുകയായിരുന്നു. ഇതിനിടയിലാണ് സമരവുമായി ബസ് തൊഴിലാളികള്‍ രംഗത്തെത്തിയത്. സമരത്തെ തുടര്‍ന്ന് കോട്ടയം പഴയ ബസ്സ്റ്റാന്റില്‍ നിന്നും തിരുവാര്‍പ്പിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസുകള്‍ നിറഞ്ഞുകവിഞ്ഞാണ് ഇ പ്പോള്‍ പോകുന്നത്. നാട്ടുകാരുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാന്‍ സ്വകാര്യ ബ സുടമകള്‍ പലത വണ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ വഴങ്ങിയിട്ടില്ല.

ജനത്തെ അടിക്കടി വല ക്കുന്ന സമരക്കാര്‍ക്കുള്ള കന ത്ത മറുപടികൂടിയാണ് തിരുവാര്‍പ്പിലെ ജനങ്ങളുടെ പ്രതിഷേധം. ഇനി ഒരിക്കലും സ്വ കാര്യ ബസുകള്‍ക്ക് സര്‍ വീ സ് നടത്താന്‍ സാധിക്കാത്ത തരത്തില്‍ സ്ഥിതിഗതികള്‍ മാറി യിരിക്കുകയാണ്. പ്ര ശ്‌നം പരിഹരിക്കപ്പെട്ടില്ലെങ്കി ല്‍ കാവാലം പോലെ ജില്ലയി ല്‍ കെഎസ്ആര്‍ടിസി മാത്രം സര്‍ വ്വീസ് നടത്തുന്ന പ്രദേശമായി തിരുവാര്‍പ്പ് മാറിയേക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുവേന്ദു അധികാരി നന്ദിഗ്രാമില്‍ വിജയത്തിലേക്ക്

Kerala

ഇടത് കോട്ട തകർത്ത് ചാത്തന്നൂരിൽ താമര വിരിഞ്ഞു; 4002 വോട്ടുകൾക്ക് ബി. ബി ഗോപകുമാർ വിജയിച്ചു

സുവേന്ദു അധികാരി
India

ടുഡെയ്സ് ചാണക്യയുടെ പ്രവചനം ബംഗാളില്‍ അച്ചട്ടമായി….293 സീറ്റുകളില്‍ ബിജെപിയ്‌ക്ക് 192 കിട്ടുമെന്ന് പറഞ്ഞ എക്സിറ്റ് പോള്‍ പ്രവചനം എക്സാറ്റായി

India

കേവല ഭൂരിപക്ഷം കിട്ടിയില്ല, പക്ഷെ എംജിആറിനും ജയലളിതയ്‌ക്കും ശേഷം സിനിമാതരംഗം തമിഴ്നാട്ടില്‍ ആഞ്ഞടിക്കുമ്പോള്‍

Kerala

ബംഗാളിൽ മൂന്നിൽരണ്ടിലേക്ക്, അസാമിൽ മൂന്നിൽ രണ്ട്, തമിഴ്‌നാട്ടിൽ വിജയ്‌ക്ക് ഭൂരിപക്ഷമായില്ല

പുതിയ വാര്‍ത്തകള്‍

നൂറോളം ബുൾഡോസറുകളുമായെത്തി ഒരു ലക്ഷം ഏക്കർ ഭൂമി തിരികെ പിടിച്ച ഹിമന്ത ബിശ്വ ശർമ്മ : ആയിരക്കണക്കിന് നുഴഞ്ഞുകയറ്റക്കാരെ നാടുകടത്തിയ മുഖ്യമന്ത്രി

ആര്‍ജികറില്‍ തൃണമൂല്‍ഗുണ്ടകള്‍ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന വനിതാഡോക്ടര്‍ക്ക് നീതി, അമ്മ രത്ന ദേബ്നാഥ് ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്നില്‍

വിളിച്ചു പറയും, പറഞ്ഞപോലെ വിജയിക്കും, ബീഹാർ കഴിഞ്ഞപ്പോൾ മോദി പറഞ്ഞിരുന്നു അടുത്തത് ബംഗാൾ; പദ്ധതികൾ കൃത്യമായി നടപ്പാകുന്നു

ഷാജഹാന്‍ ഷെയ്ഖിനെയും ജഹാംഗീര്‍ ഖാനെയും പിടിക്കാന്‍ വന്ന കേന്ദ്രഏജന്‍സി വേട്ടയാടുന്നുവെന്ന് കൂവിവിളിച്ചു, മമതയെ വീഴ്‌ത്തിയത് ഈ ഗുണ്ടകള്‍

അസാമിൽ മൂന്നാമതും ബിജെപി വരുമ്പോൾ മൂന്നിൽ രണ്ടും കടക്കുന്നു; ഏക സിവിൽ നിയമ വാഗ്ദാനത്തിന് പിന്തുണ

തിരുപ്പുറകുണ്ഡ്രത്തെ ദേവസേനാധിപതിയ്‌ക്ക് മുന്നിൽ തകർന്നടിഞ്ഞ് സ്റ്റാലിൻ : വിശ്വാസത്തെ സംരക്ഷിക്കുന്നവർക്ക് മാത്രം വോട്ടെന്ന് പറഞ്ഞ തമിഴ് ജനതയുടെ വിജയം

പശ്ചിമ ബംഗാൾ കാവിയണിയുന്നത് ഇങ്ങനെയാണ്; ബിജെപി 201 സീറ്റിലെത്തി

സുവേന്ദു അധികാരി (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഗാന്ധി കുടുംബവും മമതയും പുറത്താക്കിയത് കുടുംബരാഷ്‌ട്രീയത്തിന്റെ പേരില്‍ പുറത്താക്കിയവര്‍ അസമിലും ബംഗാളിലും മുഖ്യമന്ത്രിമാര്‍

ഇല്ല , ബംഗാൾ തെരഞ്ഞെടുപ്പ് ഫലം ഞങ്ങൾ വിശ്വസിക്കില്ലെന്ന് ടിഎംസി

കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ നഗ്നനായി നിൽക്കുന്നു; വൈകാരിക കുറിപ്പുമായി കെ.കെ രമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.