Wednesday, June 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

താണിക്കൂടം ഭഗവതി ക്ഷേത്രം

Janmabhumi Online by Janmabhumi Online
Jan 23, 2014, 01:39 pm IST
in Travel
FacebookTwitterWhatsAppTelegramLinkedinEmail

തൃശൂര്‍ നഗരത്തില്‍ നിന്ന് പത്തു കിലോമീറ്റര്‍ വടക്കു കിഴക്കു മാറി കുറിച്ചിക്കരയില്‍ താണിക്കൂടം പുഴയോരത്താണ് താണിക്കൂടം ഭഗവതി കുടികൊള്ളുന്നത്. ശ്രീകോവിലിന് ചുറ്റും മതില്‍ കെട്ടി അതിനുള്ളില്‍ നില്‍ക്കുന്ന വലിയ വൃക്ഷച്ചുവട്ടിലാണ് മൂല പ്രതിഷ്ഠ നിലകൊള്ളുന്നത്. അത് പണ്ട് താണിമരമായിരുന്നത്രെ. ഇന്ന് കാണുന്നത് പൂവ്വമരമാണ്. മരച്ചുവട്ടിലുള്ള രൂപമില്ലാത്ത ശിലാഖണ്ഡത്തില്‍ നിന്നാണ് ആദിദ്രാവിഡര്‍ ദേവിക വിളി ആദ്യം കേട്ടത്. ദര്‍ശനത്തിന് എത്തുന്ന ഭക്തജനങ്ങള്‍ക്ക് ഈ മൂലസ്ഥാനം കാണാന്‍ കഴിയില്ല. ഇതിന്റെ കിഴക്കുഭാഗത്ത് കരിങ്കല്ല് കൊണ്ട് താന്ത്രിക വിധിയനുസരിച്ച് മേല്‍പ്പുരയില്ലാത്ത ശ്രീകോവില്‍ നിര്‍മിച്ച് ശിലയില്‍ തീര്‍ത്ത കണ്ണാടിവിഗ്രഹം പ്രതിഷ്ഠിച്ചു. പിന്നീട് ശ്രീമൂലസ്ഥാനവും ശ്രീകോവിലിനകത്തെ പ്രതിഷ്ഠയും തമ്മില്‍ ഭിത്തിയിലുള്ള ഒരു ദ്വാരം വഴി ബന്ധിപ്പിച്ചു. ഭിത്തിയിലെ കല്ലുവിളക്ക് തെളിയുമ്പോള്‍ ആ പ്രകാശധാ‍രയിലൂടെ വിഗ്രഹങ്ങള്‍ പരസ്പരം ബന്ധപ്പെട്ട് ചൈതന്യം പ്രവഹിക്കുന്നു.

നായന്മാരുടെ നിയന്ത്രണത്തിലായിരുന്ന ക്ഷേത്രം കൊല്ലവര്‍ഷം 1074-ലാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. 18 ദേശക്കാര്‍ ചേര്‍ന്നതാണ് താണിക്കൂടം ക്ഷേത്രത്തിന്റെ തട്ടകം. തട്ടകക്കാരുടെ യോഗമാണ് പരമാധികേന്ദ്രം. അബ്രാഹ്മണര്‍ വേദമന്ത്രങ്ങള്‍ കേള്‍ക്കുവാന്‍ കുടി അധികാരമില്ലാത്ത കാലത്ത് താണിക്കുടം ക്ഷേത്രത്തിന്റെ പൂജാരിമാര്‍ നായന്മാരായിരുന്നു. പിന്നീട് പൂജാക്രമങ്ങള്‍ ബ്രാഹ്മണീകരിച്ചപ്പോള്‍ നായന്മാരുടെ പൂജ ചുറ്റമ്പലത്തിന് പുറത്ത് ബല്ലിക്കല്ലിനടുത്തായി. തട്ടകത്തിലെ വേല സമുദായക്കാര്‍ മിഥുനമാസത്തില്‍ കലശം കഴിച്ച് മലവാഴിദൈവത്തെ പ്രീതിപ്പെടുത്തി മതില്‍ക്കെട്ടിന് പുറത്തിരുന്ന് ദേവിയെ പൂജിക്കുന്നു. മകരച്ചൊവ്വനാള്‍ പറ പുറപ്പെട്ട് കാഴ്ചദ്രവ്യങ്ങള്‍ സ്വീകരിച്ച് ദേവി ജാതിഭേദമെന്ന്യെ ഭക്തന്മാരെ അനുഗ്രഹിച്ച് ദേശങ്ങളില്‍ അനുഗ്രഹാശിസുകള്‍ ചൊരിഞ്ഞ് സഞ്ചരിക്കുന്നു.

മുമ്പ് ക്ഷേത്രത്തിലുണ്ടായിരുന്നത് ഒരേയൊരു ഉപപ്രതിഷ്ഠ ക്ഷേത്രപാലകന്റേതായിരുന്നു. പീന്നീട് ചീനി അയ്യപ്പനെയും മാളികപ്പുറത്തമ്മയേയും നാഗരാജാവിനെയും നാഗയക്ഷിയെയും പ്രതിഷ്ഠിച്ചു. ദേവീ പ്രീതിക്കുവേണ്ടി തട്ടകത്തിലെ ദേശങ്ങള്‍ തോറും നടത്തുന്ന ചടങ്ങുകളാണ് പാനയും ഗുരുതിയും. ഭക്തര്‍ ആ ചടങ്ങ് വര്‍ഷത്തിലൊരിക്കല്‍ വളരെ ആഘോഷമായിത്തന്നെ നടത്തിവരുന്നു. ക്ഷേത്രത്തിലെ പ്രധാന ഉത്സവം വിഷുസംക്രമ വേലയാണ്. വേലയ്‌ക്ക് ദേശങ്ങളില്‍ നിന്ന് കുതിരകളെ കെട്ടി എഴുന്നെള്ളിച്ചുകൊണ്ട് വന്ന് ക്ഷേത്ര സങ്കേതത്തില്‍ വാദ്യഘോഷങ്ങളോടെ ഉത്സവം നടത്തുന്നു.

ക്ഷേത്രത്തില്‍ മണ്ഡലമാസം പ്രധാനമാണ്. അക്കാലത്ത് തന്ത്രിപൂജയും നനഗവും പഞ്ചഗവ്യവും പതിവുണ്ട്. കൂടാതെ ദേവിയുടെ കളമെഴുതി കുറുപ്പിന്റെ നേതൃത്വത്തില്‍ കളമെഴുത്തു പാട്ടുണ്ട്. ക്ഷേത്രത്തില്‍ ഉത്സവമോ ആറാട്ടോ ഇല്ല. എന്നാല്‍ പ്രകൃതിദേവി നദിയിലൂടെ കൊത്തിയൊഴുകി എത്തി ക്ഷേത്ര സങ്കേതത്തില്‍ വെള്ളപ്പൊക്കം സൃഷ്ടിച്ച് ദേവിക്ക് ആറാട്ട് നടത്തുന്നു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചൈനയിൽ നിന്നും മൂവായിരം വാഹനങ്ങളുമായി പോയ ചരക്ക് കപ്പൽ പസഫിക് സമുദ്രത്തിൽ മുങ്ങി ; കപ്പൽ യാത്ര തിരിച്ചത് മെക്സിക്കോയിലേക്ക് 

Kerala

മോദി ഒരു മതത്തേയും തള്ളിക്കളഞ്ഞിട്ടില്ല; പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം മനസിലാക്കിക്കൊണ്ട് : സ്വാമി സച്ചിദാനന്ദ

Editorial

ഭരണഘടന കുഴിച്ചുമൂടിയവര്‍ മേനി നടിക്കുമ്പോള്‍

Vicharam

ഉയിര്‍ത്തെഴുന്നേല്‍പ്

ന്യൂദല്‍ഹിലെ വിജ്ഞാന്‍ ഭവനില്‍ ഗുരുദേവ-ഗാന്ധിജി സമാഗമ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീനാരായണ ഗുരുദേവന്റെ 
ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി പ്രണമിക്കുന്നു.
Kerala

ഗുരുദേവ-ഗാന്ധിജി സമാഗമം ഭാരതത്തിന് ഊര്‍ജസ്രോതസ്: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ ഡ്രാഗൺ ഐ: അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവർത്തനം, ഫ്ലോറിഡയിൽ നിന്ന് കാണാതായ 60 കുട്ടികളെ കണ്ടെത്തി

ഇറാന്റെ ആണവ കേന്ദ്രങ്ങൾ നശിപ്പിക്കുന്നതിൽ അമേരിക്ക പരാജയപ്പെട്ടോ? ഇന്റലിജൻസ് റിപ്പോർട്ടിന്റെ അവകാശവാദത്തോടുള്ള ട്രംപിന്റെ പ്രതികരണം ഇങ്ങനെ

വെടിനിർത്തലിന് ശേഷം ഇറാൻ വ്യോമാതിർത്തി തുറന്നു, ജറുസലേമിലെ യുഎസ് എംബസി ഇന്ന് തുറക്കും : ഇസ്രായേൽ എല്ലാത്തരം വിലക്കുകളും നീക്കി

ചക്രവാതച്ചുഴി: 14 ജില്ലകളിലും ശക്തമായ മഴ, 8 ജില്ലകളിൽ യെല്ലോ അലർട്ട്

നീ ബ്രാഹ്മിണ്‍ കുടുംബമാണ്.നിങ്ങള്‍ തമ്മില്‍ ഒരിക്കലും ചേരില്ല:ജീവിച്ചു കാണിക്കുമെന്ന് മമ്മൂക്കയെ വെല്ലുവിളിച്ച് മേനക

നിലമ്പൂരില്‍ സ്വരാജ് തോറ്റാല്‍ ലീഗില്‍ ചേരാമെന്ന് ബെറ്റ് വെച്ച ഗഫൂര്‍ സിപിഐ വിട്ട് ലീഗിൽ ചേർന്നു

പ്രണയത്തെ എതിർത്ത അമ്മയെ പത്താംക്ലാസുകാരിയും കാമുകനും ചേർന്ന് കൊലപ്പെടുത്തി

ഓപ്പറേഷൻ സിന്ധു: ഇറാനിൽ നിന്ന് ഇതുവരെ 2,295 പൗരൻമാരെ തിരിച്ചെത്തിച്ചെന്ന് ഇന്ത്യ

ഇറാനില്‍ ഭരണകൂടമാറ്റം സംഭവിച്ചാല്‍ അത് കലാപത്തിനിടയാക്കുമെന്ന് ട്രംപ്

ഏഴാം ക്ലാസ് വിദ്യാർത്ഥിനിക്കു നേരേ നിരന്തരം ലൈം​ഗികാതിക്രമം: സ്കൂൾ ബസ് ഡ്രൈവർ റഹീം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies