കളങ്കര്ക്ക് ആദര്‍ശം പുലര്‍ത്തുവാനും സാധ്യമല്ല. അങ്ങനെ വന്നാല്‍ ഈശ്വരസ്വീകരണം നടപ്പില്‍ കലരുകപോലും ചെയ്കയില്ല. അതാണ് ആചാര്യന്മാര് മുഖേനയെന്നു തെളിയിച്ചിരിക്കുന്നത്. ഈ വിധിപ്രകാരം ചെയ്താല്‍ അടിമപ്പെടുത്തിയവര്‍ അടിമപ്പെട്ടവര്ക്കല്ല. മനുഷ്യജന്മം ദൈവജന്മമാകയാല് ദൈവത്തോട് നേരിട്ട് വീട്ടിത്തീര്‍ക്കേണ്ട കടമാകുന്നു. എന്നിട്ടുവേണം ഇരുകൂട്ടരും ആത്മൈക്യത്തില്‍ എത്തി ഈശ്വരന്റെ സ്വയം പ്രകാശമായി വര്‍ധിച്ചു നിഷ്കളങ്കമാകുന്ന സ്വര്‍ഗത്തില്‍ സ്തുതിക്കപ്പെട്ടവരാകേണ്ടത്.
– അഡ്വ. പി.കെ.വിജയപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: