Sunday, May 11, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സ്വര്‍ണക്കടത്ത്‌: ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ച്‌ ഗൂഢാലോചന നടന്നതായി സൂചന

Janmabhumi Online by Janmabhumi Online
Nov 14, 2013, 10:04 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണം കടത്തിയ റാക്കറ്റ്‌ നെട്ടൂരിലെ ഫ്ലാറ്റ്‌ കേന്ദ്രീകരിച്ച്‌ വന്‍ ഗൂഢാലോചന നടത്തിവന്നതിന്റെ സൂചനകള്‍ പുറത്തുവരുന്നു. കുണ്ടന്നൂരിലെ ലെ-മെറിഡിയന്‍ ഹോട്ടലിന്‌ പിന്‍ഭാഗത്ത്‌ കായലിനരികിലുള്ള ആല്‍ഫാ സെറീന്‍ എന്ന ബഹുനില ഫ്ലാറ്റിലാണ്‌ കള്ളക്കടത്ത്‌ സംഘത്തിലെ അംഗങ്ങള്‍ പതിവായി ഒത്തുകൂടിയിരുന്നതെന്ന്‌ കേസ്‌ അന്വേഷിക്കുന്ന ഡയറക്ടറേറ്റ്‌ ഓഫ്‌ റവന്യൂ ഇന്റലിജന്‍സ്‌ (ഡിആര്‍എ) ഉദ്യോഗസ്ഥര്‍ക്ക്‌ ബോധ്യമായി.

ബുധനാഴ്ച നെട്ടൂരിലെ ആല്‍ഫ സെറീനിലെത്തിയ ഉദ്യോഗസ്ഥര്‍ കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി നെബീലിന്റെ ഫ്ലാറ്റാണ്‌ പരിശോധിച്ചത്‌. സ്വര്‍ണക്കടത്ത്‌ റാക്കറ്റിലെ കണ്ണികളായ എയര്‍ഹോസ്റ്റസ്‌ ഫിറോസാമാ പി. സെബാസ്റ്റ്യന്‍, കൂട്ടുകാരി റാഹിലാ ചീരായി എന്നിവര്‍ ഇവിടെയാണ്‌ തങ്ങിയിരുന്നത്‌. കഴിഞ്ഞ രണ്ട്‌ വര്‍ഷത്തിലധികമായി ഈ ഫ്ലാറ്റില്‍ ഇവര്‍ സ്ഥിരം സന്ദര്‍ശകരാണെന്നാണ്‌ അന്വേഷണത്തിന്റെ ഭാഗമായി ഇവിടെ പരിശോധനക്കെത്തിയ ഡിആര്‍ഡിഎ ഉദ്യോഗസ്ഥര്‍ക്ക്‌ വിവരം ലഭിച്ചത്‌. ഇതിനിടെ ഇതേ ബഹുനില കെട്ടിടത്തില്‍തന്നെ മുഖ്യപ്രതി നെബിലിന്‌ മറ്റൊരു ഫ്ലാറ്റുകൂടി ഉണ്ടെന്നറിവായി. ആദ്യം പരിശോധിച്ച ഫ്ലാറ്റ്‌ ബുധനാഴ്ച സീല്‍ചെയ്തിരുന്നു. ഇതേ കെട്ടിടത്തിലെ ഒന്‍പതാം നിലയിലുള്ള രണ്ടാമത്തെ ഫ്ലാറ്റിലും ഡിആര്‍ഐഉദ്യോഗസ്ഥര്‍ ഇന്നലെ പരിശോധന നടത്തി. കേസുമായി ബന്ധപ്പെട്ട്‌ നിര്‍ണായക തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ ഇവിടെനിന്നും ലഭിച്ചതായാണ്‌ സൂചന.

കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായി ഫ്ലാറ്റ്‌ സമുച്ചയത്തിലെ താമസക്കാരില്‍ ചിലരെ ചെന്നൈയിലേക്ക്‌ വിളിപ്പിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്‌. എയര്‍ഹോസ്റ്റസ്‌ ഫിറോസാമാ വി. സെബാസ്റ്റ്യനാണ്‌ റാക്കറ്റിലേക്ക്‌ എത്തുന്ന പെണ്‍കുട്ടികള്‍ക്കും മറ്റും പരിശീലനവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കിയിരുന്നതെന്നാണ്‌ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. കൊച്ചിയിലും ആസ്ഥാനമുള്ള ഐടി കമ്പനിയിലെ ജീവനക്കാരിയാണ്‌ പിടിക്കപ്പെട്ട രാഹിലാ ചീരായി. ഈ ഐടി കമ്പനിയുടെ ഉടമകള്‍ക്ക്‌ കള്ളക്കടത്തില്‍ പങ്കുള്ളതായാണ്‌ വിവരം ലഭിച്ചിരിക്കുന്നത്‌.

റാഹിലയുടെ സഹപ്രവര്‍ത്തകരായിരുന്ന കോഴിക്കോട്‌ സ്വദേശിനി നജ്ജത്‌ അന്‍സാരി, തലശ്ശേരി സ്വദേശിനി നജ്മ നൗഷാദ്‌ എന്നീ രണ്ടുപേരെക്കുറിച്ചും അന്വേഷണം നടന്നുവരുന്നുണ്ട്‌.

രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ്ണക്കടത്ത്‌ റാക്കറ്റാണ്‌ കൊച്ചി, കോഴിക്കോട്‌, മുംബൈ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്തിന്‌ പിന്നിലെന്നാണ്‌ ഉദ്യോഗസ്ഥരുടെ നിഗമനം. കസ്റ്റംസ്‌, ഡിആര്‍ഐ എന്നിവയിലെ ചില ഉന്നതരും രാഷ്‌ട്രീയ നേതൃത്വത്തിലെ പലരും റാക്കറ്റിന്‌ ഒത്താശ ചെയ്യുന്നതായും സൂചനയുണ്ട്‌. നെട്ടൂരിലെതന്നെ മറ്റൊരു ഫ്ലാറ്റും കൊച്ചിയിലെ ഒരു വന്‍കിട ഹോട്ടലും ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണെന്നും വിവരം ലഭിച്ചിട്ടുണ്ട്‌. കള്ളക്കടത്തിന്‌ ഒത്താശക്കാരായ പലരും വിമാനത്താവളങ്ങളില്‍ ഇപ്പോഴും സജീവമാണെന്നാണ്‌ ഉദ്യോഗസ്ഥരുടെ നിഗമനം.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘നല്‍കേണ്ടത് എന്തെങ്കിലും മറുപടിയല്ല, വിവരാവകാശ നിയമത്തെ പരിഹസിക്കുന്ന ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ല’

Kerala

നാട്ടിലേക്കു മടങ്ങാനായി 75 വിദ്യാര്‍ത്ഥികള്‍ കേരള ഹൗസിലെത്തിയെന്ന് അധികൃതര്‍, കണ്‍ട്രോള്‍ റൂം ഐഡിയില്‍ മാറ്റം

Kerala

തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം നേരത്തെയെത്തും

Kerala

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ഞായറാഴ്ച 200 ലേറെ കല്യാണം

Thiruvananthapuram

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്വര്‍ണം മോഷണം പോയി

പുതിയ വാര്‍ത്തകള്‍

വീട്ടില്‍ അതിക്രമിച്ചു കയറി സ്വര്‍ണമാലയും പണവും മോഷ്ടിച്ചയാള്‍ പിടിയില്‍

നഗ്രോത്തയില്‍ ആക്രമണം നടന്നെന്ന് സൈന്യത്തിന്റെ സ്ഥിരീകരണം

ഇടുക്കിയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ചു

ഇന്ത്യന്‍ രൂപയും ലോകത്തിലെ മറ്റ് കറന്‍സികളും തമ്മിലെ ഇന്നത്തെ വിനിമയ നിരക്ക്; യുദ്ധക്കരിനിഴലില്‍ രൂപയ്‌ക്ക് ഇ‍ടിഞ്ഞു

പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച് രാജ് താക്കറേ; രാജ്യത്തിന്റെ പ്രതിസന്ധിഘട്ടത്തിലുള്ള വിമര്‍ശനം പ്രതികരണം അര്‍ഹിക്കുന്നില്ലെന്ന് ഫഡ് നാവിസ്

ഐഎന്‍എസ് വിക്രാന്തിന്റെ ലൊക്കേഷന്‍ അന്വേഷിച്ച് കൊച്ചി നാവിക താവളത്തിലേക്ക് ഫോണ്‍

ജപ്പാന്‍ ബാങ്കായ സുമിതോമോ ഇന്ത്യയിലേക്ക്? യെസ് ബാങ്കിന്റെ 20 ശതമാനം ഓഹരികള്‍ 13428 കോടി രൂപയ്‌ക്ക് ഏറ്റെടുക്കുമെന്ന് അഭ്യൂഹം

പാക് ഷെല്ലാക്രമണത്തില്‍ ബിഎസ്എഫ് ജവാന് വീരമൃത്യു

വീട്ടിൽ അതിക്രമിച്ചു കയറി രണ്ടരപവൻ സ്വർണവും പണവും മോഷ്ടിച്ചയാൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies