Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സ്വര്‍ണക്കടത്ത്‌: ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ച്‌ ഗൂഢാലോചന നടന്നതായി സൂചന

Janmabhumi Online by Janmabhumi Online
Nov 14, 2013, 10:04 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണം കടത്തിയ റാക്കറ്റ്‌ നെട്ടൂരിലെ ഫ്ലാറ്റ്‌ കേന്ദ്രീകരിച്ച്‌ വന്‍ ഗൂഢാലോചന നടത്തിവന്നതിന്റെ സൂചനകള്‍ പുറത്തുവരുന്നു. കുണ്ടന്നൂരിലെ ലെ-മെറിഡിയന്‍ ഹോട്ടലിന്‌ പിന്‍ഭാഗത്ത്‌ കായലിനരികിലുള്ള ആല്‍ഫാ സെറീന്‍ എന്ന ബഹുനില ഫ്ലാറ്റിലാണ്‌ കള്ളക്കടത്ത്‌ സംഘത്തിലെ അംഗങ്ങള്‍ പതിവായി ഒത്തുകൂടിയിരുന്നതെന്ന്‌ കേസ്‌ അന്വേഷിക്കുന്ന ഡയറക്ടറേറ്റ്‌ ഓഫ്‌ റവന്യൂ ഇന്റലിജന്‍സ്‌ (ഡിആര്‍എ) ഉദ്യോഗസ്ഥര്‍ക്ക്‌ ബോധ്യമായി.

ബുധനാഴ്ച നെട്ടൂരിലെ ആല്‍ഫ സെറീനിലെത്തിയ ഉദ്യോഗസ്ഥര്‍ കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി നെബീലിന്റെ ഫ്ലാറ്റാണ്‌ പരിശോധിച്ചത്‌. സ്വര്‍ണക്കടത്ത്‌ റാക്കറ്റിലെ കണ്ണികളായ എയര്‍ഹോസ്റ്റസ്‌ ഫിറോസാമാ പി. സെബാസ്റ്റ്യന്‍, കൂട്ടുകാരി റാഹിലാ ചീരായി എന്നിവര്‍ ഇവിടെയാണ്‌ തങ്ങിയിരുന്നത്‌. കഴിഞ്ഞ രണ്ട്‌ വര്‍ഷത്തിലധികമായി ഈ ഫ്ലാറ്റില്‍ ഇവര്‍ സ്ഥിരം സന്ദര്‍ശകരാണെന്നാണ്‌ അന്വേഷണത്തിന്റെ ഭാഗമായി ഇവിടെ പരിശോധനക്കെത്തിയ ഡിആര്‍ഡിഎ ഉദ്യോഗസ്ഥര്‍ക്ക്‌ വിവരം ലഭിച്ചത്‌. ഇതിനിടെ ഇതേ ബഹുനില കെട്ടിടത്തില്‍തന്നെ മുഖ്യപ്രതി നെബിലിന്‌ മറ്റൊരു ഫ്ലാറ്റുകൂടി ഉണ്ടെന്നറിവായി. ആദ്യം പരിശോധിച്ച ഫ്ലാറ്റ്‌ ബുധനാഴ്ച സീല്‍ചെയ്തിരുന്നു. ഇതേ കെട്ടിടത്തിലെ ഒന്‍പതാം നിലയിലുള്ള രണ്ടാമത്തെ ഫ്ലാറ്റിലും ഡിആര്‍ഐഉദ്യോഗസ്ഥര്‍ ഇന്നലെ പരിശോധന നടത്തി. കേസുമായി ബന്ധപ്പെട്ട്‌ നിര്‍ണായക തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ ഇവിടെനിന്നും ലഭിച്ചതായാണ്‌ സൂചന.

കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായി ഫ്ലാറ്റ്‌ സമുച്ചയത്തിലെ താമസക്കാരില്‍ ചിലരെ ചെന്നൈയിലേക്ക്‌ വിളിപ്പിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്‌. എയര്‍ഹോസ്റ്റസ്‌ ഫിറോസാമാ വി. സെബാസ്റ്റ്യനാണ്‌ റാക്കറ്റിലേക്ക്‌ എത്തുന്ന പെണ്‍കുട്ടികള്‍ക്കും മറ്റും പരിശീലനവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കിയിരുന്നതെന്നാണ്‌ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. കൊച്ചിയിലും ആസ്ഥാനമുള്ള ഐടി കമ്പനിയിലെ ജീവനക്കാരിയാണ്‌ പിടിക്കപ്പെട്ട രാഹിലാ ചീരായി. ഈ ഐടി കമ്പനിയുടെ ഉടമകള്‍ക്ക്‌ കള്ളക്കടത്തില്‍ പങ്കുള്ളതായാണ്‌ വിവരം ലഭിച്ചിരിക്കുന്നത്‌.

റാഹിലയുടെ സഹപ്രവര്‍ത്തകരായിരുന്ന കോഴിക്കോട്‌ സ്വദേശിനി നജ്ജത്‌ അന്‍സാരി, തലശ്ശേരി സ്വദേശിനി നജ്മ നൗഷാദ്‌ എന്നീ രണ്ടുപേരെക്കുറിച്ചും അന്വേഷണം നടന്നുവരുന്നുണ്ട്‌.

രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ്ണക്കടത്ത്‌ റാക്കറ്റാണ്‌ കൊച്ചി, കോഴിക്കോട്‌, മുംബൈ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്തിന്‌ പിന്നിലെന്നാണ്‌ ഉദ്യോഗസ്ഥരുടെ നിഗമനം. കസ്റ്റംസ്‌, ഡിആര്‍ഐ എന്നിവയിലെ ചില ഉന്നതരും രാഷ്‌ട്രീയ നേതൃത്വത്തിലെ പലരും റാക്കറ്റിന്‌ ഒത്താശ ചെയ്യുന്നതായും സൂചനയുണ്ട്‌. നെട്ടൂരിലെതന്നെ മറ്റൊരു ഫ്ലാറ്റും കൊച്ചിയിലെ ഒരു വന്‍കിട ഹോട്ടലും ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണെന്നും വിവരം ലഭിച്ചിട്ടുണ്ട്‌. കള്ളക്കടത്തിന്‌ ഒത്താശക്കാരായ പലരും വിമാനത്താവളങ്ങളില്‍ ഇപ്പോഴും സജീവമാണെന്നാണ്‌ ഉദ്യോഗസ്ഥരുടെ നിഗമനം.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

പിഎസ്‌സിയെ നോക്കുകുത്തിയാക്കുന്നു; കോര്‍പ്പറേഷന്‍ സിപിഎമ്മുകാരെ തിരുകി കയറ്റാനുള്ള കേന്ദ്രം, ലക്ഷങ്ങളുടെ കമ്മീഷന്‍ ഇടപാടെന്നും ആരോപണം

Thiruvananthapuram

പുവര്‍ഹോം സുരക്ഷയുടെ കാര്യത്തിലും പുവര്‍; പഠിക്കാന്‍ പോകുന്നവരെ നിരീക്ഷിക്കാന്‍ സംവിധാനമില്ല; സ്ഥിരം കൗണ്‍സിലര്‍മാരില്ല

Kerala

വിദേശത്തു വേറെയും കുറെ മലയാളികൾ തെറ്റ് ചെയ്ത് ജയിലിൽ ഉണ്ട് ; ഭാവിയിൽ അവരെയും കോടികൾ കൊടുത്ത് രക്ഷിക്കുമോ? സന്തോഷ് പണ്ഡിറ്റ്

India

ജാർഖണ്ഡിലെ ബൊക്കാറോയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് നക്സലൈറ്റുകൾ കൊല്ലപ്പെട്ടു ; ഒരു സിആർപിഎഫ് ജവാൻ വീരമൃത്യു വരിച്ചു

India

ഹിന്ദു യുവതികളെ പ്രണയ കുരുക്കിൽപെടുത്തി മതം മാറ്റും ; ചങ്കൂർ ബാബയുടെ നിയമവിരുദ്ധ മതപരിവർത്തനത്തിന് കൂട്ട് നിന്നത് സർക്കാർ ഉദ്യോഗസ്ഥരും

പുതിയ വാര്‍ത്തകള്‍

വകതിരിവ് എന്നൊരു വാക്കുണ്ട്, അത് ട്യുഷൻ ക്ലാസിൽ പോയാൽ കിട്ടില്ല; ട്രാക്ടർ യാത്രയിൽ എഡിജിപിയെ രൂക്ഷമായി വിമർശിച്ച് മന്ത്രി കെ.രാജൻ

മതമൗലികവാദികൾക്ക് ഒരു ഇളവും നൽകില്ല ; മഹാരാഷ്‌ട്രയിൽ മതപരിവർത്തന വിരുദ്ധ നിയമം പാസാക്കും 

നിമിഷപ്രിയയ്‌ക്ക് മാപ്പ് നൽകില്ല ; വധശിക്ഷ നടപ്പാക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്മാറില്ല

പൂരം കലക്കലിൽ എഡിജിപിക്ക് ഗുരുതര വീഴ്ച; വിഷയം ഗൗരവത്തിലെടുക്കാന്‍ തയാറായില്ല, ഡിജിപിയുടെ റിപ്പോർട്ട് അംഗീകരിച്ച് ആഭ്യന്തര സെക്രട്ടറി

‘ പഹൽഗാം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഞങ്ങൾക്ക് വേണ്ട’ ; എസ്‌സി‌ഒ യോഗത്തിൽ നുണക്കഥകൾ പറഞ്ഞ് പരത്തി പാക് വിദേശകാര്യ മന്ത്രി 

എഡിജിപിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി; സന്നിധാനത്തേയ്‌ക്കുള്ള ട്രാക്ടർ യാത്ര മനഃപൂർവം, ഇത്തരം പ്രവൃത്തികൾ ദൗർഭാഗ്യകരം

കാലിക്കറ്റ് സ‍ർവകലാശാല സിലബസിൽ നിന്ന് വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ട് ഒഴിവാക്കാൻ വിദഗ്ധ സമിതിയുടെ ശുപാ‍ർശ

പുസ്തക പ്രകാശനത്തിന് പിന്നാലെ എഴുത്തുകാരി വിനീത കുട്ടഞ്ചേരി‌ തൂങ്ങിമരിച്ചനിലയിൽ

കീം ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും; അപ്പീല്‍ നല്‍കുമോയെന്ന് സംസ്ഥാനത്തോട് സുപ്രീംകോടതി

രാജ്യത്തെ ആദ്യ സഹകരണ സര്‍വകലാശാലയ്ക്ക് കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ നിലവിളക്ക് കൊളുത്തി തുടക്കം കുറിക്കുന്നു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ പട്ടേല്‍ സമീപം

സഹകരണ വിദ്യാഭ്യാസത്തിന് ഇനി പുതിയ സാധ്യതകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies