Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കുറുപ്പിനെതിരായ ആരോപണം തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ട്‌: തമ്പാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2013, 07:37 pm IST
in Kollam

കൊല്ലം: പീതാംബരക്കുറുപ്പിനെതിരെ നടി ശ്വേതാമേനോന്‍ ആരോപണം ഉന്നയിച്ചതിനു പിന്നില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന്‌ ഡിസിസി പ്രസിഡന്റ്‌ ജി. പ്രതാപവര്‍മ്മ തമ്പാന്‍. ലോക്സഭാ തിരഞ്ഞെടുപ്പ്‌ അടുത്തുവരുന്ന സാഹചര്യത്തില്‍ ചിലര്‍ ചേര്‍ന്നു കള്ളക്കഥ കെട്ടിച്ചമയ്‌ക്കുകയായിരുന്നു. അഞ്ചുവര്‍ഷമായിട്ടും കുറുപ്പിനെതിരെ ഒരു ആരോപണവും ഉന്നയിക്കാന്‍ സാധിച്ചിട്ടില്ല. അദ്ദേഹം എപ്പോഴും ജനങ്ങള്‍ക്കൊപ്പമാണ്‌. കുറുപ്പ്‌ വീണ്ടും കൊല്ലത്തു മല്‍സരിക്കും. ഡിഡിസി നടത്തിയ അന്വേഷണത്തില്‍ കുറുപ്പിനെതിരെ ഒരു തെളിവും ലഭിച്ചിട്ടില്ല. ചടങ്ങു തുടങ്ങുന്നതു മുതല്‍ അവസാനിക്കുന്നതുവരെ താന്‍ അവിടെ ഉണ്ടായിരുന്നു.
വേദിയില്‍ വന്ന ശ്വേത പോകുന്നതു വരെ സന്തോഷത്തോടെയാണു പെരുമാറിയത്‌. ആരും പറയാതെ തന്നെ കളിമണ്ണ്‌ സിനിമയിലെ പാട്ടുപാടിയ അവര്‍ വള്ളംകളിക്കാരെ ആവേശത്തിലാക്കാന്‍ ആര്‍പ്പോ മുഴക്കി. അഷ്ടമുടിയിലെ കാഴ്ച ആസ്വദിക്കാന്‍ മകളെ കൊണ്ടുവരാത്തതില്‍ ദുഃഖം ഉണ്ടൈന്നും മകള്‍ക്കു മൂന്നുവയസാകുമ്പോള്‍ കുട്ടിയെ കൊണ്ടുവരുമെന്നും പറഞ്ഞു. ഒടുവില്‍ പീതാംബരക്കുറുപ്പും ജില്ലാ കലക്ടര്‍ ബി. മോഹനനും നല്‍കിയ ഉപഹാരം ശ്വേതയും കലാഭവന്‍ മണിയും സ്വീകരിച്ചു. വേദിയിലേക്കു വിളിച്ചാണ്‌ ഉപഹാരം നല്‍കിയത്‌. മടങ്ങിപ്പോകുമ്പോള്‍ കുറുപ്പ്‌ അവര്‍ക്കൊപ്പം പോയിട്ടില്ല. ദൃശ്യങ്ങള്‍ പരിശോധിച്ചാലോ വള്ളംകളി കാണാന്‍ വന്നവരോടോ ചോദിച്ചാല്‍ ഇതു മനസിലാകും. ഇതെല്ലാം നടക്കുമ്പോള്‍ ആര്‍എസ്പി നേതാവ്‌ വി.പി. രാമകൃഷ്ണപിള്ള, എ.എ. അസീസ്‌ എംഎല്‍എ, ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്‌. ജയമോഹന്‍, സിപിഎം ജില്ലാ സെക്രട്ടറി കെ. രാജഗോപാല്‍ എന്നിവര്‍ ഉണ്ടായിരുന്നു.

ചടങ്ങിനു ശേഷം നാലുമണിക്കൂര്‍ കഴിഞ്ഞാണു ശ്വേതയുടെ പ്രസ്താവന വരുന്നത്‌. വന്നിറങ്ങിയതുമുതല്‍ അപമാനിച്ചുവെന്നു ശ്വേത അപ്പോള്‍ പറഞ്ഞു. മോശമായ അനുഭവം ഉണ്ടായെങ്കില്‍ പാട്ടുപാടുകയും കുഞ്ഞിനെയും കൊണ്ടു വീണ്ടും വരുമെന്നും പറയുമായിരുന്നില്ല. ആരെങ്കിലും മോശമായി പെരുമാറിയെങ്കില്‍ അപ്പോഴെ ചെരുപ്പൂരി അടിക്കണമായിരുന്നു. വെറും ആള്‍ക്കൂട്ടമല്ല അവിടെ ഉണ്ടായിരുന്നത്‌. താനടക്കം ആരോടും അതേക്കുറിച്ചു പറയാമായിരുന്നു. ശ്വേത ഇതുപോലുള്ള ചടങ്ങുകളില്‍ പങ്കെടുത്തു പരിചയമുള്ളയാളാണ്‌. അവര്‍ക്ക്‌ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രതികരിക്കേണ്ട രീതിയും അറിയാം. അവര്‍ ഒരു മികച്ച നടിയാണെന്നു തെളിയിച്ചു കൊണ്ടിരിക്കുന്നതാണ്‌ ഇപ്പോഴത്തെ പ്രതികരണങ്ങള്‍. വാര്‍ത്തകള്‍ സൃഷ്ടിച്ച്‌ അതില്‍ അഭിരമിക്കുന്നതു ശ്വേതയുടെ പതിവാണ്‌. പ്രസവ ചിത്രീകരണത്തിനു ശ്വേത വന്‍തുക വാങ്ങിയെന്ന്‌ അന്നു വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇത്തരക്കാരുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ച്‌ അന്വേഷണം വേണം. കുറുപ്പിനെക്കുറിച്ചു രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞതു ശരിയല്ല. അന്ധന്‍ ആനയെക്കണ്ടതു പോലെയാണു പലരും ഈ വിഷയത്തെ സമീപിക്കുകയാണെന്നും തമ്പാന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.