Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സിപിഎം വിഭാഗീയത നഗരസഭ മുന്‍കൗണ്‍സിലര്‍മാരായ ദമ്പതിമാരെ ലോക്കല്‍ കമ്മറ്റിയില്‍നിന്ന്‌ പുറത്താക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2013, 09:19 pm IST
in Ernakulam

തൃപ്പൂണിത്തുറ: സിപിഎം വിഭാഗീയത ശക്തിപ്പെടുന്നതിനിടെ മുന്‍ നഗരസഭാ കൗണ്‍സിലര്‍ കെ.ജി.സത്യവ്രതനെയും, ഭാര്യ മുന്‍ കൗണ്‍സിലര്‍ ഷീല സത്യവ്രതനെയും സിപിഎം തെക്കുംഭാഗം ലോക്കല്‍ കമ്മറ്റിയില്‍ നിന്ന്‌ ഏരിയ കമ്മറ്റി പുറത്താക്കിയതായി അറിയുന്നു.

സത്യവ്രതനും, ഷീലയും ഉറച്ച വിഎസ്‌ പക്ഷ അനുഭാവികളാണ്‌. ഔദ്യോഗിക പക്ഷത്തിന്‌ ഭൂരിപക്ഷമുളഅള സിപിഎം ഏരിയകമ്മറ്റിയോഗങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന കെ.ജി.സത്യവ്രതന്‌ വിശദീകരണം ചോദിച്ചുകൊണ്ട്‌ പാര്‍ട്ടി ഏരിയകമ്മറ്റി കത്ത്‌ നല്‍കിയിരുന്നു. എന്നാല്‍ അത്‌ അവഗണിച്ചുകൊണ്ട്‌ മറുപടിനല്‍കാതിരുന്നതിന്‌ തൊട്ടുപിന്നാലെയാണ്‌ ഏതാനും ദിവസം മുമ്പു ചേര്‍ന്ന ഏരിയ കമ്മറ്റി സത്യവ്രതനെ തെക്കുംഭാഗം ലോക്കല്‍ കമ്മറ്റിയില്‍നിന്ന്‌ പുറത്താക്കാന്‍ തീരുമാനിച്ചിട്ടുള്ളത്‌.

എന്നാല്‍ പുറത്താക്കിയത്‌ സംബന്ധിച്ച്‌ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന്‌ സത്യവ്രതന്‍ പറഞ്ഞു. പുറത്താക്കല്‍ നടപടി പ്രാബല്യത്തില്‍വരുന്നതോടെ സത്യവ്രതനും, ഷീലയും പാര്‍ട്ടി അംഗത്വം രാജിവെച്ചേക്കുമെന്നാണ്‌ അറിയുന്നത്‌.

സിപിഎം ഔദ്യോഗിക പക്ഷത്തിന്‌ ഭൂമാഫിയകളുമായുള്ള ബന്ധവും അവരെ സഹായിക്കുന്നതും ചോദ്യം ചെയ്യാന്‍തുടങ്ങിയതോടെയാണ്‌ വിഎസ്‌ പക്ഷക്കാര്‍ക്കെതിരായ നീക്കം ആരംഭിക്കുന്നത്‌. തൃപ്പൂണിത്തുറ മേഖലയില്‍ ഏറെക്കാലമായി ഈ അവസ്ഥ പാര്‍ട്ടിക്കകത്തും പുറത്തുമുണ്ട്‌.

മേക്കരയില്‍ ഒരു ഡോക്ടറുടെ പാടം നികത്തുന്നത്‌ സംബന്ധിച്ചുണ്ടായ വിവാദവും സിപിഎം ഔദ്യോഗിക പക്ഷത്തെ രണ്ട്‌ നേതാക്കളുടെ ഇടപെടലും പാര്‍ട്ടി അണികളില്‍ ചര്‍ച്ചയായിരുന്നു. പടിഞ്ഞാറെ വഴിയിലും, മേക്കരയിലുമുള്ള രണ്ട്‌ നേതാക്കള്‍ പാടം നികത്തുന്നതിന്‌ കൂട്ടുനിന്ന്‌ അഴിമതി നടത്തിയതും പ്രദേശത്ത്‌ ചര്‍ച്ചയായിരുന്നു. വിഎസ്‌ അനുഭാവികള്‍ ഇത്തരം നടപടികളെ പാര്‍ട്ടി വേദികളിലും മറ്റും നിരന്തരം ചോദ്യം ചെയ്തതും വിഎസ്‌ പക്ഷക്കാര്‍ക്കെതിരെ നീങ്ങാന്‍ ഔദ്യോഗികപക്ഷത്തെ നിര്‍ബന്ധിതരാക്കി. പാര്‍ട്ടിയിലെ വിഭാഗീയതയാണ്‌ 2005ലെ നഗരസഭതെരഞ്ഞെടുപ്പില്‍ ഷീലസത്യവ്രതന്‌ തൃപ്പൂണിത്തുറ നഗരസഭയുടെ ചെയര്‍പേഴ്സണ്‍ സ്ഥാനം നഷ്ടമാകാന്‍ കാരണം.

2010ന്‌ മുമ്പ്‌ നടന്ന തെരഞ്ഞെടുപ്പില്‍ സത്യവ്രതനും, ഷീലയും നഗരസഭ കൗണ്‍സിലര്‍മാരായിതെരഞ്ഞെടുക്കപ്പെടുകയുണ്ടായി. ചെയര്‍മാന്‍ സ്ഥാനം അക്കൊല്ലം വനിതസംവരണമായതിനാല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന അംഗമെന്ന നിലക്ക്‌ ഷീലയെയാണ്‌ ചെയര്‍പേഴ്സണായി ജനങ്ങളടക്കം ഏവരും പ്രതീക്ഷിച്ചത്‌.

എന്നാല്‍ സിപിഎമ്മിലെ വിഭാഗീയതയുടെ ഫലമായി ഷീലയെ ഒഴിവാക്കുകയും ആദ്യമായി നഗരസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട അഡ്വ.രഞ്ജിനി സുരേഷിന്‌ ചെയര്‍പേഴ്സണ്‍സ്ഥാനം പാര്‍ട്ടി നല്‍കുകയും ചെയ്തു. ഷീലയെ അന്ന്‌ ബോധപൂര്‍വ്വം ഒഴിവാക്കുകയാണുണ്ടായതെന്ന്‌ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേവല ഭൂരിപക്ഷം കിട്ടിയില്ല, പക്ഷെ എംജിആറിനും ജയലളിതയ്‌ക്കും ശേഷം സിനിമാതരംഗം തമിഴ്നാട്ടില്‍ ആഞ്ഞടിക്കുമ്പോള്‍

Kerala

ബംഗാളിൽ മൂന്നിൽരണ്ടിലേക്ക്, അസാമിൽ മൂന്നിൽ രണ്ട്, തമിഴ്‌നാട്ടിൽ വിജയ്‌ക്ക് ഭൂരിപക്ഷമായില്ല

India

നൂറോളം ബുൾഡോസറുകളുമായെത്തി ഒരു ലക്ഷം ഏക്കർ ഭൂമി തിരികെ പിടിച്ച ഹിമന്ത ബിശ്വ ശർമ്മ : ആയിരക്കണക്കിന് നുഴഞ്ഞുകയറ്റക്കാരെ നാടുകടത്തിയ മുഖ്യമന്ത്രി

India

ആര്‍ജികറില്‍ തൃണമൂല്‍ഗുണ്ടകള്‍ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന വനിതാഡോക്ടര്‍ക്ക് നീതി, അമ്മ രത്ന ദേബ്നാഥ് ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്നില്‍

Kerala

വിളിച്ചു പറയും, പറഞ്ഞപോലെ വിജയിക്കും, ബീഹാർ കഴിഞ്ഞപ്പോൾ മോദി പറഞ്ഞിരുന്നു അടുത്തത് ബംഗാൾ; പദ്ധതികൾ കൃത്യമായി നടപ്പാകുന്നു

പുതിയ വാര്‍ത്തകള്‍

ഷാജഹാന്‍ ഷെയ്ഖിനെയും ജഹാംഗീര്‍ ഖാനെയും പിടിക്കാന്‍ വന്ന കേന്ദ്രഏജന്‍സി വേട്ടയാടുന്നുവെന്ന് കൂവിവിളിച്ചു, മമതയെ വീഴ്‌ത്തിയത് ഈ ഗുണ്ടകള്‍

അസാമിൽ മൂന്നാമതും ബിജെപി വരുമ്പോൾ മൂന്നിൽ രണ്ടും കടക്കുന്നു; ഏക സിവിൽ നിയമ വാഗ്ദാനത്തിന് പിന്തുണ

തിരുപ്പുറകുണ്ഡ്രത്തെ ദേവസേനാധിപതിയ്‌ക്ക് മുന്നിൽ തകർന്നടിഞ്ഞ് സ്റ്റാലിൻ : വിശ്വാസത്തെ സംരക്ഷിക്കുന്നവർക്ക് മാത്രം വോട്ടെന്ന് പറഞ്ഞ തമിഴ് ജനതയുടെ വിജയം

പശ്ചിമ ബംഗാൾ കാവിയണിയുന്നത് ഇങ്ങനെയാണ്; ബിജെപി 201 സീറ്റിലെത്തി

സുവേന്ദു അധികാരി (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഗാന്ധി കുടുംബവും മമതയും പുറത്താക്കിയത് കുടുംബരാഷ്‌ട്രീയത്തിന്റെ പേരില്‍ പുറത്താക്കിയവര്‍ അസമിലും ബംഗാളിലും മുഖ്യമന്ത്രിമാര്‍

ഇല്ല , ബംഗാൾ തെരഞ്ഞെടുപ്പ് ഫലം ഞങ്ങൾ വിശ്വസിക്കില്ലെന്ന് ടിഎംസി

കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ നഗ്നനായി നിൽക്കുന്നു; വൈകാരിക കുറിപ്പുമായി കെ.കെ രമ

അഖിൽ മാരാർ ആശുപത്രിയിൽ: നിങ്ങൾ ആഘോഷിക്കൂ എന്ന് കുറിപ്പ്

തൃണമൂല്‍ ഗുണ്ട ഷാജഹാന്‍ ഷെയ്ഖ് (ഇടത്ത്) സന്ദേശ് ഖലിയിലെ ഗ്രാമീണ സ്ത്രീകള്‍ ഷാജഹാന്‍ ഷെയ്ഖിനെതിരെ സമരം ചെയ്യുന്നു (നടുവില്‍)

തൃണമൂല്‍ ഗുണ്ട ഷാജഹാന്‍ ഷെയ്ഖിന്റെ കോട്ടയായ സന്ദേശ് ഖലിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി സനത് സര്‍ദാര്‍ വിജയത്തിലേക്ക്

വംഗനാട്ടിലും കാവിക്കൊടി ഉയർന്നു ; ലഡ്ഡുവും , ജിലേബിയുമായി ബിജെപി ആസ്ഥാനത്ത് ആഘോഷങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.