Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ആറ്റുപുറംമ്പോക്ക് ഭൂമി ഏറ്റെടുക്കല്‍: ഗ്രാമപഞ്ചായത്ത് തുടര്‍നടപടികള്‍ അട്ടിമറിക്കപ്പെടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2013, 09:06 pm IST
in Kottayam

എരുമേലി: കോടിക്കണക്കിനു രൂപ വിലമതിക്കുന്ന പഞ്ചായത്തിലെ ആറ്റുപുറമ്പോക്ക് ഭൂമി തിരിച്ചുപിടിക്കുന്ന കാര്യത്തില്‍ എരുമേലി ഗ്രാമപഞ്ചായത്ത് തുടര്‍ നടപടികള്‍ അട്ടിമരിക്കപ്പെടുന്നതായി പരാതി.

ഓരുങ്കല്‍കടവിലെ 68.5 സെന്റ് പുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തിയില്‍ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് പഞ്ചായത്തധികൃതര്‍ 2009ല്‍ നല്‍കിയ കോടതി പരാതികളിലാണ് തുടര്‍നപടികളെടുക്കാതിരിക്കുന്നത്. പൊന്‍കുന്നം കോടതി പഞ്ചായത്തിനനുകൂലമായി വിധിച്ചുവെങ്കിലും ഭൂമി കയ്യേറിയ സ്വകാര്യവ്യക്തികള്‍ പാല മുനിസിഫ് കോടതിയെ സമീപിച്ചത്തോടെയാണ് ഭൂമി തിരിച്ചുപിടിക്കല്‍ നടപടികള്‍ അട്ടിമറിക്കപ്പെട്ടതെന്നും നാട്ടുകാര്‍ ചൂണ്ടിക്കാടുന്നു. 2012 ല്‍ പാല കോടതി പഞ്ചായത്തിന്റെ വാദങ്ങള്‍ തത്വത്തില്‍ അംഗീകരിക്കുകയും എന്നാല്‍ കേസ് തീരുന്നതുവരെ ചില വ്യവസ്ഥകളും വിധിച്ചിരുന്നു. പുറമ്പോക്ക് ഭൂമിയിലെ ആദയങ്ങള്‍ എടുക്കുന്ന സ്വകാര്യ വ്യക്തി മൂന്നുമാസത്തിലൊരിക്കല്‍ കണക്കുകള്‍ പഞ്ചായത്തില്‍ ഏല്‍പ്പിച്ച് മതിയായ തുക കെട്ടിവയ്‌ക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. പുറമ്പോക്ക് ഭൂമിക്ക് ചുറ്റും മുള്ളുവേലി കെട്ടി സ്ഥലം അളന്ന് തിരിച്ച് പഞ്ചായത്തധികൃതര്‍ വിധിപ്പകര്‍പ്പിനായി കാത്തിരുന്ന സമയംകൊണ്ട് ഭൂമി കയ്യേറ്റക്കാര്‍ക്ക് മറ്റു നടപടികള്‍ ചെയ്യുന്നതിനായി സാവകാശം ലഭിച്ചുവെന്നു പരാതിയും ഉയര്‍ന്നിരുന്നു. പുറമ്പോക്ക് ഭൂമി തര്‍ക്ക വിഷയമായി തീര്‍ന്നതിനാല്‍ ആദായം എടുക്കുന്നതിന് റിസീവര്‍ ഭരണം ഏര്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ കോടതിവിധി നടപ്പാക്കുന്നതിനിടെ പഞ്ചായത്ത് കെട്ടിയ മുള്ളുവേലികള്‍ സ്വകാര്യവ്യക്തി നശിപ്പിക്കുകയും ചെയ്തു. ഇതിനെതിരെ പൊലിസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.

ഇതിനിടെ പഞ്ചായത്തിന് അനുകൂലമായിവന്ന വിധിക്കെതിരെ ഹൈക്കോടതിയില്‍നിന്നും സ്റ്റേ വന്നതോടെ പുറമ്പോക്ക് ഭൂമി തിരിച്ചുപിടിക്കാനുള്ള പഞ്ചായത്തധികൃതരുടെ നീക്കത്തിന് തിരിച്ചടിയാകുകയും ചെയ്തു. എന്നാല്‍ മുള്ളുവേലി തകര്‍ത്ത സംഭവമടക്കം കേസിന്റെ തര്‍ക്കവിഷയങ്ങള്‍ കോടതിയെ ധരിപ്പിക്കുന്ന കാര്യത്തില്‍ പഞ്ചായത്തധികൃതര്‍ കടുത്ത അനാസ്ഥ കാട്ടിയതാണ് ഭൂമി തിരിച്ചുപിടിക്കാനുള്ള തുടര്‍നടപടികള്‍ അട്ടിമറിക്കപ്പെടാന്‍ കാരണമായതെന്നും പറയുന്നു. ഭൂമി ഉടമസ്ഥാവകാശത്തെ സംബന്ധിച്ചുള്ള തര്‍ക്കം സിവില്‍ കേസാണെങ്കിലും പഞ്ചായത്തധികൃതര്‍ സ്ഥാപിച്ച മുള്ളുവേലി തകര്‍ന്ന സംഭവത്തില്‍ ക്രമിനല്‍ കേസ് കൊടുക്കാനും പഞ്ചായത്ത് തയ്യാറായില്ല.

കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് രണ്ടാമതും പുറമ്പോക്ക് ഭൂമി അളന്ന് തിരിച്ചെങ്കിലും അതു സംരക്ഷിക്കുന്നതിനുള്ള നടപടി പഞ്ചായത്ത് സ്വീകരിക്കാതിരുന്നതാണ് ഭൂമി നഷ്ടപ്പെടുന്ന വക്കിലെത്തിയിരിക്കുന്നത്. ജില്ലാ-താലൂക്ക് സര്‍വ്വേയര്‍മാരുടെ നേതൃത്വത്തില്‍ കെട്ടിയ മുള്ളുവേലി തകര്‍ത്തതിനെതിരെ പഞ്ചായത്ത് കമ്മറ്റി വെറുമൊരു പരാതി നല്‍കുക മാത്രമായിരുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഓരുങ്കല്‍ കടവിലെ പുറമ്പോക്ക് ഭൂമിക്ക് ആധാരമോ മറ്റു കൈവശ രേഖകളോ ഹാജരാക്കാന്‍ സ്വകാര്യവ്യക്തിക്ക് കേസ് നടക്കുമ്പോള്‍ കഴിഞ്ഞില്ല. എന്നാല്‍ പുറമ്പോക്ക് ഭൂമിയാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ പഞ്ചായത്ത് കമ്മറ്റിക്ക് കഴിഞ്ഞുവെങ്കിലും കോടതി വിധികളില്‍മേല്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞുമില്ല. പാലാ കോടതിയില്‍നിന്നുള്ള വിധിപ്പകര്‍പ്പ് വരുന്നതിലെ കാലതാമസത്തിനിടയില്‍ ഭൂമികയ്യേറ്റക്കാര്‍ ഹൈക്കോടതിയില്‍നിന്നും സ്റ്റേ വാങ്ങിയെങ്കിലും അര്‍ജന്റ് പെറ്റീഷന്‍ നല്‍കി നടപടികള്‍ക്ക് തടയിടാനുള്ള ശ്രമവും വിജയിച്ചില്ലെന്ന് പഞ്ചായത്തധികൃതര്‍തന്നെ പറയുന്നു.

പഞ്ചായത്ത് വക പുറമ്പോക്ക് ഭൂമിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കായി സൗകര്യമൊരുക്കുന്നതിനുള്ള നടപടികള്‍ പഞ്ചായത്ത് സ്വീകരിക്കുന്നതിനിടയിലാണ് ഭൂമി വിവാദമായിത്തിരുന്നത്. തീര്‍ത്ഥാടകര്‍ക്കായി 40 ലക്ഷം രൂപയുടെ സൗകര്യങ്ങള്‍ക്കായി എസ്റ്റിമേറ്റും പ്ലാനും തയ്യാറാക്കി അനുമതി ലഭിച്ചുവെങ്കിലും തുടര്‍നടപടികളൊന്നും ചെയ്യാനായില്ല. ഓരുങ്കല്‍കടവിലെ പുറമ്പോക്ക് ഭൂമിയില്‍ നിര്‍മ്മിച്ച കക്കൂസുകള്‍ ശബരിമല സീസണില്‍ ലേലം ചെയ്യുന്നതുമായി ഉണ്ടായ ചിലരുടെ തര്‍ക്കങ്ങളാണ് ഭൂമി വിവാദത്തിലേക്ക് വഴിതെളിച്ചത്. ഇനി ഭൂമി തിരിച്ചുപിടിക്കണമെങ്കില്‍ പഞ്ചായത്തധികൃതര്‍ വീണ്ടും ഹൈക്കോടതിയെതന്നെ സമീപിക്കേണ്ടിവരുമെന്നും അധികൃതര്‍തന്നെ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

India

അസലാമുഅലൈക്കും ഞാന്‍ സിപിഎം സ്ഥാനാര്‍ത്ഥി….സിപിഎം ബംഗാളില്‍ അക്കൗണ്ട് തുറന്നത് ‘അസലാമുഅലൈക്കും’ പറഞ്ഞ്

News

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

News

പാർട്ടികളോടൊപ്പം നിന്നിട്ട് കാര്യമില്ല, മുസ്ലിങ്ങൾ സ്വന്തം പാർട്ടി ഉണ്ടാക്കണം: അസദുദ്ദീൻ ഒവൈസി

World

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

പുതിയ വാര്‍ത്തകള്‍

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

മമത 15 വര്‍ഷവും പിണറായി പത്ത് വര്‍ഷവും സ്റ്റാലിന്‍ 5 വര്‍ഷവും ഭരിച്ചപ്പോള്‍ ഭരണവിരുദ്ധവികാരം; ഗുജറാത്തില്‍ ബിജെപി 30വര്‍ഷം ഭരിച്ചിട്ടും ജയിക്കുന്നു

യുഡിഎഫ് തരംഗത്തിലും പിടിച്ചു നിന്നു: സാബു എം.ജേക്കബ്

ബെംഗളൂരുവില്‍ ഡോഗ് ഷെല്‍ട്ടര്‍ ഹോം ഉടമയുടെ മര്‍ദ്ദനത്തിന് ഇരയായ യുവതി മരിച്ചു, മരണം തൃശൂരില്‍ ചികിത്സയിലായിരിക്കെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് വിജയ് ; കേന്ദ്ര സർക്കാരിന്റെ പിന്തുണ വേണമെന്ന് അഭ്യർത്ഥന

ചലച്ചിത്ര നിര്‍മ്മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ മരിച്ചു

ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച ഹര്‍ഷദ് പാര്‍മറിന് മധുരപലഹാരം വിളമ്പുന്ന ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും അനുയായികളും

ഗുജറാത്തിലെ ഉംറേത്ത് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയ്‌ക്ക് 30000 വോട്ടിന്റെ ജയം

മുസ്ലീങ്ങൾ ഭാരത് മാതാ കീ ജയ് വിളിക്കേണ്ടിവരും , പ്രീണന രാഷ്‌ട്രീയം അവസാനിപ്പിക്കും ; ഹിന്ദുക്കൾ ഇനി ഒറ്റക്കെട്ടെന്നും ഹിമന്ത ബിശ്വ ശർമ്മ

ഞങ്ങള്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കും-തെരഞ്ഞെടുപ്പില്‍ സംപൂജ്യരായതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി നിഷ ജോസ് കെ. മാണി

കാസര്‍ഗോഡ് എ ആര്‍ ക്യാമ്പില്‍ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച് പൊലീസുകാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.