Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ടീമില്‍ തിരിച്ചെത്താന്‍ ബദരിനാഥിന്റെ കഠിനപ്രയത്നം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2013, 09:21 pm IST
in Cricket

ന്യൂദല്‍ഹി: ഇന്ത്യന്‍ ബാറ്റ്സ്മാന്‍ ദേശീയടീമില്‍ ഇടം നേടാന്‍ കഠിനപ്രയത്നത്തില്‍. വരാന്‍ പോകുന്ന ആഭ്യന്തരമത്സരങ്ങളില്‍ കരുത്തു തെളിയിച്ച്‌ ടീമില്‍ മടങ്ങിയെത്താനാണ്‌ ബദരിനാഥിന്റെ ശ്രമം. ഈ സീസണില്‍ സെലക്ടര്‍മാര്‍ക്ക്‌ തന്നെക്കുറിച്ച്‌ മതിപ്പുണ്ടാകും. അതിനുള്ള കഠിനപ്രയത്നത്തിലാണ്‌. ഇത്‌ വെറും വാക്കുകളല്ല, ബാറ്റ്‌ കൊണ്ട്‌ താനത്‌ തെളിയിക്കുമെന്നും ബദരിനാഥ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു.

എന്തെങ്കിലും വലുതായി ചെയ്തേ മതിയാകൂ. മികച്ച പ്രകടനവുമായി താനിവിടെ ഉണ്ടെന്ന്‌ ദേശീയ സെലക്ടര്‍മാര്‍ അറിയണം. അതാണ്‌ രണ്ട്‌ വര്‍ഷം മുമ്പ്‌ ചെയ്യാന്‍ ശ്രമിച്ചതും. അന്ന്‌ താനായിരുന്നു ഏറ്റവും വലിയ റണ്‍ വേട്ടക്കാരന്‍. ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച്‌ അധികൃതരുടെ ശ്രദ്ധ നേടാനാണ്‌ തന്റെ ശ്രമമെന്നും ബദരി പറഞ്ഞു.

2010ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയില്‍ നടന്ന ടെസ്റ്റില്‍ ബദരിനാഥ്‌ അര്‍ധസെഞ്ച്വറി നേടിയിരുന്നു. എന്നാല്‍ ടീമില്‍ നിന്നും പുറത്താകുന്നതിന്‌ മുമ്പ്‌ കേവലം ഒരു ടെസ്റ്റില്‍ കൂടി മാത്രമേ ബദരിക്ക്‌ കളിക്കാനായുള്ളൂ. 2010-11 കാലത്തെ ആഭ്യന്തരമത്സരങ്ങളിലെ മികച്ചപ്രകടനം കണക്കിലെടുത്ത്‌ വെസ്റ്റ്‌ ഇന്‍ഡീസ്‌ പര്യടനത്തിനുള്ള ഏകദിന ടീമിലേക്ക്‌ ബദരിയെ ഉള്‍ക്കൊള്ളിച്ചിരുന്നു. അന്നു നടന്ന 12 ആഭ്യന്തര മത്സരങ്ങളില്‍ നിന്നായി 1226 റണ്‍സെടുത്ത്‌ ബദരി ടോപ്‌ സ്കോറര്‍ ആയി. 2012ല്‍ വി.വി.എസ്‌. ലക്ഷ്മണന്‍ വിരമിച്ചപ്പോള്‍ ന്യൂസിലാന്റിനെതിരായ ടെസ്റ്റ്‌ ടീമില്‍ ബദരിനാഥ്‌ ഇടം നേടിയെങ്കിലും ഒരു മത്സരത്തില്‍ പോലും കളിക്കാനായില്ല. ജൂണ്‍ 2011 വരെ ബദരിക്ക്‌ ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ച്‌ കളിക്കാനായില്ല. വെസ്റ്റിന്‍ഡീസിനെതിരായ മൂന്ന്‌ ഏകദിനങ്ങളില്‍ അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല.

ലക്ഷ്മണ്‍ വിരമിച്ച ശേഷം ന്യൂസിലാന്റിനെതിരായ പരമ്പരയില്‍ ടീമിലിടം നേടിയെങ്കിലും കളിക്കാനാകാത്തതില്‍ ആരോടും പരിഭവമില്ല. അതിന്‌ ശേഷം അവസരങ്ങളൊന്നും ലഭിച്ചുമില്ല. ഈ സീസണിനെ സമീപിക്കുന്ന കൈകളിലെ വിധി വിശ്വസിച്ചുകൊണ്ടാണെന്നും ബദരി പറയുന്നു. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‌ വേണ്ടി നായകന്‍ എം.എസ്‌. ധോണിയുടെ കീഴില്‍ കളിച്ച ബദരിനാഥ്‌ 67 ഇന്നിംഗ്സുകളില്‍ നിന്നായി 1441 റണ്‍സ്‌ സ്കോര്‍ ചെയ്തിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലുവയിലെ ഹോട്ടലുകളില്‍ നഗരസഭയുടെ മിന്നല്‍ പരിശോധന: പുഴുവരിച്ച ബിരിയാണിയും പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു

India

ദൽഹി കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മ കൊല്ലപ്പെട്ട സംഭവം : ആം ആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി

Football

18കാരനായ സ്പെയിന്റെ യമാല്‍ 28കാരനായ ഫ്രാന്‍സിന്റെ എംബാപ്പെയെ ലോകകപ്പ് സെമിയില്‍ നേരിടുമ്പോള്‍…

Kerala

ഫുട്ബോള്‍ പരിശീലകന്‍ നിബ്രാസിനെതിരെ പുതിയ പീഡന കേസ്, പിന്നാലെ സ്‌കൂള്‍ കൗണ്‍സിലറെ കത്തിക്കുമെന്ന് ബന്ധുക്കള്‍

India

ആദ്യം മസ്ജിദ് വന്നു , പിന്നെ മദ്രസയും , പിന്നാലെ പ്രദേശത്തിന്റെ പേര് ഇസ്ലാംപൂരെന്നാക്കി മാറ്റി : 2011 ൽ, 25 മുസ്ലീം കുടുംബങ്ങൾ ഇന്ന് 300 കുടുംബങ്ങൾ

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികളെ അപമാനിച്ച സിപിഎം നേതാവും മുന്‍മന്ത്രിയുമായ കെ.ടി. ജലീലിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

കെ കെ രാഗേഷിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാക്കിയതില്‍ പരാതി,ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് പരാതി നല്‍കിയത് കണ്ണൂരിലെ നേതാക്കള്‍

അഡ്വ കെ ആര്‍ സുനില്‍ ഹൈക്കോടതിയിലെ ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍

പ്രതിസന്ധികള്‍ക്ക് പിന്നാലെ പ്രതിസന്ധികള്‍….എന്നിട്ടും തളരാതെ ഇന്ത്യന്‍ സമ്പദ്ഘടന: സഞ്ജീവ് സന്യാല്‍

എന്‍എസ്എസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ബിജെപി ഇടപെട്ടിട്ടില്ല, ഇടപെടുകയുമില്ല, ശബരിമല താന്ത്രിക ചുമതല രാഷ്‌ട്രീയ വിഷയമല്ല- രാജീവ് ചന്ദ്രശേഖര്‍

അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ ഒന്നരവയസുകാരന്‍ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരെ ചൊവ്വാഴ്ച ചോദ്യം ചെയ്യും

മന്ത്രി സി പി ജോണ്‍ സ്വകാര്യ ബസ് ഉടമകളുമായി ചര്‍ച്ച നടത്തി,സ്വകാര്യ ബസുകളിലും സ്ത്രീ സൗജന്യ യാത്ര നടപ്പാക്കി പണം സര്‍ക്കാര്‍ നല്‍കണമെന്ന് ആവശ്യം

ഉണ്ണി കാര്‍ത്തികേയന്‍ (ഇടത്ത്) ഉണ്ണിയും ധ്യാന്‍ ശ്രീനിവാസനും അയര്‍ലണ്ടില്‍ സ്റ്റേജ് ഷോയ്ക്കിടിയിലുള്ള കൂടിക്കാഴ്ചയില്‍ (വലത്ത്)

ധ്യാന്‍ ശ്രീനിവാസന്റെ കൂടെ അഭിനയിച്ച ആള്‍ അയര്‍ലാന്‍റില്‍ നടന്ന സ്റ്റേജ് ഷോയുടെ സദസ്സില്‍; തിരിച്ചറിഞ്ഞ് ധ്യാന്‍ ശ്രീനിവാസന് കയ്യടി

പരീക്ഷാ ക്രമക്കേടില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്സി, സര്‍ക്കാരുമായി ഏറ്റുമുട്ടുന്നത് കൂടുതല്‍ വിഷയങ്ങളിലേക്ക് നയിക്കും

യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിനെ വധിച്ച പോപ്പുലര്‍ ഫ്രണ്ട് ഭീകരന്‍ അബ്ദുള്‍ നാസിര്‍ (ഇടത്ത്) കൊല്ലപ്പെട്ട പ്രവീണ്‍ നെട്ടാരു (നടുവില്‍)

കൊലപാതകിയായ പി‌എഫ്‌ഐ ഭീകരൻ അബ്ദുൾ നാസിര്‍ എങ്ങിനെ വർഷങ്ങളോളം കണ്ടെത്തപ്പെടാതെ കൊച്ചിയുടെ ഹൃദയഭാഗത്ത് കഴിഞ്ഞു?: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.