Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചില രാമായണചിന്തകള്‍-22

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2013, 07:25 pm IST
in Samskriti

സീതാന്വേഷണം

മാരീചന്‍ കൊല്ലട്ടെങ്കിലും സീതാപഹരണം രാവണന്‍ വിചാരിച്ചതുപോലെ നടന്നു. എന്തിനാണ്‌ ലക്ഷ്മണാ സീതയെ ഒറ്റക്ക്‌ നിര്‍ത്തി വന്നത്‌ എന്ന്‌ രാമന്‍ ചോദിച്ചു. ലക്ഷ്മണന്‍ നടന്ന സംഭവങ്ങളെല്ലാം വിസ്തരിച്ച്‌ പറഞ്ഞു. യോഷന്മാരുടെ വാക്കുകള്‍ കേട്ട്‌ വിശ്വസിക്കുന്നവന്‍ ഭോഷനാണ്‌ എന്ന്‌ ഇപ്പോള്‍ മനസ്സിലായോ എന്ന്‌ ചോദിച്ചു തിരിച്ച്‌ ഉടജത്തില്‍ ചെന്നപ്പോള്‍ അവിടെ പര്‍ണ്ണശാലയുമില്ല -സീതയുമില്ല.

നമ്മുടെ പര്‍ണ്ണശാല എവിടെ? ജനകാത്മജ എവിടെ എന്ന രാമന്റെ ചോദ്യത്തിന്‌ ഒന്നും മിണ്ടാന്‍ കഴിയാതെ സ്തംഭംപോലെ സൗമിത്രി നിന്നുപോയി.

സീതയില്ലാതെ ഞാന്‍ അയോദ്ധ്യക്കില്ല. നീ എന്റെ കൂടെ നടന്ന്‌ ദുഃഖിക്കാതെ തിരിച്ച്‌ പൊയ്‌ക്കോ എന്ന രാമന്റെ കല്‍പനക്ക്‌ ജ്യേഷ്ഠനെ വെടിഞ്ഞ്‌ ഒരിക്കലും പോകുകയില്ല. സീതാദേവി നഷ്ടപ്പെട്ടത്‌ എന്റെ നോട്ടക്കുറവാണ്‌ എന്ന്‌ സമ്മതിക്കുന്നു എന്ന്‌ ലക്ഷ്മണന്‍ പറഞ്ഞു. സീതനഷ്ടപ്പെട്ടതിന്‌ എന്റെ ബുദ്ധിയില്ലായ്‌മയാണ്‌ കാരണം, ഞാന്‍ മായാമാനിന്റെ പിറകെ പോകേണ്ട ആവശ്യമുണ്ടായിരുന്നില്ല. പെണ്ണിന്റെ വാക്ക്‌ കേട്ട്‌ ഞാന്‍ ചാടി പുറപ്പെട്ടത്‌ എന്റെ ബുദ്ധി ഇല്ലായ്‌മ കൊണ്ടല്ലേ, രാമന്‍ പറഞ്ഞു.

രാമന്‍ അവിടെയുള്ള അടവികള്‍, വള്ളിക്കുടിലുകള്‍ എന്നിവിടങ്ങളിലും ഗോദാവരി നദിയോടും വനദേവമാരോടും ചോദിച്ചു, സീതയെ കണ്ടുവോ എന്ന്‌? കെഞ്ചി വിനയോത്തോടെ കണ്ടതിനോടെല്ലാം സീതയെ കണ്ടുവോ എന്ന്‌ രാമന്‍ ചോദിച്ചു കൊണ്ടേ ഇരുന്നു.

പ്രാകൃതമനുഷ്യനെപ്പോലെ ജ്യേഷ്ഠന്‍ എന്തിനിങ്ങനെ സങ്കടപ്പെടുന്നു സമാധാനിക്കൂ, പവിത്ര ചരിതയായ സീതാദേവിക്ക്‌ ഒരിക്കലും നാശം സംഭവിക്കില്ല. ത്ര്യൈംബകം വില്ലൊടിച്ച്‌ വേളി കഴിച്ച ആ പുണ്യവതി ദേവി നമ്മുടെ മുമ്പില്‍ പ്രത്യക്ഷപ്പെടും, അതോടു കൂടി ജ്യേഷ്ഠന്റെ കയ്യാല്‍ നിശാചര വംശവും നാശമടയും എന്ന്‌ ലക്ഷ്മണന്‍ രാമനെ സാന്ത്വനപ്പെടുത്തി.

രാമന്‍ പറഞ്ഞു : ലക്ഷ്മണാ സംശയിക്കണ്ട ജനകാത്മജയെ അപഹരിച്ചവന്‍ ലങ്കാധിപതി രാവണന്‍ തന്നെ ആയിരിക്കണം. ഖരദൂഷണ ത്രിശിരസ്സുക്കളുടെ മരണം, ശൂര്‍പ്പണഖയുടെ അംഗഛേദനം എല്ലാം കേട്ട്‌ അവന്‍ ഇറങ്ങി തിരിച്ചിട്ടുണ്ടാവാം. ആ മാരീചനെ മാന്‍ വേഷത്തില്‍ അയച്ചതും അവനാണ്‌ മരണസമയത്ത്‌ ആവിവരം എന്നോട്‌ പറഞ്ഞു. രാവണന്‍ എങ്ങോട്ടേക്കാണ്‌ കൊണ്ട്‌ പോയിരിക്കുക എന്ന്‌ നാം അന്വേഷിക്കേണ്ടിയിരിക്കുന്നു. മായക്കാരനും സൂത്രശാലിയുമായ അവന്‍ ചിലപ്പോള്‍ ലങ്കയിലേക്കായിരിക്കില്ല കൊണ്ട്‌ പോയത്‌.

ഇങ്ങനെ ഓരോന്നു പറഞ്ഞ്‌ പരിതപിച്ച്‌ സഹോദരന്മാര്‍ സീതാന്വേഷണം തുടര്‍ന്നു. അങ്ങുമിങ്ങും അലഞ്ഞ്‌ തിരിയുമ്പോള്‍ കിരീടങ്ങളുടെ ചില അവശിഷ്ടങ്ങളും വിമാനത്തില്‍ നിന്ന്‌ അടര്‍ന്ന വീണ ചില മണികളും മറ്റും അങ്ങിങ്ങായി ചിതറിക്കിടക്കുന്നത്‌ കണ്ടു.

ആ സമയം കാട്ടിനുള്ളില്‍ നിന്ന്‌ ഒരു ദീനരോദനം അവരുടെ കര്‍ണ്ണ പുടങ്ങള്‍ക്ക്‌ വിഷയമായി. രോദനം കേട്ട സ്ഥലത്തേക്ക്‌ നടന്ന്‌ ചെന്നു. പക്ഷങ്ങളും കാലുകളുമറ്റ്‌ പക്ഷീന്ദ്രനായ ജടായു മരണോന്മുഖനായി അവിടെ കിടന്ന്‌ രാമനാമം ജപിക്കുന്നു.

രാമന്റെ ചോദ്യത്തിന്നുത്തരമായി ജാടവു എല്ലാം വിവരമായി രാമ-ലക്ഷ്മണന്മാരെ ധരിപ്പിച്ചു. ദക്ഷിണ ദിക്കിലേക്കാണ്‌ പോയത്‌ ഭയങ്കരമായ പോരാട്ടത്തില്‍ അവന്‍ എന്റെ ചിറകുകളും ചരണങ്ങളും വെട്ടിമുറിച്ചു. ചന്ദ്രഹാസത്താല്‍ വെട്ടപ്പെട്ട അടിയന്‍ കാര്യങ്ങള്‍ രാമദേവനെ ധരിപ്പിക്കുന്നത്‌ വരെ മരിക്കാതിരിക്കട്ടെ എന്ന ദേവിയുടെ അനുഗ്രഹത്താല്‍ ഞാന്‍ ഇത്‌ അങ്ങയോട്‌ പറയുന്നു. അവിടുത്തെ തൃക്കരം കൊണ്ട്‌ അടിയനെ ഒന്ന്‌ തലോടി അനുഗ്രഹിക്കേണമെ എന്ന്‌ പറഞ്ഞു.

ഭക്തനും മോക്ഷാര്‍ദ്ധിയുമായ ആ ജടായുഗാത്രം രാമന്‍ തലോടി അനുഗ്രഹിച്ചു. ജടായു പ്രാണന്‍ വെടിഞ്ഞ്‌ നിത്യമുക്തിപദം സംസ്ക്കരിച്ച്‌ അവന്റെ സംസ്കാര കര്‍മ്മങ്ങളും രാമന്‍ അനുഷ്ഠിച്ചു. ഇങ്ങനെ ഒരു സല്‍ഗതി മറ്റാര്‍ക്ക്‌ ലഭിക്കും.

(തുടരും)

വെങ്കട്ടരാമന്‍ സ്വാമി (ആദ്ധ്യാത്മിക വിജ്ഞാനസദസ്സ്‌, കൊടുവായൂര്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്റെ വേദനയ്‌ക്കുള്ള മറുപടി മോദി സർക്കാർ നൽകിയിട്ടുണ്ട്: പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ ആരതി

Kerala

രാഘവ് ഛദ്ദ ഉന്നത കുല ജാതനെന്ന കണ്ടെത്തലുമായി ഏഷ്യാനെറ്റ്, പാര്‍ട്ടി മാറിയതോടെ രാഘവ് ഛദ്ദയുടെ ജാതി പൊന്തി

Kerala

ഹിന്ദുക്കള്‍ വോട്ടെടുപ്പ് ദിനം ക്ഷേത്രദര്‍ശനം നടത്തിയപ്പോള്‍ മുസ്ലിങ്ങള്‍ ഭൂരിഭാഗവും വോട്ട് ചെയ്തുവെന്ന് സ്വാമി ചിദാനന്ദപുരി

Kerala

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

Kerala

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ ഉയര്‍ന്ന പോളിംഗ് ഭരണവിരുദ്ധവികാരമെന്ന് വിലയിരുത്തല്‍, മമതയുടെ സ്ത്രീവിരുദ്ധ സര്‍ക്കാര്‍ വീണേക്കും

ഭക്തർ ഗുരുവായൂരപ്പന് നേരിട്ട് സമർപ്പിക്കുന്ന വഴിപാടുകൾ ഇവയാണ്

ഇറാനുമായി ചര്‍ച്ചയ്‌ക്കായി പാകിസ്ഥാനിലേക്ക് പോകാനിരുന്ന യുഎസ് സംഘം യാത്ര റദ്ദാക്കി

എത്ര ബോക്സ് ഓഫീസ് ഹിറ്റുകളുണ്ടെന്നതിൽ കാര്യമില്ല ; അവർ മോശം വ്യക്തിയാണെങ്കിൽ മറ്റെന്തുണ്ടായിട്ടും കാര്യമില്ല ; പാർവതി തിരുവോത്ത്

വയനാട് കടയില്‍ മോഷണം: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍

കോഴിക്കോട് 2 പേര്‍ക്ക് പാമ്പ് കടിയേറ്റു

ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് കവര്‍ച്ച : പ്രതിയെ പശ്ചിമബംഗാളില്‍ നിന്നും പിടികൂടി

ഭരണമാറ്റമുണ്ടാകുമെന്നുറപ്പിച്ചുള്ള കരാറോ?…ഊബറിന് അടുത്ത അഞ്ചു വര്‍ഷത്തേക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഗണേഷ് കുമാര്‍

ശുദ്ധി ചടങ്ങുകള്‍; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം

അച്ഛനെയും കൊലപ്പെടുത്തണമെന്ന് ക്രിസ്റ്റി പറഞ്ഞതായി അയല്‍വാസി, തന്നെ ഈ രീതിയില്‍ ആക്കിയത് വീട്ടുകാരെന്ന് പ്രതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.