Sunday, May 11, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

യുഡിഎഫ്‌ പുകയുന്നു: പൊട്ടിത്തെറിയുടെ വക്കില്‍

Janmabhumi Online by Janmabhumi Online
Aug 4, 2013, 09:50 pm IST
in Uncategorized
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: മന്ത്രിസഭാ നേതൃമാറ്റവും പുന:സംഘടനയും സംബന്ധിച്ച പ്രശ്നങ്ങള്‍ കോണ്‍ഗ്രസില്‍ തല്‍ക്കാലം ഒതുങ്ങിയെങ്കിലും വിവാദങ്ങള്‍ യുഡിഎഫില്‍ വന്‍ കലാപങ്ങള്‍ക്കു തുടക്കം കുറിച്ചിരിക്കുകയാണ്‌. ഇപ്പോഴത്തെ പുകച്ചില്‍ പൊട്ടിത്തെറിയില്‍ അവസാനിക്കാനുള്ള സാധ്യത ആരും തള്ളിക്കളയുന്നില്ല.

രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ മന്ത്രിപദം എന്ന ആവശ്യം ഉപേക്ഷിക്കേണ്ടിവന്നത്‌ ഘടക കക്ഷികളുടെ ഉപാധിമൂലമാണെന്ന ചര്‍ച്ച സജീവമാണ്‌. തന്റെ മന്ത്രിപദവിയുടെ പേരില്‍ ആരും വിലപേശേണ്ട എന്ന രമേശിന്റെ പ്രസ്താവന ഘടക കക്ഷികളെ ഉദ്ദേശിച്ചാണെന്ന്‌ വ്യക്തമാണ്‌. മുസ്ലിംലീഗ്‌ കോണ്‍ഗ്രസ്സിന്‌ ബാധ്യതയാകുന്നു എന്ന രമേശിന്റെ പ്രസ്താവന മുമ്പ്‌ ലീഗിനെ ചൊടിപ്പിച്ചിരുന്നു. പ്രതിഷേധം ശക്തമായപ്പോള്‍ ചെന്നിത്തല ഉരുണ്ടുകളിക്കുകയായിരുന്നു.

ചെന്നിത്തലക്ക്‌ ഉപമുഖ്യമന്ത്രിസ്ഥാനം നല്‍കണമെന്ന ഐ ഗ്രൂപ്പിന്റെ ആവശ്യം നിരാകരിക്കപ്പെട്ടത്‌ ലീഗിന്റെ കടുംപിടിത്തം കൊണ്ടാണെന്നാണ്‌ പൊതുവെ വിലയിരുത്തുന്നത്‌. രണ്ടാംകക്ഷിയായ ലീഗിനാണ്‌ ഉപമുഖ്യമന്ത്രിപദവിക്ക്‌ അര്‍ഹത എന്ന്‌ ലീഗ്‌ വ്യക്തമാക്കിയിരുന്നു. കെ.എം.മാണിക്കും അതിനര്‍ഹതയുണ്ടെന്ന്‌ എ ഗ്രൂപ്പുകാരനായ മന്ത്രി കെ.സി.ജോസഫ്‌ പ്രതികരിച്ചതും നിസ്സാരമായി തള്ളാന്‍ പറ്റില്ല. ഇതിനെല്ലാം പിന്നില്‍ കൃത്യമായ അജണ്ടയുണ്ടെന്ന്‌ വ്യക്തമാകുകയാണ്‌.

ഉപമുഖ്യമന്ത്രിപദവി സൃഷ്ടിക്കപ്പെടുന്നില്ലെങ്കില്‍ ചെന്നിത്തലക്ക്‌ മന്ത്രിസഭയില്‍ രണ്ടാമനെന്ന ധാരണയുണ്ടാക്കുകയും ആഭ്യന്തരവകുപ്പ്‌ നല്‍കുകയും വേണമെന്ന നിര്‍ദ്ദേശവും അവഗണിക്കപ്പെട്ടു. വേണമെങ്കില്‍ റവന്യൂ-വനം വകുപ്പുകള്‍ നല്‍കി രമേശിനെ മൂലയ്‌ക്കിരുത്താമെന്ന്‌ മോഹിച്ചവരെ നിരാശരാക്കിക്കൊണ്ടാണ്‌ ഒടുവിലത്തെ തീരുമാനം. മന്ത്രിസഭയിലേക്കില്ലെന്ന രമേശിന്റെ തീരുമാനം ഹൈക്കമാണ്ട്‌ അംഗീകരിച്ചതോടെ ആ അധ്യായം തീര്‍ന്നെങ്കിലും പുതിയൊരു തലവേദന യുഡിഎഫില്‍ ഉടലെടുക്കുകയായിരുന്നു.

പുനഃസംഘടന പൊളിഞ്ഞതില്‍ ഘടകകക്ഷികളെ പഴിചാരേണ്ടതില്ലെന്നാണ്‌ മുസ്ലിംലീഗും കേരളാ കോണ്‍ഗ്രസും പറയുന്നത്‌. കോണ്‍ഗ്രസ്സിലെ ആഭ്യന്തരപ്രശ്നമാണ്‌ എല്ലാം കുഴച്ചുമറിച്ചത്‌. പ്രശ്നം തീരാന്‍ ചര്‍ച്ചയ്‌ക്ക്‌ വരണമെന്നാരും ലീഗിനോട്‌ പറഞ്ഞിട്ടില്ലെന്നാണ്‌ അവരുടെവാദം. ഉപമുഖ്യമന്ത്രിസ്ഥാനം മാര്‍ക്കറ്റില്‍ നിന്ന്‌ വാങ്ങേണ്ടതല്ലെന്ന്‌ മാണിയും പറഞ്ഞിരുന്നു.

രമേശ്‌ ചെന്നിത്തലയാകട്ടെ ഒരുപടികൂടി കടന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുനേരെ തന്നെ നിറയൊഴിക്കുന്നു.ഉമ്മന്‍ചാണ്ടിക്ക്‌ തന്നെ വേണ്ട എന്ന്‌ കെപിസിസി പ്രസിഡന്റ്‌ പറയണമെങ്കില്‍ അവര്‍ തമ്മിലുള്ള അകല്‍ച്ച എത്ര വലുതാണെന്ന്‌ വ്യക്തമാവുകയാണ്‌. നേരത്തെ മന്ത്രിസഭാ പുന:സംഘടനയുടെ പേരില്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചു എന്ന്‌ രമേശ്‌ ആരോപിച്ചിരുന്നതാണ്‌. കോണ്‍ഗ്രസ്സില്‍ കലാപം കൂട്ടുമെന്ന്‌ മാത്രമല്ല യുഡിഎഫ്‌ ആകെ പുകയുകയാണ്‌. അതൊടുവില്‍ പൊട്ടിത്തെറിയിലെത്തിയാലും അത്ഭുതപ്പെടാനില്ല.

Tags: Print Edition
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം നേരത്തെയെത്തും

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ഞായറാഴ്ച 200 ലേറെ കല്യാണം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്വര്‍ണം മോഷണം പോയി

വീട്ടില്‍ അതിക്രമിച്ചു കയറി സ്വര്‍ണമാലയും പണവും മോഷ്ടിച്ചയാള്‍ പിടിയില്‍

നഗ്രോത്തയില്‍ ആക്രമണം നടന്നെന്ന് സൈന്യത്തിന്റെ സ്ഥിരീകരണം

ഇടുക്കിയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ചു

ഇന്ത്യന്‍ രൂപയും ലോകത്തിലെ മറ്റ് കറന്‍സികളും തമ്മിലെ ഇന്നത്തെ വിനിമയ നിരക്ക്; യുദ്ധക്കരിനിഴലില്‍ രൂപയ്‌ക്ക് ഇ‍ടിഞ്ഞു

പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച് രാജ് താക്കറേ; രാജ്യത്തിന്റെ പ്രതിസന്ധിഘട്ടത്തിലുള്ള വിമര്‍ശനം പ്രതികരണം അര്‍ഹിക്കുന്നില്ലെന്ന് ഫഡ് നാവിസ്

ഐഎന്‍എസ് വിക്രാന്തിന്റെ ലൊക്കേഷന്‍ അന്വേഷിച്ച് കൊച്ചി നാവിക താവളത്തിലേക്ക് ഫോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies