Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഗര്‍ഭസ്ഥശിശുപരിശോധന നിയന്ത്രണ നിയമത്തില്‍ അനുയോജ്യമായി ചട്ടങ്ങള്‍ നിര്‍മിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2013, 11:35 pm IST
in Ernakulam

കൊച്ചി: ഗര്‍ഭസ്ഥശിശുപരിശോധന നിയന്ത്രണ നിയമത്തില്‍ കേരള സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള ചടങ്ങള്‍ തയ്യാറാക്കിവരികയാണെന്ന്‌ നിയമനടത്തിപ്പിന്റെ സംസ്ഥാന അപ്പലേറ്റ്‌ അതോറിറ്റിയായ ആരോഗ്യവകുപ്പ്‌ അഡീഷണല്‍ ഡയറക്ടര്‍ ഡോ.എന്‍.ശ്രീധര്‍. 2010-12 വര്‍ഷത്തില്‍ സംസ്ഥാനത്താകെ 979 പരിശോധനകള്‍ നടത്തിയിരുന്നെങ്കിലും കാര്യമായ ഒരു തെളിവും ലഭിച്ചിരുന്നില്ല. എന്നാല്‍ രണ്ടാമത്‌ ഗര്‍ഭം ധരിക്കുന്ന സ്ത്രീ ഗര്‍ഭഛിദ്രത്തിന്‌ വിധേയയാകുന്നുവെങ്കില്‍ അത്‌ കൃത്യമായ കേസാണെന്നും ഈ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്താണ്‌ ചട്ടങ്ങള്‍ക്ക്‌ രൂപം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

1994-ല്‍ കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച നിയമം കൊണ്ടുവരുന്നതിനും മുമ്പ്‌ മഹാരാഷ്‌ട്രയില്‍ 1988-ലാണ്‌ ഇതുസംബന്ധിച്ച നിയമം രാജ്യത്താദ്യമായി അവതരിപ്പിച്ചതെന്ന്‌ നിയമനടത്തിപ്പിലെ പ്രായോഗികവശങ്ങളെക്കുറിച്ച്‌ ക്ലാസ്‌ നയിച്ച മുംബൈയില്‍ നിന്നുള്ള സാമൂഹികപ്രവര്‍ത്തകയായ അഡ്വ.വര്‍ഷ ദേശ്‌ പാണ്ഡെ പറഞ്ഞു. അന്ന്‌ മുംബൈയിലെ ഐ.വി.എഫ്‌. കേന്ദ്രങ്ങളില്‍ ചികില്‍സ നേടിയിരുന്നവരില്‍ 80 ശതമാനവും ആണ്‍കുഞ്ഞുങ്ങള്‍ക്കാണ്‌ ജന്മം നല്‍കിയിരുന്നത്‌. ഏതു സംസ്ഥാനത്തും ഇത്തരത്തില്‍ പെണ്‍കുഞ്ഞുങ്ങളുടെ ജനനത്തില്‍ കുറവുണ്ടെങ്കില്‍ പരിശോധന കേന്ദ്രങ്ങള്‍ കര്‍ശനമായും പരിശോധിച്ചിരിക്കണമെന്ന്‌ അവര്‍ പറഞ്ഞു.

ഗര്‍ഭസ്ഥ ശിശുപരിശോധനയുമായി ബന്ധപ്പെട്ട മേഖല വളരെയധികം സംഘടിതമായ ഒരു മേഖലയാണെന്ന്‌ തന്റെ അനുഭവങ്ങളില്‍ നിന്ന്‌ വ്യക്തമായതായി അവര്‍ പറഞ്ഞു. അധ്യാപകരും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മെഡിക്കല്‍ പ്രാക്ടീഷണര്‍മാരും ഉള്‍പ്പെടെയുള്ള വലിയൊരു സമൂഹം തന്നെ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട്‌. ഒളിക്യാമറയില്‍ പകര്‍ത്തിയ ഒട്ടേറെ സംഭവങ്ങള്‍ അവര്‍ വിശദീകരിച്ചു.

ചില കേന്ദ്രങ്ങളില്‍ ആണ്‍കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്‍കുന്നതിനായി 30000 രൂപ വരെ ഈടാക്കുന്നുണ്ട്‌. പരിശോധനയില്‍ ആണ്‍കുഞ്ഞെന്നു കണ്ടെത്തിയാല്‍ 30000 രൂപ വരെ നല്‍കും. പെണ്‍കുഞ്ഞെന്നു കണ്ടെത്തിയാല്‍ അതിനെ നശിപ്പിക്കാനും 30000 രൂപ വരെ നല്‍കുന്നവരുണ്ട്‌. മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ ശരിയായ രീതിയിലല്ല പ്രതികരിക്കുന്നതെന്നു പറഞ്ഞ അവര്‍ കേസുകളിലെ താല്‍ക്കാലിക അറസ്റ്റില്‍ അവര്‍ സംതൃപ്തരാകുകയാണെന്നും ഭാവിയില്‍ കേസിനു എന്തു സംഭവിക്കുന്നുവെന്ന്‌ അവര്‍ തിരക്കുന്നില്ലെന്നും വര്‍ഷ അഭിപ്രായപ്പെട്ടു. കര്‍ശനമായ നിരീക്ഷണം ഇത്തരം സ്ഥാപനങ്ങള്‍ക്കുമേലുണ്ടെന്ന്‌ ഉറപ്പാക്കാനും ഓരോ മാസവും അവലോകനം നടത്തി തുടര്‍ നടപടി സ്വീകരിക്കാനും വര്‍ഷദേശ്‌ പാണ്ഡെ നിര്‍ദേശിച്ചു. രണ്ടു ദിവസമായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ നടന്നുവന്ന ജില്ലാതല ഉപദേശക സമിതിയംഗങ്ങളുടെ പരിശീലനം ഇന്നലെ സമാപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.