Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മുട്ടത്ത്‌ തുരങ്കം നിര്‍മ്മാണത്തിനായി നടപടി തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2013, 10:50 pm IST
in Ernakulam

കൊച്ചി: കൊച്ചിമെട്രോറെയില്‍ നിര്‍മ്മാണത്തിന്റെ അനുബന്ധമായി മുട്ടത്ത്‌ റെയില്‍വേ പാതയ്‌ക്ക്‌ അടിയിലൂടെ തുരങ്കം നിര്‍മ്മിക്കുന്നതിനായുള്ള നടപടികള്‍ ആരംഭിച്ചു. മുട്ടത്തെ നിര്‍ദ്ദിഷ്ട മെട്രോയാര്‍ഡിലേയ്‌ക്ക്‌ പ്രവേശിക്കുന്നതിന്റെ ഭാഗമായിട്ടാണ്‌ തുരങ്കപാത. ഇതിനായി റെയില്‍വേയുടെ അനുമതി ലഭിക്കുന്നതിനായി നടപടികളെടുക്കുവാന്‍ ഡിഎംആര്‍സി മുഖ്യഉപദേഷ്ടാവ്‌ ഇ.ശ്രീധരന്റെ സാന്നിദ്ധ്യത്തില്‍ നടന്ന അവലോകന യോഗത്തില്‍ തീരുമാനമായി.

മുട്ടം ബസ്‌ സ്റ്റോപ്പിന്‌ അടുത്തു നിന്നു ദേശീയപാതയ്‌ക്കു സമാന്തരമായിട്ടുള്ള പഴയ പിഡബ്ല്യുഡി റോഡ്‌ വികസിപ്പിച്ചെടുത്ത്‌ മുട്ടം ജംഗ്ഷനു സമീപത്ത്‌ റെയില്‍വേ പാളത്തിന്‌ അടിയിലായി തുരങ്കം നിര്‍മിക്കാനാണ്‌ പദ്ധതി.

റെയില്‍വേ ട്രാക്കിന്‌ അടിയില്‍ 25 മീറ്റര്‍ നീളത്തിലും ആറു മീറ്റര്‍ വീതിയിലും അഞ്ച്‌ മീറ്റര്‍ ഉയരത്തിലും തുരങ്കം നിര്‍മിക്കണം. പുറത്തുവച്ച്‌ മുന്‍കൂട്ടി വാര്‍ത്തെടുത്ത കോണ്‍ക്രീറ്റ്‌ ഭാഗങ്ങള്‍ പുഷ്ഠ്രൂ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ തള്ളിക്കയറ്റി കൂട്ടിയോജിപ്പിച്ചാണു തുരങ്കം നിര്‍മിക്കുക.

യാര്‍ഡിലേക്ക്‌ സാധനസാമഗ്രികള്‍ എത്തിക്കുന്നതിനുള്ള ബുദ്ധിമുട്ട്‌ പരിഹരിക്കുന്നതിനായി മുട്ടത്ത്‌ റെയില്‍വേപാളത്തിന്‌ അടിയിലൂടെ തുരങ്കം പണിയാനുള്ള രൂപരേഖ ഡിഎംആര്‍സി എന്‍ജിനീയറിംഗ്‌ വിഭാഗം കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്‌ (കെഎംആര്‍എല്‍) അനുമതിക്കായി കൈമാറിയിരുന്നു.

റെയില്‍വേ ട്രാക്കിന്‌ അടിയിലുള്ള പ്രവൃത്തികള്‍ ഒരു ദിവസം കൊണ്ട്‌ തന്നെ പൂര്‍ത്തീകരിക്കാനാകും. റെയില്‍വേയില്‍ നിന്നും മറ്റുമുള്ള അനുമതിക്കായി മാസങ്ങള്‍ തന്നെ എടുത്തേക്കും. പല തലങ്ങളില്‍ പരിശോധന ആവശ്യമായതിനാലാണിത്‌. നിര്‍മാണത്തിന്‌ ജില്ലാ ഭരണ കൂടത്തിന്റെയും കെഎംആര്‍എല്ലിന്റെയും അനുമതി ആവശ്യമാണ്‌. തുരങ്കം നിര്‍മിക്കുന്നത്‌ മുട്ടം യാര്‍ഡിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുമെന്നു മാത്രമല്ല തുടര്‍ന്നുള്ള നിര്‍മാണചെലവു കുറച്ചുകൊണ്ടുവരാനും സഹായകമാകുമെന്നാണ്‌ കണക്കുകൂട്ടല്‍.

തുരങ്കം നിര്‍മിക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്ത പശ്ചാത്തലത്തില്‍ നടപടിക്രമങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി നിര്‍മാണം ആരംഭിക്കാനാണ്‌ ഡിഎംആര്‍സിയുടെ നീക്കം. ദക്ഷിണ റെയില്‍വേയുടെ അനുമതിക്കായി സമര്‍പ്പിക്കേണ്ട രേഖകള്‍ ഉടന്‍ തയാറാക്കും.

അടുത്തയാഴ്ച ഇ. ശ്രീധരന്‍ സംബന്ധിക്കുന്ന അവലോകന യോഗത്തില്‍ ഇത്‌ അവതരിപ്പിക്കും. ഒന്നേകാല്‍ കോടി രൂപയാണ്‌ തുരങ്കം നിര്‍മിക്കുന്നതിനു മാത്രം ചെലവു പ്രതീക്ഷിക്കുന്നത്‌. റെയില്‍വേയ്‌ക്കു നല്‍കേണ്ടിവരുന്ന മെയിന്റനന്‍സ്‌, സര്‍വീസ്‌ ചാര്‍ജുകള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ഇതു രണ്ട്‌ കോടി രൂപയാകുമെന്നാണ്‌ കണക്കാക്കുന്നത്‌.

റെയില്‍വേയെ അനുമതിക്കായി സമീപിക്കുന്ന സമയത്തു മാത്രമേ അവര്‍ക്കു നല്‍കേണ്ട സര്‍വീസ്‌ ചാര്‍ജ്ജുകള്‍ സംബന്ധിച്ച ചിത്രം വ്യക്തമാകുകയുള്ളു. തുരങ്കത്തിന്റെ കാലാകാലങ്ങളിലെ അറ്റകുറ്റ പണികള്‍ റെയില്‍വെ ചെയ്യേണ്ടി വരുന്ന സാഹചര്യത്തില്‍ അതിനുള്ള പണവും മുന്‍കൂറായി നല്‍കേണ്ടി വരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.