Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പദ്ധതികള്‍ പലവിധം: ചങ്ങനാശേരിക്ക് കുടിവെള്ളം അന്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2013, 11:12 pm IST
in Kottayam

ചങ്ങനാശേരി: നഗരസഭാ പ്രദേശങ്ങളിലും പഞ്ചായത്തുപ്രദേശങ്ങളിലും ദാഹജലത്തിനായി ജനങ്ങള്‍ കേഴുന്നു. വരള്‍ച്ചയുടെ കാഠിന്യം ഉച്ചസ്ഥായിയില്‍ എത്തിയതോടെയാണ് ഒരുതുള്ളി വെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുന്നത്. ചങ്ങനാശേരിയിലും പഞ്ചായത്ത് പ്രദേശങ്ങളിലും ശുദ്ധജലം വിതരണം ചെയ്യുന്ന കല്ലിശേരി, കറ്റോട് പദ്ധതികള്‍ എന്തിനുവേണ്ടിയാണെന്നും ആര്‍ക്കുവേണ്ടിയാണെന്നും ജനങ്ങള്‍ ചോദിക്കുന്നു. മാസത്തിലൊന്നുപോലും ഈ മേഖലയില്‍ വാട്ടര്‍ അതോറിറ്റിയുടെ വക ശുദ്ധജലം ലഭിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. നഗരസഭാ പരിധിയില്‍ ടാങ്കര്‍ ലോറിയില്‍ ശുദ്ധജലം എത്തുന്നുണ്ടെങ്കിലും ചില കൗണ്‍സിലര്‍മാര്‍ക്കു താത്പര്യമുള്ള സ്ഥലങ്ങളിലേക്ക് ടാങ്കര്‍ ലോറി തിരിച്ചുവിടുന്നതായും പരാതിയുണ്ട്.

വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും വാങ്ങുന്ന കുപ്പിവെള്ളത്തിന് ഇരട്ടി വില ഈടാക്കുന്നുമുണ്ട്. മാടപ്പള്ളി, തൃക്കൊടിത്താനം, പായിപ്പാട്, വാഴപ്പള്ളി, കുറിച്ചി പഞ്ചായത്തുകളില്‍ ഓട്ടോറിക്ഷകളില്‍ ചെറിയകന്നാസുകളിലായി കിലോമീറ്ററുകള്‍ക്കപ്പുറത്തു നിന്നുമാണ് കുടിവെള്ളം കൊണ്ടുവരുന്നത്. എന്നാല്‍ ടാങ്കര്‍ ലോറികളില്‍ വെള്ളമിവിടെ എത്തുന്നുമില്ല. കറ്റോട്, പദ്ധതിയിലെ ശുദ്ധജലവിതരണം നിര്‍ത്തിവച്ചതും ജലക്ഷാമം രൂക്ഷമാക്കാന്‍ കാരണമായി.

നഗരത്തിനു മാത്രമായുള്ള കല്ലിശേരി പദ്ധതിയില്‍ നിന്നാണ് പഞ്ചായത്തുകളിലേക്കും വെള്ളം നല്‍കിയിരുന്നത്. പമ്പിംഗ് സ്റ്റേഷനിലെ അപാകതയും തുടര്‍ച്ചയായുള്ള വൈദ്യുതി മുടക്കവുമാണ് ജലവിതരണം മുടങ്ങാന്‍ കാരണം. പഴകിയ പൈപ്പുകളായതിനാല്‍ പമ്പിംഗ് ശക്തമാകുമ്പോള്‍ പൈപ്പു പൊട്ടുന്നതും നിത്യസംഭവമാണ്. ഇങ്ങനെ പൈപ്പുപൊട്ടി ശുദ്ധജലം ധാരാളം പാഴായിപ്പോകുന്നുമുണ്ട്. പൈപ്പുകള്‍ പൊട്ടി ആഴ്ചകള്‍ കഴിയുമ്പോഴാണ് ജല അതോറിറ്റി ജോലിക്കാരെ വിടുന്നത്.

തൃക്കൊടിത്താനം പഞ്ചായത്തിലെ കിഴക്കന്‍ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി പ്ലാന്‍ചെയ്ത അമര പദ്ധതി ജലരേഖയാകുന്നു. ഇവിടുത്തെ നിലവിലുള്ള ജലസംഭരണി കാലപ്പഴക്കത്താല്‍ ബലക്ഷയത്തിലുമാണ്. അതുകാരണം വെള്ളം നിറയ്‌ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. എന്നാല്‍ വാട്ടര്‍ അതോറിറ്റി ഒന്നും കണ്ടില്ലെന്ന മട്ടിലാണ്. കുടിവെള്ളം കിട്ടുന്നതുസംബന്ധിച്ച് അറിയാന്‍ വാട്ടര്‍ അതോറിറ്റി ഓഫീസിലേക്കു വിളിച്ചാല്‍ ഫോണെടുക്കാന്‍ പോലും ആളില്ലാത്ത അവസ്ഥയാണ്. ഇതിനിടയില്‍ മാലിന്യം നിറഞ്ഞ കുളങ്ങളില്‍ നിന്നുപോലും ജലം ഊറ്റിയെടുത്ത് വില്പന നടത്തുന്നുണ്ട്. പായിപ്പാട് കണ്ണനാട്ടു കുളത്തില്‍ അമിതമായി മാലിന്യങ്ങള്‍ നിറഞ്ഞുകിടക്കുകയാണ്. ഇതില്‍ നിന്നുള്ള ജലവും കുടിവെള്ളത്തിനായി ഈ പ്രദേശങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. ചെത്തിപ്പുഴ കടവിനു സമീപത്തു നിന്നും മാടപ്പള്ളി, പോളച്ചിറ തുടങ്ങിയ ഭാഗങ്ങളിലെ മാലിന്യം നിറഞ്ഞ കുളങ്ങളില്‍ നിന്നും ഇത്തരത്തില്‍ വന്‍ തോതില്‍ വെള്ളം ശേഖരിക്കുന്നതായി പരാതിയുണ്ട്. വര്‍ഷങ്ങളായി ഈ കുളങ്ങള്‍ മാലിന്യം നിക്ഷേപിക്കുന്ന കേന്ദ്രങ്ങളാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശ്രീരാമക്ഷേത്രവും പുത്തന്‍വിവാദങ്ങളും

Kerala

കെഎസ്ആര്‍ടിസി ദിവ്യാംഗരുടെ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്
Kerala

ഇതര സംസ്ഥാന തൊഴിലാളികളുടെ രേഖകള്‍ പരിശോധിക്കണം: ഹിന്ദു ഐക്യവേദി

India

കോണ്‍ഗ്രസിന്റേത് ഭാവിതലമുറയെ വെല്ലുവിളിക്കുന്ന രാഷ്‌ട്രീയം: ബിജെപി

എല്‍. പദ്മകുമാര്‍ ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ക്ഷേത്രീയ കാര്യകാര്യ സദസ്യന്‍ പി.ആര്‍. ശശിധരന്‍ അനുസ്മരണ പ്രഭാഷണം നടത്തുന്നു
Kerala

എല്‍. പദ്മകുമാര്‍ വീരവ്രതത്തോടെ പ്രവര്‍ത്തിച്ച കാര്യകര്‍ത്താവ്: പി.ആര്‍. ശശിധരന്‍

പുതിയ വാര്‍ത്തകള്‍

ദക്ഷിണഭാരതത്തില്‍ അതിവേഗം കുതിച്ച് വന്ദേഭാരത്: വരുമാനം 804 കോടി; യാത്രക്കാരുടെ എണ്ണം 77.38 ലക്ഷം

ബജറ്റിലുള്ളത് കേന്ദ്രപദ്ധതികളുടെ റീ ബ്രാന്റിങ് മാത്രം; സാമ്പത്തികം എങ്ങനെ കണ്ടെത്തുമെന്ന് വ്യക്തതയില്ല: ബി.ബി.ഗോപകുമാര്‍

വിഎസ്, പി. നാരായണന്‍, ജസ്റ്റിസ് കെ.ടി. തോമസ്
(പദ്മവിഭൂഷണ്‍); മമ്മൂട്ടി, വെള്ളാപ്പള്ളി (പദ്മഭൂഷണ്‍), ഡോ എ.ഇ. മുത്തുനായകം, കലാമണ്ഡലം വിമല മേനോന്‍,
കൊല്ലകയില്‍ ദേവകി അമ്മ (പദ്മശ്രീ)

പി. നാരായണനും ജസ്റ്റിസ് കെ.ടി. തോമസിനും ഇന്ന് പദ്മവിഭൂഷണ്‍ സമ്മാനിക്കും

അയോദ്ധ്യ ഫണ്ട് മോഷണ ആരോപണം; പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടി, പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

വീര്യം കുറഞ്ഞ മദ്യം; യുഡിഎഫ് തര്‍ക്കത്തിന് വീര്യമേറുന്നു

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പരിശീലനത്തില്‍

പിഴവ് തീര്‍ക്കാന്‍ പോര്‍ച്ചുഗല്‍, മുന്നേറാന്‍ ഇംഗ്ലണ്ട്

ഇറാന്‍ – യുഎസ് അന്തിമകരാര്‍ 60 ദിവസത്തിനകം; റോഡ് മാപ്പിന് അംഗീകാരം

മാളികമുകളേറിയ മന്നന്റെ തോളില്‍ മാറാപ്പുകേറ്റുന്ന ദുര്യോഗങ്ങള്‍

വൈശേഷിക ദര്‍ശനം

കവിത: തിരുവാതിര തിരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.