Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ബൈപ്പാസിലെ ഫ്ലൈ ഓവര്‍ നിര്‍മാണത്തിന്‌ പ്രതിബന്ധങ്ങള്‍ ഒട്ടേറെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2013, 01:40 am IST
in Ernakulam

മരട്‌: ഇടപ്പള്ളി-അരൂര്‍ ബൈപ്പാസിലെ നാല്‌ ഫ്ലൈ ഓവറുകളുടെ നിര്‍മാണത്തിന്‌ പ്രതിബന്ധങ്ങള്‍ നിരവധി. പ്രധാന ജംഗ്ഷനുകളിലെ ഗതാഗതക്കുരുക്ക്‌ ഒഴിവാക്കുന്നതിനാണ്‌ ഫ്ലൈ ഓവറുകള്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ആലോചനയിലുള്ളത്‌. ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂര്‍ ജംഗ്ഷനുകളിലാണ്‌ തിരക്കൊഴിവാക്കാന്‍ പുതിയ സംവിധാനങ്ങളെക്കുറിച്ച്‌ ചര്‍ച്ച നടന്നുവരുന്നത്‌. എന്നാല്‍ ഇടപ്പള്ളി ഉള്‍പ്പടെയുള്ള ജംഗ്ഷനുകളിലെ കയ്യേറ്റങ്ങളും അനധികൃത കെട്ടിട നിര്‍മാണങ്ങളും വികസനത്തിന്‌ തടസ്സമാകുമെന്നാണ്‌ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌.

മെട്രോ റെയിലിന്റെ ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങാനിരിക്കുകയാണ്‌. ഇടപ്പള്ളി, വൈറ്റില ജംഗ്ഷനുകളിലെ ഫ്ലൈ ഓവറുകളെ സംബന്ധിച്ച തീരുമാനം ഉടന്‍ കൈക്കൊള്ളേണ്ടതുണ്ട്‌. ദേശീയപാതാ വിഭാഗം ഇതിനുള്ള പദ്ധതി രൂപകല്‍പ്പന ചെയ്തിട്ടുണ്ട്‌. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്‌ ഇതുവരെ വ്യക്തമല്ലത്രെ. 1500 കോടി ചെലവു വരുന്നതാണ്‌ നാല്‌ മേല്‍പ്പാലങ്ങള്‍. സംസ്ഥാന സര്‍ക്കാരിന്റെ അന്തിമ അനുമതി ലഭിച്ചാലേ നിര്‍മാണം തുടങ്ങാനാകൂ. പണവും പദ്ധതിയും ഉണ്ടെങ്കിലും ഫ്ലൈ ഓവറുകള്‍ നിര്‍മിക്കുവാനും ജംഗ്ഷനുകള്‍ വികസിപ്പിക്കുവാനും കയ്യേറ്റങ്ങളും അനധികൃത കെട്ടിടനിര്‍മാണങ്ങളും മുഖ്യ തടസ്സമാകും എന്നാണ്‌ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. നാലുവരിപ്പാതയില്‍ ഇടപ്പള്ളി ജംഗ്ഷന്‍ മുതല്‍ അരൂര്‍ പാലം വരെ 110 കയ്യേറ്റങ്ങളാണ്‌ കണ്ടെത്തിയിരിക്കുന്നത്‌. നാലുവരി പാതയുടെ വശങ്ങള്‍ക്കു പുറമെ നാല്‌ ജംഗ്ഷനുകളിലും കയ്യേറ്റങ്ങള്‍ വ്യാപകമാണ്‌.

പ്രധാനപ്പെട്ട രണ്ടു ഹൈവേകള്‍ ചേരുന്ന ജംഗ്ഷനാണ്‌ കുണ്ടന്നൂര്‍. ഇവിടെ റോഡ്‌ വികസനം ഇനി ഒരിക്കലും സാധ്യമാകാത്തവിധം നിരവധി ബഹുനില കെട്ടിടങ്ങളാണ്‌ നിയമവിരുദ്ധമായി നിര്‍മിച്ചിരിക്കുന്നത്‌. ജംഗ്ഷനില്‍നിന്നും മരടിലേക്ക്‌ തിരിയുന്ന ഭാഗത്ത്‌ റോഡിന്റെ ദിശ തന്നെ മാറ്റിമറിക്കും വിധമാണ്‌ നിരത്തു കയ്യേറി കച്ചവട സ്ഥാപനം നിര്‍മിച്ചിരക്കുന്നത്‌. ഇതിന്‌ പുറമെ പത്തോളം ബഹുനില കെട്ടിടങ്ങളും ജംഗ്ഷന്റെ വികസനത്തിന്‌ തടസ്സമാകും.

വൈറ്റിലയിലും സ്ഥിതി മറിച്ചല്ല. പ്രധാന റോഡിന്റെ വശങ്ങളും സര്‍വീസ്‌ റോഡുകളും കച്ചവടമാഫിയകളുടെ കൈവശമാണ്‌. നാലുവശത്തും കയ്യേറ്റം വര്‍ധിച്ചതോടെ ജംഗ്ഷന്‍ തന്നെ ഇടുങ്ങിയ അവസ്ഥയിലാണ്‌. വൈറ്റിലയില്‍നിന്നും പാലാരിവട്ടം വരെയുള്ള ഭാഗത്ത്‌ നാലുവരിപ്പാതയുടെ ഇരുവശവും കയ്യേറ്റക്കാര്‍ സ്വന്തമാക്കി. പാലാരിവട്ടം ജംഗ്ഷനില്‍ മാത്രമാണ്‌ കയ്യേറ്റം അല്‍പ്പം കുറവ്‌. എന്നാല്‍ ഇടപ്പള്ളിയില്‍ പ്രശ്നം ഏറെ ഗുരുതരമാണ്‌. ജംഗ്ഷന്റെ നാലുഭാഗത്തും റോഡിന്റെ വശങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ കൈവശപ്പെടുത്തിയ നിലയിലാണ്‌. സര്‍വീസ്‌ റോഡുകളും കയ്യേറ്റക്കാര്‍ സ്വന്തമാക്കിയതായി ഇവിടെ കാണാന്‍ കഴിയും. ഇത്‌ റോഡിന്റെ വീതി പകുതിയായി കുറയുവാന്‍ കാരണമായിട്ടുണ്ട്‌.

കയ്യേറ്റങ്ങള്‍ കണ്ടെത്തുന്നതിനായി പരിശോധനകള്‍ നടത്തുകയും ഭൂമി കൈവശപ്പെടുത്തിയവര്‍ക്ക്‌ നോട്ടീസ്‌ അയക്കുകയും ചെയ്തിരുന്നതാണ്‌. കയ്യേറ്റക്കാര്‍ക്ക്‌ സഹായകരമാകുംവിധം സ്ഥാപിച്ചിരിക്കുന്ന വൈദ്യുതി പോസ്റ്റുകളും കുടിവെള്ള പൈപ്പുകളും നീക്കം ചെയ്യണമെന്നും നിര്‍ദ്ദേശം ഉണ്ടായിരുന്നു. എന്നാല്‍ രാഷ്‌ട്രീയ ഇടപെടല്‍ മൂലം എല്ലാം കടലാസില്‍ മാത്രമായി ഒരുങ്ങുകയായിരുന്നു.

എം.കെ.സുരേഷ്‌ കുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

ഭോജരാജന്‍
India

നാല് എംഎല്‍എമാര്‍ ഉണ്ടായിരുന്നിടത്ത് ബിജെപിയ്‌ക്ക് ഒരു എംഎല്‍എ മാത്രം, എങ്കിലും തമിഴ്നാട്ടില്‍ ഭോജരാജന്റെ ആ വിജയം ഉജ്ജ്വലം

India

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

Kerala

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

India

അസലാമുഅലൈക്കും ഞാന്‍ സിപിഎം സ്ഥാനാര്‍ത്ഥി….സിപിഎം ബംഗാളില്‍ അക്കൗണ്ട് തുറന്നത് ‘അസലാമുഅലൈക്കും’ പറഞ്ഞ്

പുതിയ വാര്‍ത്തകള്‍

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

പാർട്ടികളോടൊപ്പം നിന്നിട്ട് കാര്യമില്ല, മുസ്ലിങ്ങൾ സ്വന്തം പാർട്ടി ഉണ്ടാക്കണം: അസദുദ്ദീൻ ഒവൈസി

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

മമത 15 വര്‍ഷവും പിണറായി പത്ത് വര്‍ഷവും സ്റ്റാലിന്‍ 5 വര്‍ഷവും ഭരിച്ചപ്പോള്‍ ഭരണവിരുദ്ധവികാരം; ഗുജറാത്തില്‍ ബിജെപി 30വര്‍ഷം ഭരിച്ചിട്ടും ജയിക്കുന്നു

യുഡിഎഫ് തരംഗത്തിലും പിടിച്ചു നിന്നു: സാബു എം.ജേക്കബ്

ബെംഗളൂരുവില്‍ ഡോഗ് ഷെല്‍ട്ടര്‍ ഹോം ഉടമയുടെ മര്‍ദ്ദനത്തിന് ഇരയായ യുവതി മരിച്ചു, മരണം തൃശൂരില്‍ ചികിത്സയിലായിരിക്കെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് വിജയ് ; കേന്ദ്ര സർക്കാരിന്റെ പിന്തുണ വേണമെന്ന് അഭ്യർത്ഥന

ചലച്ചിത്ര നിര്‍മ്മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ മരിച്ചു

ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച ഹര്‍ഷദ് പാര്‍മറിന് മധുരപലഹാരം വിളമ്പുന്ന ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും അനുയായികളും

ഗുജറാത്തിലെ ഉംറേത്ത് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയ്‌ക്ക് 30000 വോട്ടിന്റെ ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.