Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സമ്പര്‍ക്ക കലയിലെ സവ്യസാചി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2013, 11:02 pm IST
in Kollam

മുപ്പത്തിയഞ്ച്‌ വര്‍ഷത്തെ സംഘജീവിതത്തിലെ മായാത്ത ഓര്‍മ്മകള്‍ ബാക്കിയാക്കിയാണ്‌ ഉണ്ണികൃഷ്ണന്‍ യാത്രയായത്‌. മരണം ഒരു കോമാളിയെപ്പോലെയാണെന്ന്‌ പറയാറുണ്ട്‌. അതുകൊണ്ടാവാം ആ വശ്യമായ പുഞ്ചിരി മാഞ്ഞു എന്ന്‌ മനസ്സിനെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടും കഴിയാത്തത്‌. അടിയന്തരാവസ്ഥയ്‌ക്ക്‌ ശേഷം സംഘപ്രവര്‍ത്തനം വ്യാപിക്കുന്ന വേളയിലാണ്‌ ഉണ്ണിയുമായി ഞാന്‍ പരിചയപ്പെടുന്നത്‌. ആത്മവിശ്വാസവും അര്‍പ്പണബോധവും ഉള്ള ഒരു നിസ്വാര്‍ത്ഥ സ്വയംസേവകനെ ഉണ്ണിയിലൂടെ കാണുവാന്‍ എനിക്ക്‌ കഴിഞ്ഞു. എപ്പോഴും പുഞ്ചിരിച്ച മുഖവുമായി പ്രവര്‍ത്തകരുടെ മുന്നില്‍ എത്തുന്ന ഉണ്ണിയുടെ സാന്നിധ്യം സാധാരണ പ്രവര്‍ത്തകര്‍ക്ക്‌ എന്നും ആവേശമായിരുന്നു. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ഉണ്ണിയുടെ പരിശ്രമം വളരെ ചെറുപ്പത്തിലേ കാണുവാന്‍ കഴിയുമായിരുന്നു. ഉന്നത വിദ്യാഭ്യാസത്തിന്‌ അവസരം ഉണ്ടായില്ലെങ്കിലും വായനയും സംഘസാഹിത്യത്തിനോടുള്ള അഭിനിവേശവും ഉണ്ണിയുടെ വ്യക്തിത്വ വികാസത്തിന്റെ പ്രധാന ഘടകമാണ്‌. ചെറുതും വലുതുമായ സംഘസാഹിത്യം വാങ്ങുകയും വായിക്കുകയും അത്‌ ശേഖരിച്ച്‌ വയ്‌ക്കുകയും ചെയ്യുന്ന അപൂര്‍വം ആളുകളില്‍ ഒരാളായിരുന്നു ഉണ്ണി.

സംഘര്‍ഷഭരിതമായ സംഘപ്രവര്‍ത്തനത്തിന്റെ ആദ്യ ദശകങ്ങളില്‍ ഉണ്ണിയുടെ നിരന്തര യാത്രയും സംഘടനാ കുശലതയും സംഘപ്രവര്‍ത്തനത്തിന്‌ കൂട്ടായിരുന്നു. ഏറെ പരിമിതികള്‍ക്കിടയിലും പരിചയപ്പെടുന്ന ഉന്നത വ്യക്തികളുടെ വ്യക്തിത്വത്തിനോടൊപ്പം മാനസികമായി ഉയര്‍ന്ന്‌ സമശീര്‍ഷഭാവം സൃഷ്ടിക്കുന്നതില്‍ അനിതര സാധാരണമായ ഒരു കഴിവിന്റെ ഉടമ ആയിരുന്നു. ഒരുപക്ഷേ, ഈ സമശീര്‍ഷഭാവം കൈവരിക്കാനുള്ള പ്രാഗത്ഭ്യമാണ്‌ ഉണ്ണിയുടെ വ്യക്തി ജീവിതത്തിനും സംഘജീവിതത്തിനും അടിത്തറയായി വര്‍ത്തിച്ചിട്ടുള്ളത്‌.

ജില്ലാ സമ്പര്‍ക്ക പ്രമുഖായി പ്രവര്‍ത്തിക്കുമ്പോള്‍ സമ്പര്‍ക്കത്തിന്‌ തന്റേതായ ശൈലിയിലൂടെ പാത ഒരുക്കുന്നതില്‍ വിജയിച്ച പ്രവര്‍ത്തകനായിരുന്നു ഉണ്ണി. കൊല്ലം നഗരത്തിലെ പ്രമുഖ ഡോക്ടര്‍മാര്‍, വ്യാപാരികള്‍, വ്യവസായികള്‍ എന്നിവരുമായുള്ള ഉണ്ണിയുടെ സൗഹൃദം സമ്പര്‍ക്ക കലയുടെ ഉത്തമ ഉദാഹരണമാണ്‌.

താനും കുടുംബവും തന്റെ നാടും, തന്റെ സമ്പര്‍ക്ക വലയവും സംഘപൂരിതമാക്കുവാന്‍ സദാ ശ്രമിച്ച ഒരു പ്രവര്‍ത്തകന്‌ ലഭിച്ച അംഗീകാരമായാണ്‌ കൊല്ലം മഹാനഗര്‍ സംഘചാലക്‌ പദവി എന്ന്‌ അഭിമാനിക്കുന്ന കൂട്ടത്തിലായിരുന്നു ഉണ്ണി. പൊതുജീവിതത്തിലെ നിറസാന്നിധ്യം ആയിരുന്ന ഉണ്ണിയുടെ വേര്‍പാട്‌ സംഘപ്രസ്ഥാനത്തിനും പൊതുരംഗത്തും നികത്താനാവാത്ത വിടവാണ്‌.

സി.കെ. ചന്ദ്രബാബു (ആര്‍എസ്‌എസ്‌ തിരുവനന്തപുരം വിഭാഗ്‌ മുന്‍ പ്രചാര്‍ പ്രമുഖാണ്‌ ലേഖകന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

Kerala

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

India

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

Kerala

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.