Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ശോഭയില്‍നിന്ന്‌ യോഗയിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2013, 08:30 pm IST
in Varadyam

ക്വലാലംപൂരിലെ പ്രശസ്തമായ യൂണിവേഴ്സിറ്റി മെഡിക്കല്‍കോളേജിന്‌ മുന്നിലെ ദി ആയൂര്‍വേദ ആന്റ്‌ യോഗാ സെന്റര്‍. രാവിലെ അഞ്ചുമണി. സെന്ററിന്റെ മാര്‍ബിള്‍ പാകിയ വിശാലമായ മുറ്റത്ത്‌ പത്മാസനത്തില്‍ ഇരിക്കുന്നവര്‍ ചില്ലറക്കാരല്ല. ബഹുരാഷ്‌ട്ര കമ്പനിയുടെ സിഇഒമാര്‍, വിദ്യാഭ്യാസ മേഖലയിലെ പ്രമുഖര്‍, ഉയര്‍ന്നപോലീസ്‌ ഉദ്യോഗസ്ഥര്‍, അഭിഭാഷകര്‍, ഡോക്ടര്‍മാര്‍. ഒരു മണിക്കൂറിനുശേഷം രണ്ടാമത്തെ ക്ലാസിനെത്തിയത്‌ യൂറോപ്യന്‍ വനിതകളാണ്‌. മലേഷ്യയില്‍ വിവിധ കമ്പനികളില്‍ ജോലിചെയ്യുന്ന സ്ത്രീകള്‍.

രാവിലെയും വൈകുന്നേരവുമായി ഇത്തരം നാല്‌ ക്ലാസുകള്‍. യോഗയില്‍ ഏറെ താല്‍പ്പര്യമുള്ളവര്‍ക്കായി പ്രത്യേക പരിശീലനം. പ്രാണായാമത്തിനായി പ്രത്യേക ക്ലാസുകള്‍ വേറെ. ആചാര്യസ്ഥാനത്ത്‌ സുരേഷ്കുമാര്‍ എന്ന മലയാളി ആയുര്‍വേദ ഡോക്ടര്‍. തിരുവനന്തപുരം ഒറ്റശേഖരമംഗലം സ്വദേശിയായ സുരേഷ്കുമാര്‍ ആയുര്‍വേദകോളേജിലെ പഠനത്തിനുശേഷം ജോലിക്കായിട്ടാണ്‌ മലേഷ്യയില്‍ എത്തിയത്‌. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ത്തന്നെ മികച്ച ആയുര്‍വേദ ഡോക്ടര്‍ എന്ന പേര്‌ സമ്പാദിക്കാന്‍ കഴിഞ്ഞു. ആയുര്‍വേദ ചികില്‍സക്കുപകരം എന്തെങ്കിലും ചെയ്യണം എന്ന ചിന്തയില്‍നിന്നാണ്‌ യോഗയിലേക്കുള്ള ചുവട്മാറ്റം. ശരീര സംരക്ഷണകാര്യത്തില്‍ ചെറുപ്പം മുതലേ പുലര്‍ത്തിവന്നിരുന്ന താല്‍പ്പര്യം ഇതിന്‌ കാരണമായി. ബോഡിബില്‍ഡറും മികച്ച അത്ലറ്റുമായിരുന്ന സുരേഷ്കുമാര്‍ പഠനകാലത്ത്‌ മിസ്റ്റര്‍ തിരുവനന്തപുരവും മാസ്റ്റര്‍ യൂണിവേഴ്സിറ്റിയും ആയിരുന്നു.

ആയുര്‍വേദ പഠനത്തിന്റെ ഭാഗമായി പഠിച്ച യോഗപാഠങ്ങള്‍ മാത്രമായിരുന്നു ശോഭയില്‍നിന്ന്‌ യോഗയിലേക്കുള്ള മാറ്റത്തിന്മേല്‍ സുരേഷ്കുമാറിന്റെ കൈമുതല്‍. മലേഷ്യയില്‍ എത്തിയശേഷം യോഗയില്‍ കൂടുതല്‍ പഠനങ്ങള്‍ പരിശീലനങ്ങള്‍ ആയുര്‍വേദത്തിന്റെയും യോഗയുടേയും തനിമയില്‍ ഊന്നി കൂടുതല്‍ പരീക്ഷണങ്ങള്‍.

കാട്ടാക്കട ക്രിസ്ത്യന്‍കോളേജിലും ധനുവച്ചപുരം വിടിഎം എന്‍എസ്‌എസ്കോളേജിലുമായി തന്റെ കലാശാല വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഡോക്ടറുടെ പൂര്‍വകാലം സിനിമയെ വെല്ലും. പ്രൈമറി വിദ്യാഭ്യാസകാലം മുതല്‍ പഠനചെലവുകള്‍ക്ക്‌ സ്വന്തമായി പണിയെടുത്ത്‌ പണം കണ്ടെത്തി. റബര്‍ ടാപ്പിംഗ്‌ ഉള്‍പ്പെടെയുള്ള ജോലികള്‍, ശാരീരികക്ഷമതയില്‍ കേവലനായിരുന്നതിനാല്‍ നിക്കര്‍ ധരിച്ച്‌ കോളേജില്‍ പഠിച്ച, കാട്ടാക്കട ക്രിസ്ത്യന്‍കോളേജിലെ വിദ്യാര്‍ത്ഥിക്ക്‌ സഹപാഠികളില്‍നിന്നുള്ള കളിയാക്കല്‍ തന്റെ ശരീരം പുഷ്ടിപ്പെടുത്തണമെന്ന തോന്നല്‍ തികച്ചും സ്വാഭാവികം. ജിംഖാനയിലെത്തിയപ്പോള്‍ പരിഹാസങ്ങളുടെ പൊടിപൂരം, വെല്ലുവിളികളെ നിശ്ചയദാര്‍ഢ്യത്തോടെ നേരിട്ട്‌ ഒറ്റശേഖരമംഗലം വാളിയോട്‌ ജിംഖാനയുടെ ചരിത്രം മാറ്റിയെഴുതിയ പ്രകടനം.
1993ല്‍ വീണ്ടും തിരുവനന്തപുരം. ഇതിനിടെ അത്ലറ്റിക്സില്‍ ജില്ലാതലത്തില്‍ മിന്നുന്ന പ്രകടനം. ട്യൂഷന്‍ എടുത്ത്‌ ചെലവുകള്‍ക്ക്‌ വഴികണ്ടു. പ്രായത്തിനൊത്ത ശരീരവളര്‍ച്ചയില്ലാത്തത്‌ രോഗമാണെന്ന്‌ കരുതി സ്കൂളില്‍ പഠിക്കുമ്പോള്‍ ഡോക്ടറെ കാണാന്‍പോയി. തിരിച്ചുവന്നപ്പോള്‍ മനസില്‍ കുറിച്ചതാണ്‌ ഡോക്ടര്‍ ആകുക എന്നത്‌. പ്രാഥമിക വിദ്യാഭ്യാസംപോലും ഇല്ലാത്ത മാതാപിതാക്കളും ദയനീയമായ സാമ്പത്തിക ചുറ്റുപാടും ആഗ്രഹത്തിന്‌ വിലങ്ങുതടിയായി.

പിഎസ്സിയുടെ പോലീസ്‌ കോണ്‍സ്റ്റബിള്‍ ടെസ്റ്റില്‍ ഉയര്‍ന്ന റാങ്ക്‌ ലഭിച്ചിട്ടും ജോലിക്ക്‌ പോയില്ല. ഡോക്ടര്‍ എന്ന സ്വപ്നസാക്ഷാത്കാരത്തിനായിട്ടായിരുന്നു ശ്രമം മുഴുവന്‍. ട്യൂഷന്‍ എടുത്തും ജോലിചെയ്തും പണമുണ്ടാക്കി പുസ്തകം വാങ്ങിവായിച്ച്‌ പ്രവേശനപരീക്ഷയ്‌ക്കായി സ്വയം പരിശീലനം. ജനറല്‍ മെരിറ്റില്‍ ഉയര്‍ന്ന റാങ്കോടെ ആയുര്‍വേദകോളേജില്‍ പ്രവേശനം. പ്രീഡിഗ്രി പഠനത്തിനുശേഷം 15വര്‍ഷം കഴിഞ്ഞായിരുന്നു ആയുര്‍വേദപഠനം എന്നതും ശ്രദ്ധേയം. അതിനാല്‍ത്തന്നെ കോളേജിലെ ഏറ്റവും ശ്രദ്ധേയനായ വിദ്യാര്‍ത്ഥിയായി മാറി. സഹപാഠികളില്‍ ചിലര്‍ സ്വന്തം ശിഷ്യന്മാരായി.

നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്കും യുവതലമുറയ്‌ക്കും ഒരു പാഠപുസ്തകമാണ്‌ സുരേഷിന്റെ ജീവിതം. സ്ഥിരോത്സാഹവും നിശ്ചയദാര്‍ഢ്യവുംകൊണ്ട്‌ അസാധ്യമായി ഒന്നുമില്ലെന്ന്‌ തെളിയിച്ചുതന്ന പ്രതിഭ. പരിശീലനത്തിനിടെ ഗുരുതരമായി പരിക്കേറ്റപ്പോള്‍ യോഗയിലൂടെയും പ്രാണായാമത്തിലൂടെയും അതെങ്ങനെ സുഖപ്പെടുത്താമെന്ന്‌ സ്വയം അനുഭവിച്ചറിയാന്‍ മറ്റ്‌ ചികില്‍സക്ക്‌ പോകാതെ സുഹൃത്തുക്കളെ അമ്പരിപ്പിച്ച കഥ. മനസിനെ കൈപ്പിടിയിലൊതുക്കി കൂടുതല്‍ ഉയരങ്ങളിലെത്താന്‍ ശ്രമിക്കുകയാണ്‌ മലേഷ്യക്കാരുടെ സ്വന്തം യോഗാചാര്യന്‍. യോഗയില്‍ ബിരുദാനന്തരബിരുദത്തിനായി മദ്രാസ്‌ യൂണിവേഴ്സിറ്റിയില്‍ എംഎസ്സി തെറാപ്പി വിദ്യാര്‍ത്ഥികൂടിയാണിപ്പോള്‍. ഭാര്യ ശ്രീജ തുളസി അഭിഭാഷകയാണ്‌. മകള്‍ നികേത സുരേഷ്‌. മലേഷ്യയില്‍നിന്നും മടങ്ങിയെത്തി തിരുവനന്തപുരത്ത്‌ ആയുര്‍വേദവും യോഗയും സംയോജിപ്പിച്ച്‌ കേന്ദ്രം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്‌ ഡോക്ടര്‍ ഇപ്പോള്‍.

** അഡ്വ.എന്‍.സതീഷ്കുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍
Kerala

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

India

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍
India

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

India

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

Kerala

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2 മരണം

നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍,ഇറാന് അവസാന അവസരം, വഴങ്ങിയില്ലെങ്കില്‍ എല്ലാം തകര്‍ക്കുമെന്ന് ട്രംപ്

വിരുദുനഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 18 പേർ മരിച്ചു, :  ആറ് പേർക്ക് ഗുരുതര പരിക്ക്

പൊലീസുകാരനെന്ന് പറഞ്ഞ് തിരുത്തിയ ലോട്ടറി ടിക്കറ്റ് നല്‍കി വില്‍പ്പനക്കാരെ കബളിപ്പിച്ച് പണം തട്ടിയ ആള്‍ക്കായി അന്വേഷണം

മന്തി പ്ലേറ്റിന് മുന്നില്‍ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രം പ്രചരിപ്പിച്ച മലപ്പുറത്തെ ഹോട്ടല്‍ ഉടമകള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.