Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പോലീസിനെതിരെ നീതി നിഷേധത്തിണ്റ്റെ കള്ളക്കഥ; ഗൂഢാലോചനയെന്ന്‌ ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2012, 11:45 pm IST
in Kannur

പാനൂറ്‍: പാനൂറ്‍ പോലീസിനെതിരെ നീതി നിഷേധത്തിണ്റ്റെ തിരക്കഥ രചിച്ചതിനുപിന്നില്‍ ഗൂഢാലോചനയെന്ന്‌ പോലീസ്‌. കഴിഞ്ഞ ൧൭-ാം തീയ്യതി പാനൂറ്‍ ടൗണില്‍ മദ്യപിച്ച്‌ ബഹളം വെച്ചതിന്‌ അറസ്റ്റ്‌ ചെയ്ത കോട്ടയംപൊയിലിലെ പടിഞ്ഞാറയില്‍ രാജണ്റ്റെ (൫൩)ബന്ധുക്കളാണ്‌ പോലീസിണ്റ്റെ ക്രൂരമായ മനുഷ്യാവകാശ ലംഘനം ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം രംഗത്തെത്തിയത്‌. കണ്ണൂറ്‍ എസ്പി രാഹുല്‍.ആര്‍.നായര്‍ പാനൂറ്‍ എസ്‌ഐ പി.ആര്‍.മനോജിനെ വിളിച്ച്‌ വരുത്തി വിവരങ്ങള്‍ ആരായുകയും സംഭവത്തെ കുറിച്ച്‌ സമഗ്രമായ അന്വേഷണത്തിന്‌ ഉത്തരവിടുകയും ചെയിതിരിക്കുകയാണ്‌. ൧൭ന്‌ രാവിലെ വീട്ടില്‍ നിന്നിറങ്ങിയ തണ്റ്റെ ഭര്‍ത്താവിനെ കാണിനില്ലെന്ന്‌ കാണിച്ച്‌ കതിരൂറ്‍ പോലീസില്‍ ഭാര്യ ആശാലത പരാതിപ്പെടുകയും ചെയ്തതോടെയാണ്‌ ഇയാളെക്കുറിച്ച്‌ ആന്വേഷണം ആരംഭിച്ചത്‌. രാജനെ പാനൂരില്‍ കണ്ടിരുന്നതായുള്ള അഭ്യൂഹത്തിണ്റ്റെ അടിസ്ഥാനത്തില്‍ പാനൂറ്‍ പോലീസ്‌ സ്റ്റേഷനില്‍ എത്തി ഫോട്ടോ കാണിച്ച്‌ അന്വേഷിച്ചെങ്കിലും ആളെ കണ്ടിട്ടില്ലായെന്ന മറുപടിയാണ്‌ ലഭിച്ചതെന്ന്‌ ബന്ധുക്കള്‍ ആരോപിക്കുന്നു. എന്നാല്‍ സംഭവത്തെ കുറിച്ച്‌ പോലീസ്‌ പറയുന്നതിങ്ങനെ: കോട്ടയംപൊയില്‍ പടിഞ്ഞാറെയില്‍ രാജനെന്നയാളെ അറസ്റ്റ്‌ ചെയ്തിട്ടുണ്ടോയെന്ന്‌ ഫോണില്‍ കൂടി അന്വേഷിച്ചതിണ്റ്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചപ്പോള്‍ രജിസ്റ്ററില്‍ അങ്ങനെയൊരാളുടെ അറസ്റ്റ്‌ രേഖപ്പെടുത്തിയിട്ടില്ലെന്ന മറുപടിയാണ്‌ നല്‍കിയതെന്നും രാജണ്റ്റെ തറവാട്‌ വീടായ ചാലുപുറത്ത്‌ താഴെ വീട്ടില്‍ കൈതേരി എന്ന മേല്‍വിലാസമാണ്‌ നല്‍കിയതെന്നതിനാലാണ്‌ അങ്ങനെ മറുപടി നല്‍കാന്‍ കാരണമെന്നും പോലീസ്‌ പറയുന്നു. ലോക്കപ്പിനുള്ളില്‍ വെച്ചും പോലീസിനെതിരെ അസഭ്യവാക്കുകള്‍ പ്രയോഗിച്ച്‌ രാജന്‍ ഉദ്യോഗസ്ഥരെ അധിക്ഷേപിക്കുകയായിരുന്നുവത്രെ. ബന്ധുക്കളെ വിവരമറിയിച്ചതിണ്റ്റെ അടിസ്ഥാനത്തില്‍ ഇയാളുടെ കൂടെ അറസ്റ്റ്‌ ചെയ്ത മറ്റുള്ളവര്‍ ജാമ്യത്തിലിറങ്ങിയതായും പരിചയക്കാര്‍ ഇല്ലാത്തതിനാല്‍ തൃശ്ശൂറ്‍ സ്വദേശിയേയും രാജനേയും ഞായറാഴ്ച മജിസ്ട്രേറ്റിണ്റ്റെ വീട്ടില്‍ ഹാജരാക്കുകയും റിമാണ്റ്റ്‌ ചെയ്യുകയുമായിരുന്നു. ഭക്ഷണം കഴിക്കാന്‍ പറയുമ്പോഴൊക്കെ തെറിയായിരുന്നു മറുപടിയെന്നും പോലീസ്‌ പറയുന്നു. മര്‍ദ്ദനത്തെ കുറിച്ച്‌ മജിസ്ട്രേറ്റിനോടൊന്നും പരാതി പറയാതെ പുതിയ മര്‍ദ്ദനകഥയ്‌ക്കുപിന്നിലും ആസൂത്രിതമായ ലക്ഷ്യമുണ്ടെന്നും പോലീസ്‌ സംശയിക്കുന്നു. കോടതിയില്‍ കൊണ്ടുപോകും വഴി ഭക്ഷണം വേണ്ടായെന്ന്‌ പറഞ്ഞ രാജന്‌ സോഡയും ചായയും വാങ്ങി കൊടുത്തതായി എസ്കോര്‍ട്ട്‌ പോയ ഉദ്യോഗസ്ഥന്‍ പറഞ്ഞു. വീട്ടിലൊറ്റയ്‌ക്കാണെന്നും ബന്ധുക്കളാരുമില്ലെന്നും പറഞ്ഞാണ്‌ തറവാട്‌ മേല്‍വിലാസം നല്‍കിയത്‌. ഇതുനുമുമ്പും രണ്ടുതവണ മദ്യപിച്ച്‌ ബഹളം വെച്ചതിന്‌ ശിക്ഷ ഏറ്റുവാങ്ങിയതായി രാജന്‍ തന്നെ പോലീസിനോട്‌ പറഞ്ഞിട്ടുണ്ടത്രെ. എന്നാല്‍ വാസ്തവമിതായിരിക്കെ പോലീസിണ്റ്റെ നീതിനിഷേധം ചൂണ്ടിക്കാട്ടി, മനുഷ്യാവകാശക്കാരും ബന്ധുക്കളും രംഗത്തെത്തിയത്‌ സംശയമുളവാക്കിയിട്ടുണ്ട്‌. അഡീഷണല്‍ എസ്‌ഐ നാരായണനാണ്‌ കേസിണ്റ്റെ നടപടികള്‍ പൂര്‍ത്തീകരിച്ചതെങ്കിലും പ്രിന്‍സിപ്പല്‍ എസ്‌ഐക്കെതിരെയാണ്‌ ആരോപണമുന്നയിക്കപ്പെട്ടിരിക്കുന്നത്‌. മദ്യപാനികള്‍ക്കെതിരെ മുഖം നോക്കാതെ നടപടി കൈകൊള്ളുന്ന ഉദ്യോഗസ്ഥരുടെ ആത്മവീര്യം തകര്‍ക്കുന്ന ഇത്തരം പരാതികള്‍ സമഗ്രമായ അന്വേഷണത്തിന്‌ വിധേയമാക്കണമെന്ന ആവശ്യം ഇതോടെ ഉയര്‍ന്നുവന്നിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.