Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കുപ്രചരണങ്ങള്‍ ജനം പാടെ നിരാകരിച്ചു; സംഘാടനത്തിലും ജനപങ്കാളിത്തത്തിലും മികവ്‌ തെളിയിച്ച്‌ അതിരുദ്രമഹായജ്ഞം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2012, 10:09 pm IST
in Kannur

അതിരുദ്രമഹായജ്ഞംകണ്ണൂറ്‍: കണ്ണാടിപ്പറമ്പ്‌ ശ്രീധര്‍മ്മശാസ്താ-ശിവക്ഷേത്രത്തില്‍ അതിരുദ്രമഹായജ്ഞം നടത്താനായി രണ്ടുവര്‍ഷം മുമ്പ്‌ സംഘാടക സമിതി രൂപീകരിച്ചതുമുതല്‍ ഇന്നലെ ഉച്ചയ്‌ക്ക്‌ രണ്ടുമണിവരെ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ച സംഘാടക സമിതിയുടേയും ഭക്തജനങ്ങളായ നാട്ടുകാരുടേയും യജ്ഞത്തില്‍ പങ്കെടുത്ത അന്യസംസ്ഥാനങ്ങളില്‍ നിന്നടക്കമുള്ളവരുടെ പങ്കാളിത്തത്താലും കഴിഞ്ഞ ൧൧ ദിവസമായി നടന്ന യജ്ഞം വാന്‍ വിജയമായി മാറി. കപട മതേതരവാദികളായ സിപിഎമ്മും ഇവരുടെ ഇംഗിതത്തിന്‌ വഴങ്ങി പ്രവര്‍ത്തിക്കുന്ന ശാസ്ത്രസാഹിത്യ പരിഷത്തും ചില തീവ്രസ്വഭാവമുള്ള സംഘടനകളും ചില മാധ്യമങ്ങളും ഭാരതീയ സംസ്കാരത്തിനും സ്വാമിമാര്‍ക്കാകമാനവും അപമാനവും ചില ആ’സാമി’മാരും യജ്ഞാരംഭത്തിന്‌ തൊട്ടുമുമ്പുമുതല്‍ യജ്ഞത്തിനെതിരെ തികച്ചും തെറ്റായ കുപ്രചരണങ്ങളും ജല്‍പനങ്ങളും നടത്തിയെങ്കിലും ഇവയെല്ലാം പാടെ നിരാകരിച്ചുകൊണ്ട്‌ ഈശ്വരീയമായ ശക്തിയെ തേടി ലക്ഷകണക്കിന്‌ ഭക്തരാണ്‌ യജ്ഞഭൂമിയിലേക്ക്‌ കഴിഞ്ഞദിവസങ്ങളില്‍ ഒഴുകിയെത്തിയത്‌. ഇത്തരക്കാരുടെ കുപ്രചരണങ്ങള്‍ ഒരുതരത്തില്‍ യജ്ഞത്തെ കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കുകയായിരുന്നുവെന്നതാണ്‌ അവിടെയെത്തിയ ജനസഞ്ചയം ചൂണ്ടിക്കാണിക്കുന്നത്‌. കഴിഞ്ഞ ജൂലായ്‌ മാസം ശിവപഞ്ചാക്ഷര യജ്ഞത്തോടെ ആരംഭിച്ച യജ്ഞ പരിപാടികളുടെ ഭാഗമായി മഹാമൃത്യഞ്ജയ യജ്ഞം, ൧൧ ഏകാദശരുദ്രായജ്ഞം, രുദ്രായനം രഥയാത്ര, ആദ്ധ്യാത്മിക പുസ്തകോത്സവം, സാംസ്കാരിക പ്രദര്‍ശിനി, രുദ്രപ്രയാണം എന്നിവ നടന്നിരുന്നു. ഇതിനുശേഷമാണ്‌ കഴിഞ്ഞ ൩൧ മുതല്‍ പരിപാടികള്‍ ആരംഭിച്ചത്‌. ആരംഭിച്ചതുമുതല്‍ യജ്ഞത്തിന്‌ പിന്നില്‍ സംഘപരിവാര്‍ ഹിഡണ്‍ അജണ്ടയാണെന്നും വര്‍ഗ്ഗീയതയാണ്‌ യജ്ഞത്തിലൂടെ പ്രചരിപ്പിക്കുന്നതെന്നും തല്‍പരകക്ഷികള്‍ പ്രചരിപ്പിച്ചു. സംഘാടക സമിതി രൂപീകരണം മുതല്‍ നാട്ടുകാരായ ഭക്തജനങ്ങള്‍ കക്ഷിരാഷ്‌ട്രീയത്തിനതീതമായി യജ്ഞ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുകയായിരുന്നു. എന്നാല്‍ ജനപങ്കാളിത്തത്തില്‍ അമ്പരന്ന സിപിഎമ്മിണ്റ്റേയും ഡിവൈഎഫ്‌ഐയുടേയും ജില്ലാ നേതാക്കള്‍ യജ്ഞത്തിനെതിരെ പരസ്യ പ്രസ്താവനയുമായി രംഗത്തുവരികയായിരുന്നു. ഇത്‌ കമ്മ്യൂണിസ്റ്റുകാരില്‍ പോലും വ്യാപക പ്രതിഷേധമുയര്‍ത്തിയിരുന്നു. ന്യൂനപക്ഷ വിഭാഗങ്ങള്‍ ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന പള്ളിപെരുന്നാളുകളും മഖാംഉറുസുകളും നടത്തുമ്പോള്‍ അത്‌ മതാചാരമാണെന്നും അത്തരം പരിപാടികളില്‍ പങ്കെടുത്ത്‌ പ്രസംഗിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ്‌-സിപിഎം നേതാക്കള്‍ക്ക്‌ ഹിന്ദുവിണ്റ്റെ പരമ്പരാഗത ആചാരങ്ങളും ആഘോഷങ്ങളും അനുഷ്ഠാനങ്ങളും വര്‍ഗ്ഗീയതയായി മാറുകയാണ്‌. വോട്ടുബാങ്ക്‌ മാത്രം ലക്ഷ്യം വെച്ചുള്ളതാണ്‌ ഇത്തരം നീക്കങ്ങളെന്നതിന്‌ തെളിവുകള്‍ ആവശ്യമില്ല. യജ്ഞത്തോടനുബന്ധിച്ച്‌ നടന്ന പൊതുപരിപാടികളില്‍ ജനങ്ങളുടെ നേതാക്കളായ മന്ത്രിപ്രമുഖര്‍ പലരും ന്യൂനപക്ഷത്തെ ഭയന്ന്‌ മുങ്ങുകയായിരുന്നുവെന്നാണ്‌ അണിയറയില്‍ സംസാരം. യജ്ഞസംഘാടനത്തിണ്റ്റെ തലപ്പത്തുള്ളവര്‍ സംഘപരിവാര്‍ നേതാക്കളായി പോയെങ്കില്‍ അത്‌ യാദൃശ്ചികമല്ല എന്നതാണ്‌ വസ്തുത, യജ്ഞം പോലുള്ള ഹൈന്ദവ പരിപാടികള്‍ക്ക്‌ വിശ്വാസികളല്ലാത്തവര്‍ക്ക്‌ നേതൃത്വത്തിലെത്താനോ അവര്‍ക്ക്‌ നേതൃത്വം നല്‍കാനോ കഴിയില്ലെന്നതാണ്‌ യാഥാര്‍ത്ഥ്യം. ഇതെല്ലാം എന്തുതന്നെയായാലും യജ്ഞത്തിണ്റ്റെ മഹത്തായ വിജയത്തിണ്റ്റെ സംതൃപ്തിയിലും ആത്മനിര്‍വൃതിയിലുമാണ്‌ കണ്ണാടിപ്പറമ്പ്‌ സ്വദേശികളും യജ്ഞസംഘാടകരും ഹൈന്ദവ വിശ്വാസികളും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.