Friday, June 20, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചെറുകുന്ന്‌ അന്നപൂര്‍ണേശ്വരി ക്ഷേത്രം

Janmabhumi Online by Janmabhumi Online
Nov 5, 2012, 10:08 pm IST
in Travel
FacebookTwitterWhatsAppTelegramLinkedinEmail

കണ്ണൂര്‍ ജില്ലയിലെ ചെറുകുന്ന്‌ പഞ്ചായത്തിലാണ്‌ ചിരപുരാതനമായ അന്നപൂര്‍ണേശ്വരി ക്ഷേത്രം. പ്രസിദ്ധമായ നൂറ്റിയെട്ട്‌ ദുര്‍ഗാലയങ്ങളില്‍ ഒന്നാണിത്‌. വെട്ടുകല്ലുകൊണ്ടുള്ള ക്ഷേത്രനിര്‍മാണവും ദാരുശില്‍പ്പങ്ങളും ആരെയും ആകര്‍ഷിക്കും. നാലമ്പലത്തിനകത്ത്‌ ചുറ്റമ്പലം. അതിനുപുറമെ മറ്റൊരു ചുറ്റമ്പലം- അനാദൃശമായ കാഴ്ചയാണിത്‌. അഗ്രശാലയോട്‌ ചേര്‍ന്ന്‌ വലിയ അടുക്കള. ഒറ്റ നാലമ്പലത്തിനകത്ത്‌ രണ്ടു ക്ഷേത്രങ്ങള്‍. ആദ്യം ശ്രീകൃഷ്ണന്റേത്‌. അതേദിശയില്‍ അന്നപൂര്‍ണേശ്വരിയുടേതും. കിഴക്കോട്ട്‌ ദര്‍ശനം അമ്മയ്‌ക്ക്‌ കൂടുതല്‍ പ്രാധാന്യം. ഉപദേവന്മാരില്ലെങ്കിലും ശിവസാന്നിധ്യമുണ്ട്‌. നാലുപൂജ. അന്നപൂര്‍ണേശ്വരി ക്ഷേത്രത്തിലെ നെയ്യമൃത്‌ സമര്‍പ്പണം പ്രസിദ്ധമാണ്‌. അത്താഴപൂജ കഴിഞ്ഞാണിത്‌. നെയ്യമൃത്‌ എന്നാല്‍ ഇവിടെ രണ്ടുപാത്രമാണ്‌. ശിവപാര്‍വ്വതീ സങ്കല്‍പ്പമുള്ളതുകൊണ്ടാണിങ്ങനെ. ഈ സമയത്ത്‌ തളിപ്പറമ്പ്‌ ദേവന്‍ ഇവിടെ എത്തുമെന്നാണ്‌ വിശ്വാസം. തളിപ്പറമ്പില്‍ നെയ്യമൃതാണ്‌ വഴിപാട്‌. നെയ്യമൃത്‌ കൊണ്ട്‌ ഭക്തജനങ്ങള്‍ക്കുണ്ടാകുന്ന ഗുണമാണ്‌ ഇത്രയും പ്രാധാന്യമുണ്ടാകാന്‍ കാരണമെന്ന്‌ അനുഭവസ്ഥര്‍. തെക്കേവാതില്‍മാടത്തില്‍ ഭഗവാന്‌ സ്ഥാനസങ്കല്‍പ്പം ചെയ്തിട്ടുണ്ട്‌. അവിടെ സന്ധ്യയ്‌ക്ക്‌ ദീപം കത്തിക്കലും പൂജാദികളൊന്നുമില്ല.

ക്ഷേത്രത്തിലെ പ്രധാന വഴിപാട്‌ അന്നദാനമാണ്‌. രണ്ടുനേരം പ്രസാദമൂട്ടുണ്ട്‌. നിത്യവും ഉച്ചയ്‌ക്കും രാത്രിയിലും ഭക്ഷണം വിളമ്പാനുള്ള ഇല കൊണ്ടുവരുന്നതിന്‌ അവകാശികളായ വീട്ടുകാര്‍ ഉണ്ട്‌. ഇലക്കല്‍ വീട്ടുകാര്‍ എന്നാണ്‌ അവരെ അറിയപ്പെടുക. ഇല വെട്ടാന്‍ പോകുന്നവരെ ക്ഷേത്രത്തിലെ ആല്‍ത്തറയില്‍ നിന്ന്‌ വിളിക്കുന്ന ചടങ്ങുണ്ട്‌. പണ്ട്‌ ഇലവെട്ടുകാരനെ വിളിച്ച ഒരു കഥയുണ്ട്‌. ഭക്ഷണസമയമായി. ഇല വെട്ടാന്‍ പോയ കോമനെ കാണുന്നില്ല. വിളിച്ചിട്ടും വിളിച്ചിട്ടും വന്നില്ല. ഏതോ പറമ്പില്‍ കയറി ഇല വെട്ടിയ കോമനെ അതിന്റെ ഉടമ വെട്ടിക്കൊന്നു. അതറിയാത്ത കാവല്‍ക്കാരന്‍ പതിവുപോലെ നീട്ടിവിളിച്ചുവെന്നും അപ്പോള്‍ കോമന്റെ തലമാത്രം ഇലയുമായി അവിടെ എത്തിയെന്നുമാണ്‌ പഴമ. അതിനുശേഷം അമ്മയുടെ സ്ഥാനത്തുപോയി നമസ്ക്കാരം കഴിഞ്ഞ്‌ അവിടെയിരിക്കുന്ന ബ്രാഹ്മണന്‌ ഭക്ഷണം വിളമ്പും. അതിനുശേഷമേ മറ്റുള്ളവര്‍ക്ക്‌ വിളമ്പിതുടങ്ങൂ. ഇത്‌ നിത്യവുമുള്ള ചടങ്ങാണ്‌. ക്ഷേത്രത്തില്‍ നിന്നും ഒരു കി.മീ അകലെയാണ്‌ ഒളിയങ്കരപള്ളി. ഈ പള്ളിയില്‍ വിളക്കുകത്തിച്ചുവയ്‌ക്കാറുണ്ടെന്നും ദേവിയുടെ കൂടെ കാശിയില്‍ നിന്നും വന്ന കപ്പിത്താന്‍ പള്ളിയില്‍ അടങ്ങിയിരിക്കുന്നുവെന്നും പറയപ്പെടുന്നു.

മേടം സംക്രമം മുതല്‍ ഏഴുദിവസമാണ്‌ ഉത്സവം. അതായത്‌ ഏപ്രില്‍ പതിമൂന്നു മുതല്‍ പത്തൊന്‍പതു വരെ. ഉത്സവകാലത്ത്‌ പുറത്തേയ്‌ക്കുള്ള എഴുന്നെള്ളത്ത്‌ വിശേഷമാണ്‌. ഏഴുദിവസവും ഏഴ്‌ ദിശയിലേയ്‌ക്കാണ്‌ പോവുക. എഴുന്നെള്ളത്തിന്‌ മൂന്നില്ലത്തമ്മമാര്‍ വെള്ളി വിളക്കുകളുമായി കൂടെ ഉണ്ടാകും. അകമ്പടിയായി തെയ്യവുമുണ്ടാകും. അതുപോലെ ചെറുകുന്ന്‌, കണ്ണപുരം, ഇരണാവ്‌, പറശ്ശിനിക്കടവ്‌ എന്നീ ദേശക്കാരുടെ കാഴ്ചവരമുമുണ്ടാകും. കാഴ്ച വരവിനുശേഷം വെടിക്കെട്ട്‌. സമാപനദിവസം ദേവീവിഗ്രഹം എഴുന്നെള്ളിച്ച്‌ വെട്ടിക്കോട്ടയില്‍ വയ്‌ക്കും. ക്ഷേത്രത്തില്‍ ആറാട്ടില്ല. കുംഭമാസത്തിലെ പൂയത്തിന്‌ പ്രതിഷ്ഠാദിനം ആചരിച്ചുവരുന്നു.

പെരിനാട്‌ സദാനന്ദന്‍ പിള്ള

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനം അടഞ്ഞ അധ്യായമല്ലെന്ന സൂചന നല്‍കി പി കെ കുഞ്ഞാലിക്കുട്ടി

Kerala

മാഞ്ഞൂരില്‍ താറാവ് നോട്ടക്കാരനായ മധ്യവയസ്‌കനെ പാടശേഖരത്ത് മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

15 വര്‍ഷം മുന്‍പ് കോണ്‍ഗ്രസ് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങ് (ഇടത്ത്) കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ (വലത്ത്)
India

ചൈനയുടെ ബി ടീമായ ആസിയാന്‍ രാജ്യങ്ങളുമായി കോണ്‍ഗ്രസ് സര്‍ക്കാരിന്റെ വ്യാപാരക്കരാര്‍;ഇന്ത്യയില്‍ ചൈന ഉല്‍പന്നങ്ങള്‍ നിറഞ്ഞു:പീയൂഷ് ഗോയല്‍

Local News

നിരവധി മയക്ക് മരുന്ന് കേസുകളിലെ പ്രതിയെ ജയിലിലടച്ചു

Local News

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസ് : പ്രതിക്ക് മൂന്നുവർഷം കഠിന തടവ്

പുതിയ വാര്‍ത്തകള്‍

ട്രക്കിംഗ് ക്യാമ്പില്‍ പങ്കെടുക്കുന്നതിനിടെ മരിച്ച എന്‍സിസി കേഡറ്റിന് പൂര്‍ണ സൈനിക ബഹുമതി

എല്ലാ സര്‍ക്കാര്‍ വകുപ്പുകളും എല്ലാ രസീതുകളും ഇംഗ്ലീഷിലും മലയാളത്തിലും നല്‍കണമെന്ന് ഭരണപരിഷ്‌കാര വകുപ്പ്

മണ്ണാര്‍ക്കാട് ഭര്‍തൃ പിതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച മരുമകള്‍ അറസ്റ്റില്‍

കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി

കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

എന്നെ ഗര്‍ഭിണിയായിരുന്നപ്പോള്‍ അലസിപ്പിക്കാന്‍ അമ്മ പല നാടന്‍ പ്രയോഗങ്ങളും ചെയ്തു, ചേച്ചിമാര്‍ എന്നെ കൊല്ലാന്‍ തീരുമാനിച്ചിരുന്നു: സുരഭി

നവജാതശിശു മരിച്ച സംഭവത്തില്‍ അവിവാഹിതയായ അമ്മയെ ചോദ്യം ചെയ്യുന്നത് തുടരുന്നു, അറസ്റ്റ് രേഖപ്പെടുത്തി

ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് പണം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) തുര്‍ക്കിയുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ കാന്‍ (വലത്ത്)

തുര്‍ക്കിയുടെ കാന്‍ എന്ന യുദ്ധവിമാനം ഇന്തോനേഷ്യയ്‌ക്കും വേണ്ട…ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ നാമാവശേഷമാക്കിയതോടെ തുര്‍ക്കി ആയുധങ്ങള്‍ക്ക് പുല്ലുവില

28 വർഷങ്ങൾക്ക് ശേഷം സുകുമാരൻ സ്‌ക്രീനിൽ വീണ്ടും… ഒപ്പം മല്ലിക സുകുമാരനും; ‘വ്യസനസമ്മേതം ബന്ധുമിത്രാദികൾ’ ഗാനം പുറത്തിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies