Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വിദ്യാര്‍ത്ഥികളുടെ ദാരുണ അന്ത്യം തേങ്ങലടക്കാന്‍ കഴിയാതെ സഹപാഠിക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2012, 10:09 pm IST
in Thiruvananthapuram

ള്‍നേമം:  ബുധനാഴ്ച കാമ്പസില്‍ നിന്നും കളിച്ചും ചിരിച്ചും യാത്രപറഞ്ഞ് ഇറങ്ങിയ സഹപാഠികള്‍ ഇനി ഒരിക്കലും മടങ്ങിവരില്ലെന്ന് അറിഞ്ഞതോടെ പാപ്പനംകോട് ശ്രീചിത്തിരതിരുനാള്‍ എഞ്ചിനീയറിംഗ് കോളേജ് കാമ്പസ് ശോകമൂകമായി. കെ.എസ്.ആര്‍.ടി.സി. ബസും കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളായ ഷാരോണ്‍, കോഴിക്കോട് സ്വദേശിയായ ഉണ്ണികൃഷ്ണന്‍ ജൂനിയര്‍, കണ്ണൂര്‍സ്വദേശിയായ പ്രവീണ്‍ എന്നിവര്‍ മരിച്ചത്. അപകടത്തില്‍ കുമാരപുരം സ്വദേശി ജിഷ്ണു, തിരുവല്ല സ്വദേശി ജോര്‍ജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ അഞ്ചുപേരും മെക്കാനിക്കല്‍ ആട്ടോമൊബൈല്‍ വിഭാഗത്തിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളാണ്. ഇന്നലെ കോളേജ് തുറക്കും മുമ്പ് തന്നെ മരണ വിവരം  മിക്ക വിദ്യാര്‍ത്ഥികളും അറിഞ്ഞിരുന്നു. പിന്നെ അവസാനമായി സുഹൃത്തുക്കളെ ഒരു നോക്കുകാണുവാനായി മെഡിക്കല്‍കോളേജിലെ മോര്‍ച്ചറിയിലേക്ക്  വിദ്യാര്‍ത്ഥികളും അധ്യാപകരും യാത്രതിരിച്ചു. കാറില്‍ യാത്ര തിരിച്ച അഞ്ചുപേരും ആത്മാര്‍ത്ഥ സുഹൃത്തുക്കളായിരുന്നു. ഏവിടെ പോയാലും ഇവര്‍ ഒരുമിച്ചാണ് യാത്രകള്‍ നടത്തുന്നത്. ഒടുവില്‍ അപകടമുണ്ടായപ്പോഴും ഒരുമിച്ചായിരുന്നെങ്കിലും വിധി മൂന്നുപേരുടെ  ജീവന്‍ കവരുകയായിരുന്നു. കോളേജില്‍ പ്രബന്ധം അവതരിപ്പിച്ച ശേഷം വീടുകളിലേക്ക് മടങ്ങിയ ഇവര്‍ വൈകുന്നേരത്തോടുകൂടിയാണ് പാപനാശം കടപുറത്തേക്ക് ഷാരോണിന്റെ കാറില്‍ യാത്ര തിരിച്ചത്. പുലര്‍ച്ചെ മടങ്ങിവരുമ്പോഴാണ് അപകടം.  പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഷാരോണിന്റെ മൃതദേഹം പേട്ടയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം കുടുംബവീടായ അടൂരിലേക്ക് കൊണ്ടുപോയി. ഉണ്ണികൃഷ്ണന്റെ അപകടവിവരമറിഞ്ഞ് അച്ഛനും ബന്ധുക്കളുമെത്തി മതൃദേഹം നാട്ടിലേക്ക് കൊണ്ടുപോയി. പ്രവീണിന്റെ മൃതദേഹം സുഹൃത്തുക്കളുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ കണ്ണൂരിലേക്ക് കൊണ്ടുപോയി. ഇരുവരുടെയും മൃതദേഹങ്ങള്‍ ഇന്ന് രാവിലെ സംസ്‌കരിക്കും. കാനഡയിലെ ബന്ധു എത്തിയശേഷം ഷാരോണിന്റെ മൃതദേഹം ശനിയാഴ്ച സംസ്‌കരിക്കും. പ്രവീണും ഉണ്ണികൃഷ്ണന്‍ ജൂനിയറും കാരയ്‌ക്കാമണ്ഡപത്തെ ഒരു ഹോസ്റ്റലിലാണ് താമസിച്ചുവന്നിരുന്നത്. ഉണ്ണികൃഷ്ണന്റെ അച്ഛന്റെ പേരും ഉണ്ണികൃഷ്ണന്‍ ആയതിലാണ് ഉണ്ണികൃഷ്ണന് ജൂനിയര്‍ എന്ന വിശേഷണം കൂടി കിട്ടിയത്. അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ ജിഷ്ണുവിന് സ്വകാര്യ ആശുപത്രിയില്‍ ഇന്ന് ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും. പരിക്ക് ഗുരുതരമല്ലാത്ത ജോര്‍ജിനെ സ്വദേശമായ പുഷ്പഗിരി ആശുപത്രിയിലേക്ക് മാറ്റി. കെ.എസ്.ആര്‍.ടി.സിയിലെ ആംബുലന്‍സുകളിലാണ് മൃതദേഹങ്ങള്‍ കണ്ണൂരിലേക്കും കോഴിക്കോട്ടേക്കും കൊണ്ടുപോയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്തും, ദേവസ്വത്തിന്റെ ഭൂമി അന്യാധീനപ്പെടാന്‍ അനുവദിക്കില്ല- മന്ത്രി മുരളീധരന്‍

India

വൈരാഗ്യബുദ്ധി പോകാതെ മമത ; സുവേന്ദു അധികാരിയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് ഹർജി ; പിന്നിൽ ബംഗ്ലാദേശ് ജമാത്തെ ഇസ്ലാമിയോ?

Kerala

തലശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ കൊലപാതക ശ്രമം, പ്രതി പിടിയില്‍

India

ജി7ല്‍ മോദിയും ട്രംപും കണ്ടു, മോദിയ്‌ക്ക് ഷേക് ഹാന്‍ഡ് നല്‍കി ട്രംപ്, പിന്നെ രണ്ടു പേരും അടുത്തടുത്ത കസേരകളില്‍, ട്രംപ്-മോദി പ്രത്യേക ചര്‍ച്ച ബുധനാഴ്ച

Kerala

കൊച്ചിയില്‍ രാസലഹരിയുമായി യുവതിയും യുവാവും പിടിയില്‍,കോഴിക്കോട് 36 ലിറ്റര്‍ മാഹി മദ്യം പിടികൂടി

പുതിയ വാര്‍ത്തകള്‍

വണ്ടിപ്പെരിയാറില്‍ വിനോദ സഞ്ചാരികളെ മര്‍ദ്ദിച്ച ജീപ്പ് ഡ്രൈവര്‍മാരെ പിടികൂടി

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കുത്തിയ പ്രതി സഹദ് പിടിയില്‍

ബലമായി പിടിച്ചു വച്ചു, മുഖത്തേയ്‌ക്ക് ഊതി മതവാക്യങ്ങൾ പറഞ്ഞു ; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ ഇസ്ലാമാക്കാൻ ശ്രമം ; മുൻ സഹപാഠിയടക്കം അറസ്റ്റിൽ

ഡോ. ഹിറ റാഷിദ് യോഗിയുടെ വികസനങ്ങളെ പുകഴ്ത്തിപ്പറയുന്നു.ഇളം പുഞ്ചിരിയോട് അത് കേട്ടിരിക്കുന്ന യോഗി ആദിത്യനാഥ് (വലത്ത്) ഡോ. ഹിറ റാഷിദ് (ഇടത്ത്)

കേരളത്തിലേ യോഗിയോട് മുസ്ലിങ്ങള്‍ക്കിടയില്‍ വെറുപ്പുള്ളൂ….യുപിയില്‍ യോഗിയെ പുകഴ്‌ത്തി ഡോ. ഹിറ റാഷിദ്; യോഗി പ്രധാനമന്ത്രിയാകണം എന്ന ആശംസയും

പകര്‍ച്ചവ്യാധികള്‍ നേരിടാന്‍ ഹൈപവര്‍ കമ്മിറ്റി, മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടത് തെരഞ്ഞെടുപ്പ് കാരണം

ഞാൻ രാഹുലിന്റെ ചേട്ടനാണെന്ന പറഞ്ഞ സ്റ്റാലിൻ ഇന്ന് വാക്ക് തിരുത്തുന്നു ; രാഹുൽ വഞ്ചകൻ , പ്രതിപക്ഷ ഐക്യം തകരാനുള്ള പ്രധാനകാരണം രാഹുൽ തന്നെ

പകര്‍ച്ചവ്യാധികളില്‍ 41 ജീവനുകള്‍ പൊലിഞ്ഞ ശേഷം കമ്മിറ്റി രൂപീകരണം ക്രിമിനല്‍ അനാസ്ഥ മറയ്‌ക്കാനുള്ള സര്‍ക്കാര്‍ നാടകം: രാജീവ് ചന്ദ്രശേഖര്‍

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു

രാജ്യത്തെ 28 മുഖ്യമന്ത്രിമാരോടും മോദി ഒരു ചോദ്യം ചോദിച്ചു: “ഇന്ത്യ വികസിത രാജ്യമാകാന്‍ ഓരോ സംസ്ഥാനവും എന്ത് സംഭാവന ചെയ്യും?”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.