Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

മാവിലക്കാവ്‌ ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2012, 10:25 pm IST
in Travel

ചിരപുരതാനവും ചരിത്ര പ്രസിദ്ധവുമായ മാവിലക്കാവ്‌ ക്ഷേത്രം കണ്ണൂര്‍ ജില്ലയിലാണ്‌. ഇവിടുത്തെ പ്രധാനമൂര്‍ത്തി ദൈവത്താര്‍ ആണ്‌. ശ്രീധര്‍മശാസ്താവാണ്‌ ദൈവത്താര്‍ എന്ന്‌ സങ്കല്‍പ്പം.നാവില്ലാത്ത ദൈവത്താറാണ്‌ ഇവിടെ. വേട്ടക്കൊരുമകനും ഗണപതിയും ഭഗവതിയും ഉപദേവന്മാര്‍. ഉത്സവത്തിന്‌ ദൈവത്താറുടെ കോലം കെട്ടി മുടിയഴിയുന്നതുവരെ ദൈവത്താര്‍ സംസാരിക്കാറില്ല. മേടം ഒന്നുമുതല്‍ ആറുവരെയാണ്‌ ഉത്സവം. ആദ്യത്തെ അഞ്ച്‌ ദിവസം ദൈവത്താറുടെ കോലം കെട്ടിയാടും. ഉത്സവത്തിന്‌ അടിയാണ്‌ വിശേഷം. ഇത്‌ ഇവിടുത്തെ മാത്രം പ്രത്യേകത.

മാവിലക്കാവില്‍നിന്നും അല്‍പം ദൂരെയായി കച്ചേരി ഇല്ലം ഉണ്ടായിരുന്നു. അവിടുത്തെ തമ്പുരാന്‌ വിഷുപ്പുലരിയില്‍ വണ്ണാത്തിക്കണ്ടി തണ്ടയാന്‍ തമ്പുരാന്‌ ഒരു അവില്‍പ്പൊതി കാഴ്ചവെച്ചു. പൊതിക്കുവേണ്ടി തമ്പുരാന്റെ മക്കള്‍ തമ്മില്‍ അടിയായി. അപ്പോള്‍ തമ്പുരാന്‍ കുലദേവതയായ ദൈവത്താറെ വിളിച്ചു പ്രാര്‍ത്ഥിച്ചു. പ്രത്യക്ഷനായ ദൈവത്താര്‍ അടി നിറുത്താന്‍ ആംഗ്യം കാണിച്ചു. അടി അവരുടെ മനസ്സില്‍ പകയായി. മൂന്നാം പാലം നിലാംചിറ വയലില്‍ വച്ച്‌ പകരം വീട്ടാന്‍ അവര്‍ തീരുമാനിച്ചു. ഇതിന്റെ സ്മരണയാണ്‌ അടി ഉത്സവമായി കൊണ്ടാടുന്നത്‌.

മേടം രണ്ടിന്‌ കച്ചേരിക്കാവിലും നാലിന്‌ മാവിലക്കാവിനടുത്ത്‌ മൂന്നാംപാലം നാലാംചിറ വയലിലുമാണ്‌ അടി. കച്ചേരിക്കാവില്‍ തിങ്ങിക്കൂടിയ ജനത്തിന്‌ നേരേ അവല്‍ക്കൂട്‌ എറിയുന്നു. അവലിനായി അടി നടക്കുന്നു. മേടം നാലിന്‍അടികൈക്കോളന്മാര്‍ ആളുകളുടെ ചുമലില്‍ ഇരുന്നാണ്‌ അന്യോന്യം അടിക്കുന്നത്‌. ഇവര്‍ ഒരു മാസക്കാലം വ്രതം നോക്കുന്നു.

ദൈവത്താറുടെ കോലം കെട്ടുന്നയാളെ പെരുവണ്ണാന്‍ എന്ന സ്ഥാനം നല്‍കുന്നു. ഇവരുടെ മുടിയും നഖവും വെട്ടി അരയില്‍ കറുത്തതോര്‍ത്തുകെട്ടി ദേഹത്ത്‌ കറുത്ത കരിതൊട്ട്‌ കൊണ്ടാണ്‌ അടിയില്‍ പങ്കെടുക്കുക. അടി തുടങ്ങുന്നതിന്‌ മുമ്പ്‌ പ്രത്യേകം തയ്യാറാക്കിയ വെള്ളം കൊടുക്കും. അടി കഴിഞ്ഞ്‌ കാവിലെത്തിയാല്‍ നിലവിളക്കില്‍നിന്ന്‌ എണ്ണ എടുത്ത്‌ ദേഹത്ത്‌ പുരട്ടി കുളിക്കും. പിന്നെ ക്ഷേത്രത്തില്‍ എത്തി മുടിയഴിച്ചശേഷം കൈകക്കോളന്മാര്‍ നേരേ മൂന്നാം പാലത്തിന്‌ സമീപം നീലാം ചിറയില്‍ എത്തുന്നു. അവിടെവച്ചാണ്‌ ചരിത്രപ്രസിദ്ധമായ അടി ഉത്സവം.

അഞ്ചിനാണ്‌ മഞ്ഞല്‍ക്കുറിയേറ്റ്‌ നടക്കുന്നത്‌. ദൈവത്താര്‍ വലിയ മുടിയഴിച്ചശേഷം വേറെ വേഷം ധരിച്ച്‌ കയ്യില്‍ മഞ്ഞള്‍ക്കുറിയുമായി അടിക്കോളന്മാരുടെ നേരേ ചെല്ലുന്നു. കൈക്കോളരാകട്ടെ മഞ്ഞള്‍ക്കുറി ശരീരത്തില്‍ പറ്റാതിരിക്കാന്‍ ഒഴിഞ്ഞുമാറും. കുറി ദേഹത്ത്‌ വീഴുന്നത്‌ ദോഷമാണെന്ന്‌ വിശ്വസിക്കും.

ആറാം ദിവസം വെളുപ്പിന്‌ മൂന്ന്‌ മണിക്ക്‌ ക്ഷേത്രത്തില്‍ നിന്നും കൈക്കോളന്മാരുടെ അകമ്പടിയോടെ വിഗ്രഹങ്ങള്‍ കരുമാരത്തില്ലത്ത്‌. കാര്‍മികത്വത്തില്‍ ആറാട്ടുതറയിലെത്തുന്നു. അവിടെ നടക്കുന്ന ചടങ്ങുകള്‍ക്കുശേഷം ഉത്സവം സമാപിക്കും

പെരിനാട്‌ സദാനന്ദന്‍പിള്ള

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

Kerala

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

Kerala

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

India

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

Kerala

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.