Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പശ്ചിമകൊച്ചിയില്‍ വൈദ്യുതിക്കമ്പികള്‍ പൊട്ടിവീഴുന്നത്‌ പതിവാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2012, 11:58 pm IST
in Ernakulam

പള്ളുരുത്തി: പശ്ചിമകൊച്ചിയില്‍ വൈദ്യുതിക്കമ്പികള്‍ തുടര്‍ച്ചയായി പൊട്ടിവീഴുന്നു. കാറ്റോ മഴയോ ഇല്ലാതിരിക്കുന്ന സമയത്ത്‌ വെട്ടിയിടുന്ന പോലെയാണ്‌ കമ്പികള്‍ പൊട്ടിവീഴുന്നതെന്ന്‌ നാട്ടുകാര്‍ സാക്ഷ്യം. വൈദ്യുതിപ്രവാഹമുള്ള കമ്പികള്‍ പൊട്ടിവീണിട്ടും ആര്‍ക്കും ഇതുവരെ അപായമുണ്ടാകാതിരുന്നത്‌ ഭാഗ്യം ഒന്നുകൊണ്ട്‌ മാത്രം. പള്ളുരുത്തി സെക്ഷന്റെ കീഴില്‍ കഴിഞ്ഞ ആറ്‌ മാസത്തിനിടയ്‌ക്ക്‌ ജനവാസ പ്രദേശങ്ങളില്‍ 22 തവണ കമ്പി പൊട്ടിവീണിട്ടും ഒരു കുലുക്കവുമില്ലാതെ ബോര്‍ഡ്‌ അധികൃതര്‍ നിസ്സംഗത പാലിക്കുന്നത്‌ നാട്ടുകാര്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിന്‌ കാരണമായിട്ടുണ്ട്‌.

പെരുമ്പടപ്പ്‌ ശ്രീനാരായണ റോഡില്‍ പട്ടാപ്പകല്‍ ഒരു വീട്ടമ്മയുടെ ദേഹത്ത്‌ മുകളില്‍നിന്ന്‌ പതിച്ചത്‌ കറണ്ട്‌ കമ്പിയാണെന്ന്‌ അറിഞ്ഞതും ഇവര്‍ തലചുറ്റി വീഴുകയായിരുന്നു. പൊട്ടിവീണ കമ്പി കറണ്ട്‌ പ്രവഹിക്കാത്ത ഭാഗമായതിനാല്‍ ഭാഗ്യംകൊണ്ട്‌ മാത്രം ഇവര്‍ രക്ഷപ്പെടുകയായിരുന്നു. ഇവിടെത്തന്നെ ഏഴോളം തവണ കമ്പി പൊട്ടിവീണതായി പ്രദേശവാസികള്‍ പറയുന്നു. കെഎസ്‌ഇബിയുടെ ജീവനക്കാരെത്തി കമ്പികള്‍ കൂട്ടിയിണക്കി അവരുടെ ചുമതല തീര്‍ത്തുപോകുന്നതല്ലാതെ പഴകിയ കമ്പികള്‍ മാറ്റി സ്ഥാപിക്കാന്‍ ഇതുവരെ നടപടികള്‍ ഒന്നുംതന്നെ എടുത്തിട്ടില്ലെന്നും പറയുന്നു.

പള്ളുരുത്തി തങ്ങള്‍ നഗര്‍, എസ്ഡിപിവൈ റോഡ്‌, ജനതാ ജംഗ്ഷന്‍, ഇടക്കൊച്ചി എന്നിവിടങ്ങളിലും കമ്പി പൊട്ടിവീഴുന്നത്‌ തുടര്‍ സംഭവമായിട്ടുണ്ട്‌. വൈദ്യുതി ഉപഭോഗം കൂടുന്നതിനാലും കമ്പികള്‍ പഴകിയാലും ഇവ പൊട്ടിവീഴാന്‍ സാധ്യതയുണ്ടെന്ന്‌ കെഎസ്‌ഇബിയുടെ ജീവനക്കാര്‍ പറയുന്നു. പള്ളുരുത്തിയുടെ എല്ലാ ഭാഗങ്ങളിലും ഓള്‍ അലൂമിനിയും കണ്ടക്ടാണ്‌ വൈദ്യുതി ലൈനിനുവേണ്ടി ഉപയോഗിച്ചിരിക്കുന്നതെന്ന്‌ അസി. എക്സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ വി.ആര്‍.ലക്ഷ്മി പറഞ്ഞു. പരാതികള്‍ ഉള്ളിടങ്ങളില്‍ ഇവ മാറ്റി സ്ഥാപിച്ചുകൊണ്ടിരിക്കുകയാണെന്നും ഇവര്‍ അറിയിച്ചു.

അതേസമയം, എസിഎസ്‌ആര്‍ കമ്പികള്‍ ഉപയോഗിച്ചുകൊണ്ട്‌ പഴയവ പൂര്‍ണമായും മാറ്റണമെന്നും കെഎസ്‌ഇബി ജീവനക്കാര്‍തന്നെ പറയുന്നു.

അതേപോലെതന്നെ ഉപഭോക്താക്കളുടെ എണ്ണം വര്‍ധിച്ചതും തൊഴിലാളികളുടെ എണ്ണം വെട്ടിച്ചുരുക്കിയതും ഇത്തരം പരാതികള്‍ പരിഹരിക്കുന്നതിനും ബുദ്ധിമുട്ടാകുന്നുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പള്ളുരുത്തി സെക്ഷന്റെ കീഴിലെ 24,000 ഉപഭോക്താക്കള്‍ക്കായി പന്ത്രണ്ടോളം ജീവനക്കാരെ വച്ചുകൊണ്ടാണ്‌ നിലവില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്തുവരുന്നത്‌. മുന്‍ സര്‍ക്കാരിന്റെ കാലത്ത്‌ ഒഴിവുകള്‍ നികത്താതെ ജീവനക്കാരെ നേര്‍ പകുതിയായി കുറച്ചതും പ്രതിസന്ധിക്ക്‌ ആക്കം കൂട്ടിയിരിക്കുകയാണ്‌. ഉപഭോക്തൃ ബാഹുല്യവും ഒരേസമയങ്ങളിലെ കൂടുതല്‍ വൈദ്യുതി ഉപയോഗവും ഓള്‍ അലൂമിനിയം കണ്ടക്ടുകള്‍ക്ക്‌ താങ്ങാന്‍ കഴിയാതെ വരുന്നതായും ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.