Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പുഴ നികത്തലും കയ്യേറ്റവും തടയണമെന്ന്‌ ജില്ലാ വികസന സമിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2012, 11:07 pm IST
in Ernakulam

കൊച്ചി: മറൈന്‍ഡ്രൈവ്‌ രണ്ടാം ഘട്ട വികസനം തടസപ്പെടുത്തുന്ന രീതിയില്‍ വടുതല – ചിറ്റൂര്‍ മേഖലയില്‍ പുഴ നികത്തലും കയ്യേറ്റവും നടക്കുന്നത്‌ തടയണമെന്ന്‌ ജില്ലാ വികസന സമിതി ആവശ്യപ്പെട്ടു. പുഴയും തുരുത്തുകളോട്‌ ചേര്‍ന്ന പ്രദേശവും കയ്യേറി നികത്തിയെടുത്ത്‌ വില്‍പ്പന നടത്തുന്നത്‌ ഹൈബി ഈഡന്‍ എംഎല്‍എയാണ്‌ വികസന സമിതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്‌. ഈ പ്രദേശം കരിങ്കല്‍ഭിത്തി കെട്ടി സംരക്ഷിക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ വിലപിടിപ്പുള്ള സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടുമെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.

ചാത്യാത്ത്‌ പള്ളിയുടെ കായലിനോട്‌ ചേര്‍ന്നുള്ള അതിര്‍ത്തി അടിസ്ഥാനരേഖയായി കണക്കാക്കി കരിങ്കല്ല്‌ കെട്ടി തിരിക്കണമെന്ന്‌ ഡൊമിനിക്‌ പ്രസന്റേഷന്‍ എം.എല്‍.എ പറഞ്ഞു. അതിര്‍ത്തി നിര്‍ണയിച്ച ശേഷം കയ്യേറ്റക്കാര്‍ക്ക്‌ ഒഴിപ്പിക്കല്‍ നോട്ടീസ്‌ നല്‍കണം. കയ്യേറ്റ സ്ഥലത്തിന്‌ പട്ടയം നേടിയെടുക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ ഗൗരവത്തോടെ കാണണം. ആഗസ്റ്റ്‌ ഒന്നിന്‌ സ്ഥലം സന്ദര്‍ശിക്കുമെന്ന്‌ ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീത്‌ അറിയിച്ചു. റവന്യൂ, ജലസേചനം എന്നീ വകുപ്പുകളും പോലീസും സംയുക്തമായി കയ്യേറ്റമൊഴിപ്പിക്കാന്‍ രംഗത്തിറങ്ങും.

അറവുശാലകളിലെ മാലിന്യ സംസ്കരണത്തിന്‌ ആറു മാസത്തിനകം ഫലപ്രദമായ നടപടി സ്വീകരിക്കാന്‍ പഞ്ചായത്തുകള്‍ക്ക്‌ നിര്‍ദേശം നല്‍കുമെന്ന്‌ കളക്ടര്‍ വ്യക്തമാക്കി. ജില്ലയിലൊരിടത്തും വഴിയോര അറവുശാലകള്‍ക്ക്‌ അനുമതിയില്ല. വഴിയോരത്തെ കശാപ്പ്‌ ഒഴിവാക്കുന്നതിനും മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനും സ്ലോട്ടര്‍ ഹൗസുകള്‍ സ്ഥാപിക്കാന്‍ പഞ്ചായത്തുകള്‍ക്ക്‌ സര്‍ക്കാരിന്റെ ധനസഹായം ലഭിക്കും. എന്നാല്‍ ചുരുക്കം പഞ്ചായത്തുകളേ ഇതിനായി മുന്നോട്ടു വന്നിട്ടുള്ളൂ.

എംവിഐപി, പിവിഐപി, ഐഐപി എന്നീ ജലസേചന പദ്ധതികളുടെ കനാല്‍ ബണ്ടുകളിലെ കയ്യേറ്റം ഒഴിപ്പിക്കണമെന്ന്‌ ടി.യു. കുരുവിള എം.എല്‍.എ ആവശ്യപ്പെട്ടു. കനാല്‍ പുറമ്പോക്കിലെ വീടുകള്‍ക്ക്‌ പഞ്ചായത്തുകള്‍ നമ്പര്‍ നല്‍കരുത്‌. ഭവനരഹിതര്‍ക്ക്‌ വീടുകള്‍ അനുവദിക്കുമ്പോള്‍ ഇവരുടെ പുറമ്പോക്കിലെ വീടുകള്‍ പൊളിച്ചു നീക്കണമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. അങ്കമാലി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ റോഡുകളുടെ അറ്റകുറ്റപ്പണിക്ക്‌ നടപടി സ്വീകരിക്കണമെന്ന്‌ ജോസ്‌ തെറ്റയില്‍ എംഎല്‍എ ആവശ്യപ്പെട്ടു. കാലടി പാലത്തിലെ കുഴികള്‍ മൂന്നു ദിവസത്തിനകം അടക്കുമെന്ന്‌ പൊതുമരാമത്ത്‌ അധികൃതര്‍ അറിയിച്ചു. അതിവേഗ റെയില്‍ ഇടനാഴി സംബന്ധിച്ച്‌ വ്യക്തത വരുത്താന്‍ ആഗസ്റ്റ്‌ നാലിന്‌ യോഗം വിളിച്ചിട്ടുണ്ടെന്ന്‌ ജില്ലാ കളക്ടറും വ്യക്തമാക്കി.

ജലസേചന വകുപ്പിന്റെ പൂര്‍ത്തിയാകാത്ത പദ്ധതികള്‍ സംബന്ധിച്ച്‌ നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ വകുപ്പ്‌ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ യോഗം വിളിക്കണമെന്ന്‌ സാജു പോള്‍ എംഎല്‍എ നിര്‍ദേശിച്ചു. വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെയും യോഗത്തില്‍ പങ്കെടുപ്പിക്കണം. പട്ടികജാതിക്കാര്‍ക്കുള്ള ചികിത്സാ സഹായം അടിയന്തരമായി ലഭ്യമാക്കണമെന്ന്‌ വി.പി. സജീന്ദ്രന്‍ എംഎല്‍എ ആവശ്യപ്പെട്ടു. ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നത്‌ ഉറപ്പു വരുത്തണമെന്ന്‌ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. അടുത്ത യോഗത്തില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ തന്നെ എത്തണമെന്നും പകരം പ്രതിനിധികളെ പങ്കെടുപ്പിക്കില്ലെന്നും കളക്ടര്‍ വ്യക്തമാക്കി.കൊച്ചി: മറൈന്‍ഡ്രൈവ്‌ രണ്ടാം ഘട്ട വികസനം തടസപ്പെടുത്തുന്ന രീതിയില്‍ വടുതല – ചിറ്റൂര്‍ മേഖലയില്‍ പുഴ നികത്തലും കയ്യേറ്റവും നടക്കുന്നത്‌ തടയണമെന്ന്‌ ജില്ലാ വികസന സമിതി ആവശ്യപ്പെട്ടു. പുഴയും തുരുത്തുകളോട്‌ ചേര്‍ന്ന പ്രദേശവും കയ്യേറി നികത്തിയെടുത്ത്‌ വില്‍പ്പന നടത്തുന്നത്‌ ഹൈബി ഈഡന്‍ എംഎല്‍എയാണ്‌ വികസന സമിതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്‌. ഈ പ്രദേശം കരിങ്കല്‍ഭിത്തി കെട്ടി സംരക്ഷിക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ വിലപിടിപ്പുള്ള സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടുമെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.

ചാത്യാത്ത്‌ പള്ളിയുടെ കായലിനോട്‌ ചേര്‍ന്നുള്ള അതിര്‍ത്തി അടിസ്ഥാനരേഖയായി കണക്കാക്കി കരിങ്കല്ല്‌ കെട്ടി തിരിക്കണമെന്ന്‌ ഡൊമിനിക്‌ പ്രസന്റേഷന്‍ എം.എല്‍.എ പറഞ്ഞു. അതിര്‍ത്തി നിര്‍ണയിച്ച ശേഷം കയ്യേറ്റക്കാര്‍ക്ക്‌ ഒഴിപ്പിക്കല്‍ നോട്ടീസ്‌ നല്‍കണം. കയ്യേറ്റ സ്ഥലത്തിന്‌ പട്ടയം നേടിയെടുക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ ഗൗരവത്തോടെ കാണണം. ആഗസ്റ്റ്‌ ഒന്നിന്‌ സ്ഥലം സന്ദര്‍ശിക്കുമെന്ന്‌ ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീത്‌ അറിയിച്ചു. റവന്യൂ, ജലസേചനം എന്നീ വകുപ്പുകളും പോലീസും സംയുക്തമായി കയ്യേറ്റമൊഴിപ്പിക്കാന്‍ രംഗത്തിറങ്ങും.

അറവുശാലകളിലെ മാലിന്യ സംസ്കരണത്തിന്‌ ആറു മാസത്തിനകം ഫലപ്രദമായ നടപടി സ്വീകരിക്കാന്‍ പഞ്ചായത്തുകള്‍ക്ക്‌ നിര്‍ദേശം നല്‍കുമെന്ന്‌ കളക്ടര്‍ വ്യക്തമാക്കി. ജില്ലയിലൊരിടത്തും വഴിയോര അറവുശാലകള്‍ക്ക്‌ അനുമതിയില്ല. വഴിയോരത്തെ കശാപ്പ്‌ ഒഴിവാക്കുന്നതിനും മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനും സ്ലോട്ടര്‍ ഹൗസുകള്‍ സ്ഥാപിക്കാന്‍ പഞ്ചായത്തുകള്‍ക്ക്‌ സര്‍ക്കാരിന്റെ ധനസഹായം ലഭിക്കും. എന്നാല്‍ ചുരുക്കം പഞ്ചായത്തുകളേ ഇതിനായി മുന്നോട്ടു വന്നിട്ടുള്ളൂ.

എംവിഐപി, പിവിഐപി, ഐഐപി എന്നീ ജലസേചന പദ്ധതികളുടെ കനാല്‍ ബണ്ടുകളിലെ കയ്യേറ്റം ഒഴിപ്പിക്കണമെന്ന്‌ ടി.യു. കുരുവിള എം.എല്‍.എ ആവശ്യപ്പെട്ടു. കനാല്‍ പുറമ്പോക്കിലെ വീടുകള്‍ക്ക്‌ പഞ്ചായത്തുകള്‍ നമ്പര്‍ നല്‍കരുത്‌. ഭവനരഹിതര്‍ക്ക്‌ വീടുകള്‍ അനുവദിക്കുമ്പോള്‍ ഇവരുടെ പുറമ്പോക്കിലെ വീടുകള്‍ പൊളിച്ചു നീക്കണമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. അങ്കമാലി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ റോഡുകളുടെ അറ്റകുറ്റപ്പണിക്ക്‌ നടപടി സ്വീകരിക്കണമെന്ന്‌ ജോസ്‌ തെറ്റയില്‍ എംഎല്‍എ ആവശ്യപ്പെട്ടു. കാലടി പാലത്തിലെ കുഴികള്‍ മൂന്നു ദിവസത്തിനകം അടക്കുമെന്ന്‌ പൊതുമരാമത്ത്‌ അധികൃതര്‍ അറിയിച്ചു. അതിവേഗ റെയില്‍ ഇടനാഴി സംബന്ധിച്ച്‌ വ്യക്തത വരുത്താന്‍ ആഗസ്റ്റ്‌ നാലിന്‌ യോഗം വിളിച്ചിട്ടുണ്ടെന്ന്‌ ജില്ലാ കളക്ടറും വ്യക്തമാക്കി.

ജലസേചന വകുപ്പിന്റെ പൂര്‍ത്തിയാകാത്ത പദ്ധതികള്‍ സംബന്ധിച്ച്‌ നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ വകുപ്പ്‌ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ യോഗം വിളിക്കണമെന്ന്‌ സാജു പോള്‍ എംഎല്‍എ നിര്‍ദേശിച്ചു. വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെയും യോഗത്തില്‍ പങ്കെടുപ്പിക്കണം. പട്ടികജാതിക്കാര്‍ക്കുള്ള ചികിത്സാ സഹായം അടിയന്തരമായി ലഭ്യമാക്കണമെന്ന്‌ വി.പി. സജീന്ദ്രന്‍ എംഎല്‍എ ആവശ്യപ്പെട്ടു. ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നത്‌ ഉറപ്പു വരുത്തണമെന്ന്‌ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. അടുത്ത യോഗത്തില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ തന്നെ എത്തണമെന്നും പകരം പ്രതിനിധികളെ പങ്കെടുപ്പിക്കില്ലെന്നും കളക്ടര്‍ വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Parivar

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

Kerala

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

Varadyam

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

Varadyam

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

Varadyam

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

പുതിയ വാര്‍ത്തകള്‍

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

‘പ്രധാനമന്ത്രി മകൾക്ക് പുതുജീവൻ നൽകി’: മകൾക്ക് ക്ഷമ നൽകിയതിന് മോദിയോട് നന്ദി പറഞ്ഞ് കൗമാരക്കാരിയുടെ അമ്മ ,  ദത്തെടുക്കാനും അഭ്യർത്ഥന 

സ്‌പെയിനിലെ കൂട്ട കുടിയേറ്റ ശ്രമങ്ങൾക്കിടെ ഉണ്ടായ അപകടങ്ങളിൽ 67 പേർ മരണപ്പെട്ടു: ഒരാളും കടക്കാതിരിക്കാൻ പ്രതിരോധ വേലി തീർത്ത് സ്പെയിൻ

ദേശീയ ഉപഭോക്തൃ വില സൂചിക ഉയർന്നു: കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാര്‍ക്ക് വൻ ലോട്ടറി! ഡിഎ 3% കൂടും

ശാസ്ത്രജ്ഞരെ അപമാനിക്കുന്നത് രാജ്യത്തിന്റെ ബൗദ്ധികശേഷിയെ അപമാനിക്കുന്നതിന് തുല്യം, പ്രിയങ്ക വദ്ര പരാമർശം പിൻവലിച്ച് മാപ്പ് പറയണം: എസ്. ജെ. ആർ. കുമാർ

പാറ്റപ്പാർട്ടി നേതാവ് ദീപ്‌കെയുടെ അച്ഛന്റെ വരുമാനവും അന്വേഷിക്കണമെന്ന് പരാതിയും ആവശ്യവും , സിജെപിയുടെ ധനസഹായവും വിവാദത്തിന് തിരികൊളുത്തി

മഹാഭാരതത്തിന്റെ മനസ്സിലൂടെ-4: സത്യവതിയുടെ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.