Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പോലീസുകാരനെ കൊന്നത് ആട് ആന്റണിയാണെന്ന് സ്ഥിരീകരിച്ചു

Janmabhumi Online by Janmabhumi Online
Jun 30, 2012, 05:00 pm IST
in Uncategorized
FacebookTwitterWhatsAppTelegramLinkedinEmail

കൊല്ലം: വാഹനപരിശോധനയ്‌ക്കിടെ പാരിപ്പള്ളി പോലീസ്‌ സ്റ്റേഷനിലെ ഡ്രൈവര്‍ മണിയന്‍പിള്ളയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കുപ്രസിദ്ധ മോഷ്‌ടാവ്‌ ആട്‌ ആന്റണിയെന്നറിയപ്പെടുന്ന കുണ്ടറ നെടുവിള വടക്കതില്‍ വര്‍ഗീസ്‌ ആന്റണി (48) ആണെന്ന്‌ പോലീസ്‌ സ്ഥിരീകരിച്ചു.

കൊച്ചിക്ക നാസര്‍, പുട്ടുകുഞ്ഞുമോന്‍, തമിഴ്‌നാട്‌ സ്വദേശി വേല്‍ മുരുകന്‍ ,ആട്‌ ആന്റണി തുടങ്ങിയ 20 ഓളം പേരേ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ ഫിംഗര്‍ പ്രിന്റ്‌ പരിശോധനയിലാണ്‌ പ്രതി ആട്‌ ആന്റണിയാണെന്ന്‌ വ്യക്തമായത്‌. ഓയൂരില്‍ വീട്ടില്‍ മയക്ക്‌ സ്‌പ്രേ അടിച്ച്‌ കവര്‍ച്ച നടത്തിയ വീടുകളിലും പോലീസുകാരനെ കുത്തികൊലപ്പെടുത്തിയ ജീപ്പിലും വര്‍ക്കലയ്‌ക്ക്‌ സമീപം ഉപേക്ഷിക്കപ്പെട്ട മാരുതി വാനിലും നിന്ന്‌ ലഭിച്ച വിരലടയാളങ്ങള്‍ ആട്‌ ആന്റണിയുടേതാണെന്ന്‌ ഉറപ്പായതോടെ കേസില്‍ നിര്‍ണായക വഴിത്തിരിവായി.

ആട്‌ ആന്‍റണിയുടെ കുത്തേറ്റ്‌ ആശുപത്രിയില്‍ കഴിയുന്ന അഡിഷണല്‍ എസ്‌.ഐ ജോയി ഇയാളെ തിരിച്ചറിഞ്ഞതും സുപ്രധാന തെളിവായി. ഇയാള്‍ ഉപയോഗിച്ച ഒമ്‌നിവാന്‍ തമിഴ്‌നാട്‌ രജിസ്‌ട്രേഷനിലായത്‌ മോഷ്‌ടാവിന്റെ തമിഴ്‌നാട്‌ ബന്‌ധം വെളിപ്പെടുത്തി. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ആട്‌ ആന്റണി ഏറെ നാളായി തമിഴ്‌നാട്ടിലാണ്‌. നേരത്തെ നിരവധി കേസുകളില്‍ പ്രതിയായ ആന്റണി ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്‌.

കേസന്വേഷണവുമായി ബന്ധപ്പെട്ട്‌ അഞ്ച്‌ ടീമുകളാണ്‌ പ്രവര്‍ത്തിച്ചുവന്നത്‌. അതേസമയം അക്രമികള്‍ സഞ്ചരിച്ച വാഹനത്തിന്റെ ഉടമയെ കണ്ടെത്താന്‍ തമിഴ്‌നാട്ടിലെ അന്വേഷണസംഘത്തിന്‌ ഇതുവരെ കഴിഞ്ഞിട്ടില്ല. വാഹനങ്ങള്‍ കൂടുതല്‍ പേര്‍ക്ക്‌ കൈമാറ്റം ചെയ്യപ്പെട്ടതാണ്‌ അന്വേഷണ സംഘത്തിന്‌ തലവേദനയായത്‌. അന്വേഷണ പുരോഗതി വിലയിരുത്താന്‍ തിരുവനന്തപുരം റേഞ്ച്‌ ഐ.ജി ഷേക്‌ ദര്‍വേശ്‌ സാഹിബ്‌ ഇന്നലെ കൊല്ലത്തെത്തിയിരുന്നു. ജില്ലയില്‍ അന്വേഷണത്തിന്‌ നേതൃത്വം നല്‍കുന്ന ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരുമായി അദ്ദേഹം ആശയവിനിമയം നടത്തി.

കുണ്ടറയില്‍ നിന്ന്‌ ആട്‌ മോഷണക്കേസുകളില്‍ കുടുങ്ങി നാടുവിട്ട ആന്റണി പിന്നീട്‌ കമ്പ്യൂട്ടറും ഇലക്‌ട്രോണിക്‌സ്‌ ഉല്‍പ്പന്നങ്ങളുമാണ്‌ മോഷ്‌ടിച്ചത്‌. പത്തനംതിട്ടയില്‍ വീട്‌ വാടകയ്‌ക്കെടുത്ത്‌ ഇയാള്‍ സൂക്ഷിച്ച മോഷണമുതലുകള്‍ പോലീസ്‌ വീണ്ടെടുത്ത്‌ ഉടമസ്ഥര്‍ക്ക്‌ തിരിച്ചുനല്‍കിയെങ്കിലും ആന്റണിയെ പിടികിട്ടിയിരുന്നില്ല. വീട്ടുമുറ്റത്തുണ്ടായിരുന്ന വാനും അന്ന്‌ പോലീസ്‌ പിടികൂടിയിരുന്നു. ആന്റണിയുടെ മോഷണങ്ങളിലെല്ലാം മാരുതി വാന്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌.

അഞ്ചുവര്‍ഷം മുമ്പ്‌ ഈസ്റ്റ്‌ പൊലീസ്‌ ആന്റണിയെ അറസ്റ്റ്‌ ചെയിതിരുന്നെങ്കിലും ജാമ്യത്തിലിറങ്ങിയശേഷം ഇയാള്‍ പിന്നീട്‌ വ്യാപക മോഷണം നടത്തുകയായിരുന്നു. പലസ്ഥലത്തുനിന്നും വിവാഹം കഴിച്ചിട്ടുള്ള ഇയാളെ കണ്ടെത്താന്‍ ഇവിടങ്ങളിലെല്ലാം പോലീസ്‌ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്‌.

Tags: Print Edition
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

സഹിച്ചത് കൊടും പീഡനം : ഭീഷണിയ്‌ക്ക് വഴങ്ങി ഇസ്ലാമായ യുവതികൾ വിഎച്ച്പിയുടെ സഹായത്തോടെ തിരികെ ഹിന്ദുമതത്തിലേയ്‌ക്ക്

ദിയ കൃഷ്ണയ്‌ക്ക് ആണ്‍കുഞ്ഞ്

മുഹറം ഘോഷയാത്രയ്‌ക്കിടെ മുസ്ലീം സംഘങ്ങൾ പരസ്പരം ഏറ്റുമുട്ടി ; നിരവധി പേർ ആശുപത്രിയിൽ ; ആറ് പേർ അറസ്റ്റിൽ

നിപ ബാധിച്ച പാലക്കാട് സ്വദേശിനിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

‘ജയ് ബജ്രംഗ് ബലി’ മുഴക്കി ചൈനീസ് ക്യാമ്പിലെത്തി അടിച്ച ഇന്ത്യൻ സിംഹകുട്ടികൾ :  ചൈനീസ് സൈനികരുടെ കഴുത്ത് ഒടിച്ച കമാൻഡോകൾ

റേഷന്‍ കടയില്‍ നിന്ന് വാങ്ങിയ ഗോതമ്പ് മാവില്‍ പുഴു: പാകം ചെയ്ത് കഴിച്ച 2 വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം

നേഹല്‍ മോദി (ഇടത്ത്) നീരവ് മോദി (വലത്ത്)

ഇന്ത്യയിലെ ബാങ്കുകളെ തട്ടിച്ച് പണം വാരിക്കൂട്ടി വിദേശത്തേക്ക് മുങ്ങല്‍ ഇനി നടക്കില്ല; ഇഡി-സിബിഐ ടീം നീരവ് മോദിയുടെ സഹോദരനെ പിടികൂടി

സനാതനധര്‍മ്മം പഠിപ്പിക്കാന്‍ ക്ഷേത്രങ്ങളില്‍ സ്‌കൂളുകള്‍ വേണം, ഗോശാലകള്‍ നിര്‍മിക്കണം: ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍

ഹിന്ദുക്കളെ മതം മാറ്റുന്നതിന് വിദേശത്ത് നിന്ന് കൈപ്പറ്റിയത് 100 കോടി : ചങ്ങൂർ ബാബയെ അറസ്റ്റ് ചെയ്ത് യുപി പൊലീസ്

കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുക്കി: സിഐയ്‌ക്ക് നഗരസഭാ സെക്രട്ടറിയുടെ നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies